<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-516263678942494336</id><updated>2012-03-20T12:30:16.453-07:00</updated><category term='School Memory'/><category term='DeathGame'/><category term='T V Kochubava'/><category term='mannam'/><category term='Skit'/><category term='Prof.Ayyappan'/><category term='Kovilan'/><category term='Review'/><category term='films'/><category term='Achan'/><category term='ban ban Endosulfan'/><category term='YearEnd'/><category term='onth'/><category term='Kuda'/><category term='nagaramazha'/><category term='train'/><category term='Nostalgia'/><category term='uchamazha'/><category term='A Blood Story'/><category term='ramu'/><category term='memories'/><category term='Kurukkan'/><category term='Last Dancer'/><category term='VS Experience'/><category term='Rajavinte Makkal'/><category term='Help Endosulfan Victims'/><category term='Ramaniyamma'/><category term='Panchathanthram'/><category term='Kundettan'/><category term='Spelling'/><category term='Stories'/><category term='Kuttyettan'/><category term='Easwarante Thuppal'/><category term='Child'/><category term='Endosulfan'/><category term='Essay'/><category term='note'/><category term='raman'/><category term='theyyam'/><category term='Maranam'/><category term='kannu keeral'/><category term='hyyykku'/><category term='Otta'/><category term='Maricha Mazha'/><category term='Vivaranam'/><category term='rain'/><category term='Veyil'/><category term='interview'/><category term='Prema-Nazeer'/><category term='nanyatha mazhakal'/><category term='18+- Madhyamam Weekly'/><category term='Jeevitham'/><category term='two half times in the hell'/><category term='film'/><category term='Shadow'/><category term='vrithi'/><category term='Devayaniyamma'/><title type='text'>P V Shajikumar | | കാലിച്ചാംപൊതി</title><subtitle type='html'>Searching for Unknown Lives,Past,Present &amp;amp; Future...</subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://kodzu.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/516263678942494336/posts/default?max-results=100'/><link rel='alternate' type='text/html' href='http://kodzu.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>ShajiKumar P V</name><uri>http://www.blogger.com/profile/10101203157960545695</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='27' height='32' src='http://4.bp.blogspot.com/_uC0YQssCtOk/TJdbkkeIaxI/AAAAAAAAATM/FSUCs8FHxNI/S220/1.jpg'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>53</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-516263678942494336.post-2813887662342324535</id><published>2012-03-12T08:58:00.000-07:00</published><updated>2012-03-12T10:24:10.979-07:00</updated><category scheme='http://www.blogger.com/atom/ns#' term='theyyam'/><title type='text'>കല്ല് പോയ കുളിയന്‍</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/-OlBBfa33P58/T14ZheNpdLI/AAAAAAAAA7Y/Tc-NLsMtddI/s1600/shaji.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="400" src="http://2.bp.blogspot.com/-OlBBfa33P58/T14ZheNpdLI/AAAAAAAAA7Y/Tc-NLsMtddI/s400/shaji.jpg" width="298" /&gt;&lt;/a&gt;&lt;/div&gt;ഒരു കുളിയന്‍തെയ്യം കെട്ടല്‍. ചെണ്ട കൊട്ടുന്നത് മരുമോന്‍ വാസു. കല്ല് പോയ കുളിയനാവുന്നത് വീട്ടിനപ്പുറത്തെ കിച്ചു. കെട്ടിക്കൊടുക്കുന്നത് ശീപാല്‍. തെയ്യം സശ്രദ്ധം വീക്ഷിക്കുന്നത് വീട്ടിലെ അപ്പു എന്ന പാവം നായ... സ്‌കൂളില്‍ പഠിക്കുമ്പൊ തെയ്യം കെട്ടിക്കളിച്ചത് മോഹന്‍ലാല്‍ സ്‌റ്റൈലില്‍ പറഞ്ഞാല്‍&lt;br /&gt;'ഇന്നലെ പോലെ മനസ്സില്‍ വന്നു.....'&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/516263678942494336-2813887662342324535?l=kodzu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kodzu.blogspot.com/feeds/2813887662342324535/comments/default' title='Post Comments'/><link rel='replies' type='text/html' href='http://kodzu.blogspot.com/2012/03/blog-post.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/516263678942494336/posts/default/2813887662342324535'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/516263678942494336/posts/default/2813887662342324535'/><link rel='alternate' type='text/html' href='http://kodzu.blogspot.com/2012/03/blog-post.html' title='കല്ല് പോയ കുളിയന്‍'/><author><name>ShajiKumar P V</name><uri>http://www.blogger.com/profile/10101203157960545695</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='27' height='32' src='http://4.bp.blogspot.com/_uC0YQssCtOk/TJdbkkeIaxI/AAAAAAAAATM/FSUCs8FHxNI/S220/1.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/-OlBBfa33P58/T14ZheNpdLI/AAAAAAAAA7Y/Tc-NLsMtddI/s72-c/shaji.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-516263678942494336.post-6059525274472611956</id><published>2012-01-27T00:56:00.000-08:00</published><updated>2012-01-27T02:38:59.138-08:00</updated><title type='text'>തോന്നി</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/-EkMDcFHJyoY/TyJmmoL2HbI/AAAAAAAAA1Y/qc7Q-BAOViA/s1600/abrazo,couple,love,emotions,photography,amor-f4448973d768b633de1e1fedb590c880_h.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="265" src="http://2.bp.blogspot.com/-EkMDcFHJyoY/TyJmmoL2HbI/AAAAAAAAA1Y/qc7Q-BAOViA/s400/abrazo,couple,love,emotions,photography,amor-f4448973d768b633de1e1fedb590c880_h.jpg" width="400" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;കാറ്റ് വരുന്നതും പോകുന്നതും&lt;br /&gt;ഒരേ ദിശയില്‍ നിന്നല്ലെന്നത് പോലെ&lt;br /&gt;തന്നെയാണ്&lt;br /&gt;ജീവിതവും..&lt;br /&gt;വഴികള്‍ വിഭിന്നം..&lt;br /&gt;രീതികളും...&lt;br /&gt;&lt;br /&gt;****&lt;br /&gt;&lt;br /&gt;എല്ലാം മടുക്കും&lt;br /&gt;കണ്ടുകൊണ്ടിരിക്കുമ്പോള്‍&lt;br /&gt;അറിഞ്ഞുകൊണ്ടേയിരിക്കുമ്പോള്‍&lt;br /&gt;മടുക്കില്ലെന്ന് പറയുന്നത് ഒരു വലിയ കള്ളമാകുന്നു...&lt;br /&gt;&lt;br /&gt;***&lt;br /&gt;&lt;br /&gt;ജീവിതം എന്നത് അര്‍ത്ഥമില്ലാത്ത ഒരു സംഗതി തന്നെയാണ്.&lt;br /&gt;ഏതെങ്കിലും ഒന്നിലേക്ക് ആത്മാര്‍ത്ഥമായി സമീപിക്കപ്പെടുമ്പോള്‍&lt;br /&gt;നമ്മള്‍ ജീവിച്ചു എന്ന് പറയാം.&lt;br /&gt;അപ്പോഴും ജീവിതം അര്‍ത്ഥമില്ലാതായിത്തന്നെ തുടരുന്നു.&lt;br /&gt;&lt;br /&gt;***&lt;br /&gt;&lt;br /&gt;തോറ്റ് പോകുന്നവരെയാണ് സ്ത്രീകള്‍&lt;br /&gt;കൂടുതല്‍ ഇഷ്ടപ്പെടുക&lt;br /&gt;വിജയത്തിന്റെ ഉന്മത്തതകളില്‍ കണ്ണടച്ചിരിക്കുന്നവരേക്കാള്‍...&lt;br /&gt;എന്നാല്‍&lt;br /&gt;ആഗ്രഹിക്കുന്നത് വിജയികളയെന്ന് മാത്രം...&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;***&lt;/div&gt;&lt;div&gt;&lt;div&gt;മരണപ്പെടുന്നു എന്ന അവസ്ഥ പോലെ തന്നെയാണ് &amp;nbsp;ജീവിതവും..&lt;/div&gt;&lt;div&gt;നമ്മളെല്ലാം മരിച്ചവരാണ്&lt;/div&gt;&lt;div&gt;എന്ന് പറയുന്നത് പോലെ തന്നെയാണ്&amp;nbsp;&lt;/div&gt;&lt;div&gt;ജീവിക്കുന്നവരാണ് എന്ന് പറയുന്നതും..&lt;/div&gt;&lt;div&gt;&lt;br /&gt;****&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;/div&gt;&lt;div&gt;&lt;div&gt;പ്രണയിക്കുമ്പോള്‍&amp;nbsp;&lt;/div&gt;&lt;div&gt;അതിരുകള്‍ നിശ്ചയിക്കരുത്.&lt;/div&gt;&lt;div&gt;ആളുകളെ നോക്കരുത്..&lt;/div&gt;&lt;div&gt;ഒന്നും നോക്കരുത്..&lt;/div&gt;&lt;div&gt;ഒന്നും കാണരുത്..&lt;/div&gt;&lt;div&gt;&lt;div&gt;ഒന്നും അറിയരുത്...&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;***&lt;/div&gt;&lt;div&gt;&lt;div&gt;എല്ലാ സ്‌നേഹത്തിലും ഒരു യൂദാസ് ഉണ്ട്...&lt;/div&gt;&lt;/div&gt;&lt;div&gt;&lt;div&gt;&lt;div&gt;മരണമെന്ന യൂദാസ്...&lt;br /&gt;&lt;br /&gt;***&lt;br /&gt;&lt;br /&gt;പഴയ ചൊല്ല് തന്നെ&lt;br /&gt;കാമത്തിന് കണ്ണില്ല...&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/516263678942494336-6059525274472611956?l=kodzu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kodzu.blogspot.com/feeds/6059525274472611956/comments/default' title='Post Comments'/><link rel='replies' type='text/html' href='http://kodzu.blogspot.com/2012/01/blog-post_27.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/516263678942494336/posts/default/6059525274472611956'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/516263678942494336/posts/default/6059525274472611956'/><link rel='alternate' type='text/html' href='http://kodzu.blogspot.com/2012/01/blog-post_27.html' title='തോന്നി'/><author><name>ShajiKumar P V</name><uri>http://www.blogger.com/profile/10101203157960545695</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='27' height='32' src='http://4.bp.blogspot.com/_uC0YQssCtOk/TJdbkkeIaxI/AAAAAAAAATM/FSUCs8FHxNI/S220/1.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/-EkMDcFHJyoY/TyJmmoL2HbI/AAAAAAAAA1Y/qc7Q-BAOViA/s72-c/abrazo,couple,love,emotions,photography,amor-f4448973d768b633de1e1fedb590c880_h.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-516263678942494336.post-7867439962375534448</id><published>2012-01-02T02:16:00.000-08:00</published><updated>2012-01-02T02:16:42.850-08:00</updated><category scheme='http://www.blogger.com/atom/ns#' term='mannam'/><title type='text'>2012 ജനുവരി മാസത്തിലെ സര്‍ക്കാര്‍ നിയന്ത്രിതഅവധിദിനങ്ങള്‍</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/-2yIGTIO4FmY/TwGD7iZ4JsI/AAAAAAAAAzE/aUZlRxNSVd4/s1600/ant-castes.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="225" src="http://3.bp.blogspot.com/-2yIGTIO4FmY/TwGD7iZ4JsI/AAAAAAAAAzE/aUZlRxNSVd4/s320/ant-castes.jpg" width="320" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;ജനു. 2- മന്നത്ത് പദ്മനാഭന്‍ ജയന്തിലീവ്- നായര്‍ക്ക് മാത്രം&lt;br /&gt;ജനു. 4- തെക്കേതില്‍ കുഞ്ഞിരാമന്‍ സ്മാരകലീവ്- തീയര്‍ക്ക് മാത്രം&lt;br /&gt;ജനു. 9- കോതോര്‍മ്പന്‍ കര്‍ത്തമ്പു മണിയാണിജനനദിവസം -മണിയാണിമാര്‍ക്ക് മാത്രം(യാദവസഭ കേരളഘടകം!!!)&lt;br /&gt;ജനു. 14- വാണിയന്‍ ചന്തു മരണശതാബ്ദി- വാണിയസമുദായത്തില്‍ പെട്ടവര്‍ക്ക്&lt;br /&gt;ജനു.17- എളേതില്‍ കുഞ്ചുക്കുറുപ്പ് പടവെട്ടാതെ മരിച്ചദിനം- കുറുപ്പന്മാരായ സര്‍ക്കാരികള്‍ക്ക് മാത്രം&lt;br /&gt;ജനു. 20- പറമ്പില്‍ കുഞ്ഞാലിയാര്‍ മരണദിനം- സുന്നികള്‍ക്ക്&lt;br /&gt;ജനു. 24- കൊച്ചുപടിയില്‍ ജോര്‍ജ്ജ്‌സ്മരണ- പെന്തകോസ്റ്റുകാര്‍ക്ക്&lt;br /&gt;ജനു. 26- ഔസേപ്പ് നല്ലപടിയില്‍ ആത്മഹത്യദിനം- ലത്തീന്‍ കത്തോലിക്കര്‍ക്ക്&lt;br /&gt;&lt;br /&gt;&lt;br /&gt;അവധി ലഭിക്കണമെന്നുള്ളവര്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുമായി തലേ ദിവസം ഹാജരാവേണ്ടതാണ്. ഏതെങ്കിലും ജാതിയില്‍ പെട്ടവര്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ടെങ്കില്‍ പരാതിയും വോട്ടുശതമാനവുമായി വന്നാല്‍ അവധി പരിഗണിക്കുന്നതാണ്.&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/516263678942494336-7867439962375534448?l=kodzu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kodzu.blogspot.com/feeds/7867439962375534448/comments/default' title='Post Comments'/><link rel='replies' type='text/html' href='http://kodzu.blogspot.com/2012/01/2012.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/516263678942494336/posts/default/7867439962375534448'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/516263678942494336/posts/default/7867439962375534448'/><link rel='alternate' type='text/html' href='http://kodzu.blogspot.com/2012/01/2012.html' title='2012 ജനുവരി മാസത്തിലെ സര്‍ക്കാര്‍ നിയന്ത്രിതഅവധിദിനങ്ങള്‍'/><author><name>ShajiKumar P V</name><uri>http://www.blogger.com/profile/10101203157960545695</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='27' height='32' src='http://4.bp.blogspot.com/_uC0YQssCtOk/TJdbkkeIaxI/AAAAAAAAATM/FSUCs8FHxNI/S220/1.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/-2yIGTIO4FmY/TwGD7iZ4JsI/AAAAAAAAAzE/aUZlRxNSVd4/s72-c/ant-castes.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-516263678942494336.post-5508841987900076455</id><published>2011-12-24T09:01:00.000-08:00</published><updated>2011-12-24T09:36:14.572-08:00</updated><title type='text'>പറഞ്ഞുകേട്ട ചില തെയ്യം വിറ്റുകള്‍</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/-M5Fq0eKGXOE/TvYFSZ7uG4I/AAAAAAAAAys/5r3pqaLA1oE/s1600/Anu%2527schoice1144.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="400" src="http://2.bp.blogspot.com/-M5Fq0eKGXOE/TvYFSZ7uG4I/AAAAAAAAAys/5r3pqaLA1oE/s400/Anu%2527schoice1144.jpg" width="300" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;ഉറഞ്ഞുകൊണ്ടിരിക്കെ തെയ്യത്തിന് തൂറാന്‍ മുട്ടി. തണുപ്പുറഞ്ഞ് കിടക്കുന്ന സമയമായിരുന്നൂ അത്. ഒന്നലറിയാല്‍ അത് സംഭവിക്കും എന്ന് തെയ്യം ഉറപ്പിച്ചു. എന്ത് ചെയ്യണമെന്നറിയാതെ ചൂട്ട് ദുര്‍ബലമായ വീശവെ മീറ്ററുകള്‍ക്ക് മുന്നിലായി ഒരു കുളം ചുരണ്ടുകിടക്കുന്നത് തെയ്യം കണ്ടു. പിന്നൊന്നും ആലോചിച്ചില്ല. നാലായാ ലോകം ഒന്നാക്കിക്കാണിക്കും ഞാന്‍ എന്നും പറഞ്ഞ് തെയ്യം കുളത്തിലേക്ക് ഒറ്റച്ചാട്ടം. ഭക്തര്‍ക്ക് ഒന്നും മനസ്സിലായില്ല. ചെണ്ട കൊട്ടിയവരും തോറ്റം ചൊല്ലിക്കൊണ്ടിരുന്നവരും അണ്ട വായില്‍ അമ്പഴങ്ങ വിഴുങ്ങിയവരെപ്പോലെയായി. അമ്പലക്കാര്‍ രാവ് പുലരും മുമ്പേ പുഴ കടന്ന് കവിടിക്കാരനെത്തേടിപ്പോയി. ഉറക്കപ്പിറുപ്പലുകള്‍ തുപ്പിക്കളഞ്ഞ് കവടിക്കാരന്‍ പ്രഖ്യാപിച്ചു: 'ദേവികോപം തലക്ക് കേറിപ്പിടിച്ചിരിക്കുന്നു. ഇനി എല്ലാ വര്‍ഷവും ഉറഞ്ഞുകഴിഞ്ഞ് തെയ്യം കുളത്തില്‍ തുള്ളണം... തുള്ളിയേതീരൂ. അതേ വഴിയുള്ളൂ..' &amp;nbsp;പിറ്റേവര്‍ഷം തൊട്ട് &amp;nbsp;കോച്ചും&amp;nbsp;തണുപ്പില്‍&amp;nbsp;തെയ്യം&amp;nbsp;കുളത്തിലേക്ക് എടുത്തുചാടുക ഒരു പതിവും ആചാരവുമായി മാറി. 'ആ നായിന്റാ മോന് തൂറാന്‍ മുട്ടിയ ഒരു സമയം' എന്ന് ദേഷ്യപ്പെടും&amp;nbsp;വര്‍ഷാവര്‍ഷം&amp;nbsp;കുളത്തില്‍ തുള്ളേണ്ടിവരുന്ന&amp;nbsp;തെയ്യക്കാരെല്ലാം.&lt;br /&gt;തൂറലും ഒരു ആചാരമാണ്.&lt;br /&gt;&lt;br /&gt;***&lt;br /&gt;&lt;br /&gt;തൊഴാന്‍ വന്ന കമ്മ്യൂണിസ്റ്റ് മെമ്പറോട് തെയ്യം:' ഇന്ന് വൈകുന്നേരം അടിയന്തിരഫ്രാക്ഷന്‍ ഉണ്ട് സഖാവ് നിര്‍ബന്ധമായും വരണം. ഗുണം ബരുത്തണം...'&lt;br /&gt;&lt;br /&gt;***&lt;br /&gt;&lt;br /&gt;ഉറഞ്ഞുക്ഷീണിച്ച് മുകളിലോട്ട് നോക്കുമ്പോള്‍ തെയ്യം ആകാശം മൂടിക്കിടക്കുന്നത് കണ്ടു.&amp;nbsp;നെരിപ്പില്‍ ദ്രുതഗതിയില്‍&amp;nbsp;തിരിഞ്ഞ് മറിഞ്ഞ്&amp;nbsp;ദൈവത്തെ അരയാടയില്‍ കുത്തിക്കയറ്റി,&amp;nbsp;മകനെ അടുത്തുവിളിച്ച് തെയ്യം പറഞ്ഞു: 'കൊപ്ര ഉണക്കാനിട്ട്ണ്ട്. പോയി വാരി വെക്കടാ നായിന്റാമോനേ....'&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/516263678942494336-5508841987900076455?l=kodzu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kodzu.blogspot.com/feeds/5508841987900076455/comments/default' title='Post Comments'/><link rel='replies' type='text/html' href='http://kodzu.blogspot.com/2011/12/blog-post_24.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/516263678942494336/posts/default/5508841987900076455'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/516263678942494336/posts/default/5508841987900076455'/><link rel='alternate' type='text/html' href='http://kodzu.blogspot.com/2011/12/blog-post_24.html' title='പറഞ്ഞുകേട്ട ചില തെയ്യം വിറ്റുകള്‍'/><author><name>ShajiKumar P V</name><uri>http://www.blogger.com/profile/10101203157960545695</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='27' height='32' src='http://4.bp.blogspot.com/_uC0YQssCtOk/TJdbkkeIaxI/AAAAAAAAATM/FSUCs8FHxNI/S220/1.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/-M5Fq0eKGXOE/TvYFSZ7uG4I/AAAAAAAAAys/5r3pqaLA1oE/s72-c/Anu%2527schoice1144.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-516263678942494336.post-7514603863500055488</id><published>2011-12-11T01:57:00.001-08:00</published><updated>2011-12-11T02:00:50.151-08:00</updated><category scheme='http://www.blogger.com/atom/ns#' term='Stories'/><category scheme='http://www.blogger.com/atom/ns#' term='uchamazha'/><title type='text'>ഉച്ചമഴയിലെ തുമ്പികള്‍</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://4.bp.blogspot.com/-WNYYFI4Gw8I/TuR_P_-dBLI/AAAAAAAAAyQ/DxY0Mkur0Ok/s1600/fall-love.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="213" src="http://4.bp.blogspot.com/-WNYYFI4Gw8I/TuR_P_-dBLI/AAAAAAAAAyQ/DxY0Mkur0Ok/s320/fall-love.jpg" width="320" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;I&lt;br /&gt;എവിടെയെത്തി....?&lt;br /&gt;ട്രെയിന്‍ ഇപ്പോള്‍ വിട്ടതേയുള്ളൂ. അരമണിക്കൂര്‍ ലെയ്റ്റാണ്....&lt;br /&gt;ഹം...എത്ര മണിക്കെത്തും..?&lt;br /&gt;എനിക്കെങ്ങെനെ അറിയാനാ...ആദ്യമായിട്ടല്ലേ അങ്ങോട്ടേക്ക് വരുന്നത്...നിനക്കല്ലേ അറിയാവുന്നത്..&lt;br /&gt;അഞ്ച് മണിക്കൂറോളം വേണ്ടിവരും..&lt;br /&gt;അപ്പോള്‍ വൈകുന്നേരമാവും അല്ലേ..&lt;br /&gt;ഹംം..ഭക്ഷണം കഴിച്ച് ഒന്ന് കറങ്ങുമ്പോഴേക്കും ഞാനെത്താം. സെമിനാര്‍ വൈകുന്നേരം വരെയുണ്ട്.&lt;br /&gt;ശരി, ലോഡ്ജ് നോക്കിയോ...&lt;br /&gt;റെയില്‍വേസ്‌റ്റേഷനടുത്തായി തരക്കേടില്ലാത്ത ഹോട്ടലുകള്‍ ഉണ്ടെന്നാണ് അന്വേഷിച്ചപ്പോള്‍ പറഞ്ഞത്&lt;br /&gt;പ്രശ്‌നമാവില്ലല്ലോ...&lt;br /&gt;ഒന്നുമുണ്ടാവില്ല&lt;br /&gt;ഞാന്‍ ഏറെ പ്രതീക്ഷിക്കുന്നുണ്ട്...&lt;br /&gt;എന്ത് പ്രതീക്ഷിക്കുന്നുണ്ടെന്ന്...ഒരു പ്രതീക്ഷയും വേണ്ട..&lt;br /&gt;അതൊന്നും പറഞ്ഞാല്‍ പറ്റില്ല...ഞാന്‍ ചോദിക്കുന്നത് തരണം...&lt;br /&gt;എന്ത് തരണമെന്ന്...ഒരു കുന്തവും തരില്ല..വെറുതെ എന്നെ പേടിപ്പിക്കല്ലേ...പാവം എന്റെ സുധീ&lt;br /&gt;എന്ത് പറഞ്ഞിട്ടും കാര്യമില്ല...എനിക്ക് കിട്ടിയേ പറ്റൂ...ഞാന്‍ അത്രയും ആഗ്രഹിച്ച് പോയതാണ്&lt;br /&gt;പോയേ..പോയേ...പേടിച്ചിട്ട് എന്റെ നെഞ്ച് പൊട്ടാന്‍ പോണൂ..ഞാന്‍ ഒന്നും തരില്ല&lt;br /&gt;കാണാം. നമുക്ക് കാണാം.. നീ തന്നിരിക്കും. ഞാന്‍ പിടിച്ചുവാങ്ങിയിരിക്കും..&lt;br /&gt;ശരി ശരി, സെമിനാര്‍ തുടങ്ങുകയായി. ഇനി മെസ്സേജുകളൊന്നും ഉണ്ടാവില്ലാട്ട്വോ...ഫ്രീയാകുമ്പം വിളിക്കാം&lt;br /&gt;ശരി ശരി ബൈ ബൈ...ടെയ്ക്ക്‌കെയര്‍&lt;br /&gt;ബൈ...&lt;br /&gt;&lt;br /&gt;II&lt;br /&gt;ഞാന്‍ എത്തി. വണ്ടിയിറങ്ങി....നീയെവിടെ..?'&lt;br /&gt;'ഇതെവിടെപ്പോയി...എന്റെ മൊബൈലിന്റെ ചാര്‍ജ് ഇപ്പോള്‍ തീരും...'&lt;br /&gt;'ഇതെന്താ മറുപടി അയക്കാത്തേ...ദുഷ്ട, കശ്മലേ നീ എവിടെ...ഉച്ചയ്ക്ക് വിളിക്കും എന്ന് പറഞ്ഞിട്ട്..'&lt;br /&gt;'അയ്യോ,മെസ്സേജ് കണ്ടില്ല. ലാബിലായിരുന്നു പുറത്തിറങ്ങാനേ കഴിഞ്ഞില്ല, സെമിനാര്‍ ഇപ്പോള്‍ കഴിയും. ഞാന്‍ അഞ്ച് മിനുട്ടിനകം എത്താം. എവിടെയുണ്ടാകും...?'&lt;br /&gt;'ഹംംം.. ഞാന്‍ വിചാരിച്ചൂ. നീ എന്നോട് പറയാതെ തിരിച്ചുപോയെന്ന്...എവിടെയുണ്ടാവണം....?'&lt;br /&gt;'ഇതാണോ എന്നെക്കുറിച്ച് വിചാരിച്ചത്.. ഇഷ്ടമില്ലെങ്കില്‍ ഞാന്‍ ഇങ്ങോട്ടേക്ക് വരുന്ന കാര്യം പറയുമായിരുന്നോ.... നീ എന്തെങ്കിലും കഴിക്ക്. അപ്പോഴേക്കും ഞാന്‍ എത്താം.'&lt;br /&gt;'സോറീ...ശരി, എവിടെ നില്ക്കണം..റോമിംഗില്‍ മെസ്സേജിന് പൈസ പോകുന്നു..ബാലന്‍സും തീരും. ചാര്‍ജും തീരുറായി..'&lt;br /&gt;സോറീീീ...റെയില്‍വേസ്‌റ്റേഷന് മുന്നിലെ എടിഎമ്മിന് മുന്നില്‍ നില്ക്കൂ. ഞാനെത്താം...അവിടെ റൂമെടുക്കാം...എന്താ.....&lt;br /&gt;ശരി, ടെയ്ക്ക് കെയര്‍.&lt;br /&gt;ശരീട്ട്വോ..&lt;br /&gt;&lt;br /&gt;III&lt;br /&gt;നീ വല്ലാതെ മെലിഞ്ഞിരിക്കുന്നു...&lt;br /&gt;കണ്ടപാടെ അവള്‍ പറഞ്ഞു. അവളുടെ കണ്ണുകളില്‍ സ്‌നേഹത്തിന്റെ തിളക്കം.&lt;br /&gt;അവന്‍ അവളുടെ ബാഗുകളിലൊന്ന് വാങ്ങി.&lt;br /&gt;നീ തടിച്ചിരിക്കുന്നുവല്ലോ. എനിക്ക് അതുമതി...&lt;br /&gt;അയ്യടാ, എന്തൊരു സോപ്പാന്ന് നോക്കിയേ... വാക്കുകളില്ലെങ്കില്‍ നിന്നെ എത്രയോ മുമ്പേ കാക്ക കൊത്തിക്കൊണ്ടോയേനെ...&lt;br /&gt;അവന്‍ ചിരിച്ചു.&lt;br /&gt;അവരെത്തന്നെ നോക്കിക്കൊണ്ട് ഒരു കൂട്ടം ചെറുപ്പക്കാര്‍ കടന്നുപോയി.&lt;br /&gt;സന്ധ്യ പടര്‍ന്നിരുന്നു.&lt;br /&gt;അവള്‍ കൈയിലെ ബാഗ് വലംകൈയിലേക്ക് മാറ്റിപ്പിടിച്ചു.&lt;br /&gt;റെന്റ് അധികമില്ലാത്ത റൂം കിട്ടുമോയെന്ന് നോക്കാം...അതല്ലേ നല്ലത്..&lt;br /&gt;അവന്‍ തലയാട്ടി.&lt;br /&gt;അവള്‍ മുന്നില്‍ നടന്നു.&lt;br /&gt;ആരെങ്കിലും കണ്ടാല്‍, അവന് പേടിയുണ്ടായിരുന്നു, പ്രകടിപ്പിച്ചില്ല.&lt;br /&gt;ഒരു യക്ഷിയെപ്പോലെ തെറിച്ച് നില്ക്കുന്ന തെരുവ്. വെളിച്ചത്തില്‍ അവിടെവിടെ പതുങ്ങിനില്ക്കുന്ന ഇരുട്ട് മരണപ്പെട്ടവരുടെ മുടിയിഴകളാണ്.&lt;br /&gt;ദൈവത്തിന്റെ പേരുള്ള ലോഡ്ജിലെത്തി, വാടക 800 എന്ന് അവര്‍ പറഞ്ഞപ്പോള്‍ ബോര്‍ഡ്ഡില്‍ എഴുതിയത് ചൂണ്ടിക്കാട്ടി അവള്‍ വീണ്ടും തമിഴത്തിയായി., 600 ആയി.&lt;br /&gt;മീന്‍ വില്ക്കുന്നവരുടെ സ്വഭാവംതന്നെ നിനക്ക്. എന്തൊരു ക്രാകല്‍.&lt;br /&gt;പിടിച്ച് നില്ക്കണമെങ്കില്‍ ഇങ്ങനെയൊക്കെ വേണ്ടി വരും പൊട്ടാ. അല്ലാതെ നിന്നെപ്പോലെ പാവത്താനായി നടന്നാല്‍ പോരാ..&lt;br /&gt;അവന്‍ ഒന്നും പറഞ്ഞില്ല..&lt;br /&gt;മൂന്നാം നിലയിലായിരുന്നൂ അവരുടെ മുറി. ലിഫ്റ്റില്‍ അവര്‍ക്കൊപ്പം ഒരു സ്ത്രീയും പുരുഷനും അവരുടെ കുട്ടിയും കയറി. കുട്ടി അവളുടെ ഷാളില്‍ പിടിച്ചുവലിച്ചു. അവള്‍ അതിനെനോക്കിച്ചിരിച്ചു. കുട്ടി ദേഷ്യത്തോടെ മുഖം തിരിച്ച് അമ്മയുടെ പിറകില്‍ ഒളിച്ചു. അവന് ചിരി വന്നു.&lt;br /&gt;അവന്‍ ബാഗില്‍ നിന്ന് പുസ്തകങ്ങളും വസ്ത്രങ്ങളും എടുത്ത് മേശമേല്‍വെച്ചു. ആദ്യത്തെ കള്ളി തുറന്നപ്പോള്‍ സുഹൃത്ത് വാങ്ങിത്തന്ന നിരോധിന്റെ പാക്കില്‍ വിരലുടക്കി.&lt;br /&gt;പാന്റ്‌സ് മാറ്റി, ലുങ്കിയുടുത്തു.&lt;br /&gt;അവള്‍ കിടക്കയിലിരുന്ന് ടിവി ഓണാക്കി.&lt;br /&gt;നീ ഡ്രസ്സ് മാറുന്നില്ലേ...&lt;br /&gt;അവന്‍ ചോദിച്ചു.&lt;br /&gt;കുളിക്കുമ്പോള്‍ മാറാം...&lt;br /&gt;മഞ്ജുവാര്യരും മോഹന്‍ലാലുമുള്ള ഒരു സിനിമാഗാനത്തില്‍ അവള്‍ മുങ്ങി.&lt;br /&gt;ഇതെന്ത് ടിവി പ്രാന്താണ്. നീ ടിവി കാണുന്നത് കാണാനാണോ ഇത്രേം ദൂരത്ത് നിന്നേ ഞാന്‍ ഓടിപ്പാഞ്ഞ് വന്നത്..കഷ്ടമുണ്ട്...&lt;br /&gt;അവന്‍ ഒരു സെന്റിയടിച്ചു.&lt;br /&gt;ഞാനെത്രനാളായെന്നോയേട്ടാ ടിവി കാണാഞ്ഞിട്ട്... വാടക കൊടുക്കാന്‍തന്നെ കാശ് തികയുന്നില്ലെന്നാണ് സുധി പറയുന്നത്. പിന്നെങ്ങെനെയാണ് ടിവി വാങ്ങണേ...&lt;br /&gt;അവന്‍ ഒന്നും മിണ്ടിയില്ല.&lt;br /&gt;വിഷമമായോ..&lt;br /&gt;അവള്‍ അവന് നേരെ മുഖം തിരിച്ചു.&lt;br /&gt;നീ നോക്കിക്കോളൂ.. ഞാന്‍ വെറുതെ പറഞ്ഞതാ..&lt;br /&gt;അവന്‍ അവള്‍ക്കടുത്തായി കിടന്നു.&lt;br /&gt;ശരിക്കും വിഷമമായോ,ഞാന്‍ വെറുതേ പറഞ്ഞതാട്ട്വോ. നിന്നോട് സംസാരിക്കാനല്ലേ സുധിയേയും മറന്ന് ഇങ്ങോട്ട് വന്നത്..&lt;br /&gt;അവന്‍ കാലുകള്‍ കിടക്കയില്‍ ഉയര്‍ത്തിവെച്ച് മലര്‍ന്നുകിടന്നു.&lt;br /&gt;നീ കണ്ടോളൂ, ഞാനും വെറുതേ പറഞ്ഞതാ..&lt;br /&gt;അവള്‍ വീണ്ടും ടിവിയിലേക്ക് മുഖം നീട്ടി.&lt;br /&gt;കണ്ട സിനിമകളും കൂട്ടുകാരും പറഞ്ഞ സംഭവങ്ങളും ഓര്‍മ വന്നു. എങ്ങനെ തുടങ്ങണം. ലൈറ്റണച്ച്,കെട്ടിപ്പിടിച്ച്...&lt;br /&gt;എന്തെങ്കിലും സംഭവിച്ചോടാ... സുഹൃത്തിന്റെ മെസ്സേജ്. മൊബൈല്‍ സൈലന്റ് ആക്കി.&lt;br /&gt;കുളിക്കുന്നില്ലേ...ഭക്ഷണം കഴിക്കണ്ടേ..കറങ്ങീട്ട് വരാം..&lt;br /&gt;ഞാന്‍ വന്നിട്ടേ കുളിക്കുന്നുള്ളൂ...&lt;br /&gt;അങ്ങനെ പറയരുത്. നമുക്കൊരുമിച്ച് കുളിക്കാം...പ്ലീസ്..&lt;br /&gt;അയ്യടാ, ഒരു പൂതി...പോയേ..പോയേ..&lt;br /&gt;ഞാന്‍ ആത്മാര്‍ഥമായി പറഞ്ഞതാ...ഷവറിന് കീഴെ മഴ നനയുന്ന രണ്ടിലകള്‍ പോലെ നമ്മള്‍...&lt;br /&gt;അത്രയ്ക്ക് സാഹിത്യം വേണ്ട...തല്ക്കാലം മോന്‍ പോയി കുളിക്ക്. എന്നിട്ട് പുറത്ത് പോകാം...&lt;br /&gt;അപ്പോള്‍ നീ വരില്ലെന്നുറപ്പാണല്ലോ അല്ലേ...&lt;br /&gt;അതെ, എന്താ ഇത്ര സംശയം...&lt;br /&gt;നിന്റെ നിര്‍ഭാഗ്യം അല്ലാതെന്ത് പറയാന്‍...&lt;br /&gt;അവള്‍ക്ക് ചിരി വന്നു.&lt;br /&gt;അവന്‍ തോര്‍ത്തെടുത്ത് കുളിമുറിയില്‍ കയറി.&lt;br /&gt;&lt;br /&gt;IV&lt;br /&gt;നഗരത്തിലൂടെ നടക്കുമ്പോള്‍ അവള്‍ നിര്‍ത്താതെ വര്‍ത്തമാനം പറഞ്ഞു.&lt;br /&gt;നീ എന്നോട് എന്തേ നേരത്തേ പറയാതിരുന്നൂ...&lt;br /&gt;ഞാനെത്ര മാത്രം ഇഷ്ടപ്പെട്ടിരുന്നുവെന്നറിയുമോ...&lt;br /&gt;ഒന്ന് പറഞ്ഞിരുന്നെങ്കില്‍...&lt;br /&gt;അവന്‍ എല്ലാം കേട്ടുനിന്നു.&lt;br /&gt;ഇളംങ്കാറ്റ് വീശുന്നുണ്ടായിരുന്നു. പക്ഷികള്‍ ഇരുട്ടിലൂടെ ചേക്കാറാന്‍ ധൃതിപ്പെടുന്നുണ്ടായിരുന്നു.&lt;br /&gt;്അവന് തണുത്തു. കൈകള്‍ പിറകിലേക്ക് ചുരുട്ടിക്കെട്ടി.&lt;br /&gt;വഴിവക്കില്‍ പോകുന്ന സ്ത്രീകളില്‍ കണ്ണുകള്‍ മേഞ്ഞു.&lt;br /&gt;വായ്‌നോക്കുന്നത് നോക്കൂ...വൃത്തികെട്ടവന്‍...&lt;br /&gt;അവള്‍ കൈത്തണ്ടയില്‍ പിടിച്ച് ബലത്തില്‍ നുള്ളി.&lt;br /&gt;രാത്രിക്ക് കനം വെയ്ക്കുന്നു. ചുമരിലെ സിനിമ പോസ്റ്ററില്‍ കണ്ണുകളുടക്കി.&lt;br /&gt;തിരിച്ചുപോകാം.ഭക്ഷണം പാഴ്‌സല്‍ വാങ്ങാം&lt;br /&gt;ശരി...&lt;br /&gt;മുറിയിലേക്ക് കയറുമ്പോള്‍ അവള്‍ ചോദിച്ചു.&lt;br /&gt;എന്നെ ശരിക്കും ഇഷ്ടമുണ്ടോ നിനക്ക്...&lt;br /&gt;അവന്‍ അവളുടെ കൈപിടിച്ച് ഞെരിച്ചു.&lt;br /&gt;ഓഫീസില്‍ നിന്ന് ഫോണ്‍ വന്നു. ശ്രദ്ധ അതിലേക്ക് തിരിച്ചു.&lt;br /&gt;&lt;br /&gt;V&lt;br /&gt;കുളിച്ചിറങ്ങി അവള്‍ മുടി തോര്‍ത്തവെ അവളുടെ വെളുത്തകാലുകളിലെ ചാഞ്ഞ് കിടക്കുന്ന മൃദുരോമങ്ങളില്‍ അവന്റെ കണ്ണ് പാളി. ഞരമ്പില്‍ ഒരു തീപ്പൊരി കത്തി.&lt;br /&gt;&lt;br /&gt;VI&lt;br /&gt;ഭക്ഷണം ഒന്നിച്ചിരുന്ന് കഴിക്കുമ്പോള്‍ അവളുടെ ഭര്‍ത്താവ് അവളെ വിളിച്ചു. അവള്‍ എഴുന്നേറ്റ് കട്ടിലിലിരുന്നു.&lt;br /&gt;ഒരേ സമയം ഒന്നിലധികം ആളുകളെ പ്രണയിക്കാനാവുമോ..&lt;br /&gt;ഫോണ്‍വെച്ച് ഭക്ഷണ കഴിക്കാന്‍ അടുത്തിരുന്ന അവളോട് അവന്‍ ചോദിച്ചു.&lt;br /&gt;എനിക്ക് കഴിയുന്നുണ്ട്. നീയെത്ര പേരെ പ്രേമിക്കുന്നുണ്ട് എന്ന് ദൈവത്തിന് മാത്രം അറിയാം...&lt;br /&gt;അവന്‍ അവളെ അടിക്കാനാഞ്ഞു. ഒഴിഞ്ഞ് മാറാന്‍ ശ്രമിക്കുന്നേരം അവളുടെ മാറിടം അവനെ തൊട്ടു.&lt;br /&gt;നെഞ്ച് ഒന്ന് പിടഞ്ഞു.&lt;br /&gt;നീയെത്ര സ്ത്രീകളെ ഉമ്മവെച്ചിട്ടുണ്ട്..?&lt;br /&gt;അവള്‍ പൊടുന്നെനെ ചോദിച്ചു. അവന്‍ കുറച്ച് നേരം നിശബ്ദനായി.&lt;br /&gt;ആരെയുമില്ല..&lt;br /&gt;എന്നെയാണേ സത്യം...?&lt;br /&gt;ദൈവത്താണേ സത്യം...&lt;br /&gt;എന്നെയാണേ സത്യം ചെയ്യ്...&lt;br /&gt;പോയേ..നീയോ.?&lt;br /&gt;അയ്യോ..ഞാന്‍ എന്റെ സുധിയെ മാത്രമേ ചെയ്തിട്ടുള്ളൂ..എനിക്കത് ആവില്ല. അവനോടേ എനിക്ക് തോന്നൂ... അങ്ങനെയാവൂ...&lt;br /&gt;&lt;br /&gt;VII&lt;br /&gt;ഭക്ഷണം പകുത്തുകഴിക്കുന്നതിനിടയില്‍ അവള്‍ ചോദിച്ചു.&lt;br /&gt;നീ കല്ല്യാണം കഴിക്കാന്‍ പോവുന്ന പെണ്ണിനോട് എന്നെക്കുറിച്ച് പറയ്യോ...&lt;br /&gt;പറയും.. എന്താ സംശയം...&lt;br /&gt;എന്ത് പറയും...&lt;br /&gt;മുമ്പേ പ്രണയിച്ചിരുന്നവളാണ് എന്ന്...&lt;br /&gt;അയ്യടാ... എനിക്ക് തോന്നുന്നില്ലേ.. നീയല്ലേ ആള്...പോട്ടെ,പിന്നെന്ത് പറയും...&lt;br /&gt;പിന്നെ...പിന്നെ എന്ത് പറയാന്‍..&lt;br /&gt;നമ്മള്‍ മുറിയെടുത്ത് ഒരുമിച്ച് താമസിച്ചിരുന്നൂ എന്ന് പറയ്യ്വോ...&lt;br /&gt;പറയണോ....&lt;br /&gt;അയ്യോ...വേണ്ട...ഞാന്‍ ചോദിച്ചെന്നേയുള്ളൂ...&lt;br /&gt;പറയണമെങ്കില്‍ പറയാം...&lt;br /&gt;അയ്യോ...വേണ്ട പൊന്നേ...&lt;br /&gt;&lt;br /&gt;VIII&lt;br /&gt;കിടക്കട്ടെ...തലവേദനയെടുക്കുന്നു...&lt;br /&gt;അവള്‍ ചോദിച്ചു.&lt;br /&gt;അവന്‍ ഷര്‍ട്ട് അഴിച്ചുവെച്ചു. ഉടുമുണ്ട് അഴിച്ചുടുത്തു.&lt;br /&gt;ലൈറ്റ് ഓഫാക്കേണ്ട...എനിക്ക് പേടിയാവും...&lt;br /&gt;ഹം..ഇല്ല...&lt;br /&gt;അവള്‍ കട്ടിലില്‍ ചെരിഞ്ഞ് കിടന്നു.&lt;br /&gt;അവനടുത്ത് കിടന്നു.&lt;br /&gt;തല ആരോ എടുത്ത്‌കൊണ്ടുപോവും പോലെ...ഒരു കടലില്‍ ആടിയുലയുന്നു..&lt;br /&gt;അവളുടെ കണ്ണകളടഞ്ഞിരുന്നു.&lt;br /&gt;അവന്‍ പുതപ്പിച്ചു.&lt;br /&gt;ടിപ്പോയിയില്‍വെച്ച വാരിക നിവര്‍ത്തി ഏറെ നേരം വായിച്ചു.&lt;br /&gt;എപ്പോഴോ ഉറങ്ങിപ്പോയി.&lt;br /&gt;അവള്‍ ഉച്ചത്തില്‍ പറയുന്നത് കേട്ടാണുണര്‍ന്നത്.&lt;br /&gt;പോവേണ്ട..പോവേണ്ട.. കടല് കണ്ടിട്ട് എനിക്ക് കൊതിതീര്‍ന്നിട്ടില്ല...നല്ല അച്ഛനല്ലേ...&lt;br /&gt;ഉറക്കത്തിലാണ്.&lt;br /&gt;അവന്‍ അവളെ നോക്കി. പൊടുന്നെനെ അവള്‍ അവനെ കെട്ടിപ്പിടിച്ചു.&lt;br /&gt;പോവേണ്ടച്ഛാ.. നല്ല അച്ഛനല്ലേ...&lt;br /&gt;അവള്‍ വീണ്ടും പറയുന്നു.&lt;br /&gt;അവന്റെ കണ്ണുകള്‍ നിറഞ്ഞു.&lt;br /&gt;&lt;br /&gt;IX&lt;br /&gt;ബസ്സ്സ്റ്റാന്റില്‍വെച്ച് യാത്ര പറയവെ അവള്‍ ചോദിച്ചു: ഇനിയെപ്പോഴാ കാണുക...?&lt;br /&gt;അറിയില്ല... കാണും കാണാതെ വയ്യല്ലോ...&lt;br /&gt;വന്നത് വേണ്ടായിരുന്നെന്ന് നിനക്ക് തോന്നുന്നുണ്ടോ. നീയാഗ്രഹിച്ചത് ഒന്നും തരാതെ..സോറീ......&lt;br /&gt;ഹേയ്, ഞാനാഗ്രഹിച്ചത് ഇതായിരുന്നൂ...&lt;br /&gt;സത്യം...&lt;br /&gt;ദൈവത്താണേ സത്യം....?&lt;br /&gt;ദൈവത്താണേ സത്യം....&lt;br /&gt;എന്നാണേ സത്യം....?&lt;br /&gt;നിന്നാണേ സത്യം....&lt;br /&gt;പിന്നെയവരൊന്നും സംസാരിച്ചില്ല. &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; (ജനശക്തി വാരിക 2011)&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/516263678942494336-7514603863500055488?l=kodzu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kodzu.blogspot.com/feeds/7514603863500055488/comments/default' title='Post Comments'/><link rel='replies' type='text/html' href='http://kodzu.blogspot.com/2011/12/blog-post_11.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/516263678942494336/posts/default/7514603863500055488'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/516263678942494336/posts/default/7514603863500055488'/><link rel='alternate' type='text/html' href='http://kodzu.blogspot.com/2011/12/blog-post_11.html' title='ഉച്ചമഴയിലെ തുമ്പികള്‍'/><author><name>ShajiKumar P V</name><uri>http://www.blogger.com/profile/10101203157960545695</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='27' height='32' src='http://4.bp.blogspot.com/_uC0YQssCtOk/TJdbkkeIaxI/AAAAAAAAATM/FSUCs8FHxNI/S220/1.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/-WNYYFI4Gw8I/TuR_P_-dBLI/AAAAAAAAAyQ/DxY0Mkur0Ok/s72-c/fall-love.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-516263678942494336.post-8130882469070773069</id><published>2011-12-06T20:39:00.001-08:00</published><updated>2011-12-06T21:00:44.813-08:00</updated><category scheme='http://www.blogger.com/atom/ns#' term='Nostalgia'/><category scheme='http://www.blogger.com/atom/ns#' term='film'/><title type='text'>ശശിധരന്‍ അഥവാ പ്രേമവൈചിത്ര്യം</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://4.bp.blogspot.com/-TPhIh8WoMso/Tt7t4NUdR3I/AAAAAAAAAxQ/kcStjpJqR00/s1600/sasi.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="152" src="http://4.bp.blogspot.com/-TPhIh8WoMso/Tt7t4NUdR3I/AAAAAAAAAxQ/kcStjpJqR00/s320/sasi.jpg" width="320" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;ശശിധരന്‍ അഥവാ പ്രേമവൈചിത്ര്യം&lt;br /&gt;(വികാരോദ്ദീപകമായ പ്രണയകഥ- പുതിയ മലയാളചിത്രം)&lt;br /&gt;&lt;br /&gt;ജീവിതവുമായുള്ള പോരാട്ടത്തില്‍ ചിലരൊക്ക ജയിക്കാറുണ്ട്. പലരും പരാജയമടയുന്നു. ശശിധരന് നിശ്ചയമില്ല. അയാള്‍ ജയിച്ചുവോ പരാജയമടഞ്ഞുവോ എന്ന്... സ്‌തോഭജനകമായ അനവധി രംഗങ്ങളിലൂടെ ആ ജീവിതകഥ മുന്നോട്ട് പോകുന്നു. അനന്തമായ ആ പോരാട്ടത്തില്‍ ചില കണ്ണികള്‍ തെറിച്ചുപോയി.&amp;nbsp;പുരാണത്തിന്റെ ഏടുകളിലല്ല. ഭാവനയുടെ വ്യോമദേശത്തല്ല. പരുപരുത്തജീവിതയാഥാര്‍ത്ഥ്യങ്ങളുടെ ഉള്ളില്‍ നിന്നാണ് ശശിധരന്‍ പകര്‍ത്തിയെടുക്കുന്നത്.&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;-1952-ല്‍ ഇറങ്ങിയ സിനിമയുടെ പോസ്റ്റര്‍-&lt;br /&gt;&lt;br /&gt;വായിക്കുമ്പോള്‍ പാവം തോന്നുന്നു...&lt;br /&gt;&lt;br /&gt;ഇന്ന് കെട്ടിഘോഷിക്കപ്പെടുന്ന പല ചിത്രങ്ങളും ഭാവങ്ങളും എഴുത്തുകളും നാളെ വലിയൊരു ചിരിക്ക് വകയാകുമല്ലോ എന്ന അനിവാര്യതയെ ഈ&amp;nbsp;സിനിമാപ്പരസ്യം&amp;nbsp;ഓര്‍മപ്പെടുത്തുന്നു...&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/516263678942494336-8130882469070773069?l=kodzu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kodzu.blogspot.com/feeds/8130882469070773069/comments/default' title='Post Comments'/><link rel='replies' type='text/html' href='http://kodzu.blogspot.com/2011/12/blog-post.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/516263678942494336/posts/default/8130882469070773069'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/516263678942494336/posts/default/8130882469070773069'/><link rel='alternate' type='text/html' href='http://kodzu.blogspot.com/2011/12/blog-post.html' title='ശശിധരന്‍ അഥവാ പ്രേമവൈചിത്ര്യം'/><author><name>ShajiKumar P V</name><uri>http://www.blogger.com/profile/10101203157960545695</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='27' height='32' src='http://4.bp.blogspot.com/_uC0YQssCtOk/TJdbkkeIaxI/AAAAAAAAATM/FSUCs8FHxNI/S220/1.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/-TPhIh8WoMso/Tt7t4NUdR3I/AAAAAAAAAxQ/kcStjpJqR00/s72-c/sasi.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-516263678942494336.post-5506630348878959951</id><published>2011-11-30T00:08:00.001-08:00</published><updated>2011-11-30T01:49:18.483-08:00</updated><category scheme='http://www.blogger.com/atom/ns#' term='films'/><category scheme='http://www.blogger.com/atom/ns#' term='two half times in the hell'/><title type='text'>നരകത്തിലെ രണ്ട് അര്‍ദ്ധപകുതികള്‍ : നമ്മളെത്ര ഭാഗ്യവാന്മാര്‍..!!!</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/-1ujueuy1_oA/TtXkcVobbxI/AAAAAAAAAwY/2TGNvcW0suY/s1600/Untitled-4.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="232" src="http://3.bp.blogspot.com/-1ujueuy1_oA/TtXkcVobbxI/AAAAAAAAAwY/2TGNvcW0suY/s320/Untitled-4.jpg" width="320" /&gt;&lt;/a&gt;&lt;/div&gt;ഇന്നലെ രാത്രി ടു ഹാഫ് ടൈംസ് ഇന്‍ ഹെല്‍ എന്ന സിനിമ കണ്ടു. 1963-ല്‍ ഇറങ്ങിയ സിനിമ. 1944-ല്‍ ഹിറ്റ്‌ലറിന്റെ ജന്മദിനത്തിനോടനുബന്ധിച്ച് നടന്ന ഡെത്ത് മാച്ച് ആണ് സിനിമയുടെ വിഷയം. നാസിതടവില്‍ കഴിയുന്ന ഒനോഡി എന്ന ഹംഗേറിയന്‍ കളിക്കാരനോട് സഹതടവുകാരില്‍ നിന്ന് ഒരു ഫുട്‌ബോള്‍ ടീമിനെ ഉണ്ടാക്കാന്‍ നാസിത്തലവന്‍ ആവശ്യപ്പെടുന്നു. എതിരാളികള്‍ ജര്‍മ്മന്‍ ടീമാണ്. മല്‍സരം കഴിയുന്നത് വരെ തടവുകാര്‍ക്ക് മാന്യമായ രീതിയില്‍ ഭക്ഷണം നല്കാതെ താന്‍ അതിന് തയ്യാറാവില്ലെന്ന് ഒനാഡോ ഉപാധി വെക്കുന്നു. ഓനാഡോയുടെ ആവശ്യം &amp;nbsp;വൈമനസ്യത്തോടെയാണെങ്കിലും നാസികള്‍ അംഗീകരിക്കുന്നു. കളിക്കാന്‍ ഫുട്‌ബോളും കളിസ്ഥലവും ഒരുക്കിത്തരണമെന്ന ആവശ്യവും നാസികള്‍ അനുവദിച്ച് നല്കുന്നു. ഒരു ജൂതനും ടീമിലുണ്ടാവരുതെന്ന നിബന്ധന നാസികള്‍ മുന്നോട്ട് വെയ്ക്കുന്നുണ്ട്. കളിക്കാന്‍ പ്രാപ്തരായ എട്ട് പേരെ മാത്രമേ താന്‍ കിടക്കുന്ന ജയിലില്‍ നിന്ന് ഒനാഡോയ്ക്ക് കിട്ടിയുള്ളൂ. അങ്ങനെ മറ്റൊരു കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ നിന്ന് സെ്റ്റയ്‌നറെ തിരഞ്ഞെടുക്കുകയാണ്. ഫുട്‌ബോളുമായി ഒരു ബന്ധവും ഇല്ലാത്ത ആളാണ് സെ്റ്റയ്‌നര്‍. മരണത്തില്‍ നിന്ന് രക്ഷ നേടാന്‍ കള്ളം പറഞ്ഞ് ഒനാഡോയുടെ ടീമില്‍ കയറിയതാണ്. തുടക്കത്തില്‍ സെ്റ്റയ്‌നറോട് കോപാകുലനാവുന്നുണ്ടെങ്കിലും ഒനാഡോ സെ്റ്റയ്‌നറെ ഒഴിവാക്കുന്നില്ല. പരീശീലനത്തിനിടയില്‍ മേല്‍നോട്ടം വഹിക്കുന്ന പട്ടാളക്കാരനെ കീഴ്‌പ്പെടുത്തി രക്ഷപ്പെടാന്‍ ഒനാഡോയും സംഘവും ശ്രമിക്കുന്നുണ്ടെങ്കിലും അവര്‍ പിടിക്കപ്പെടുന്നു.&lt;br /&gt;&lt;br /&gt;1944 ഏപ്രില്‍ 20-ന് മാച്ച് നടക്കുകയാണ്. മല്‍സരം കഴിഞ്ഞാലുടനെ തങ്ങള്‍ വധിക്കപ്പെടുമെന്ന സത്യം പാചകക്കാരനില്‍ നിന്ന് ഒനാഡോയും സംഘവും തിരിച്ചറിയുന്നു. മരണം ഒരു ഫുട്‌ബോള്‍ മല്‍സരത്തിനപ്പുറത്തെ വരയില്‍ തങ്ങളെ കാത്തിരിക്കുന്ന സത്യം ഉള്‍ക്കൊള്ളാനാവുന്നില്ല അവര്‍ക്ക്. മൈതാനത്തിന്റെ നാല് വശത്തും നാസിപ്പട്ടാളക്കാര്‍ നിരന്നുനില്ക്കുന്നു. സഹതടവുകാര്‍ എല്ലാവരും കളി കാണാന്‍ എത്തിയിട്ടുണ്ട്. ഒനാഡോയും കൂട്ടരും മാച്ചിന് ശേഷം കൊല്ലപ്പെടുമെന്ന സത്യം അവര്‍ക്കുമറിയാം. കളി തുടങ്ങുന്നു. താഴ്ത്തിപ്പിടിച്ച തോക്കുകളില്‍ മരണം തങ്ങളേയും കാത്ത് കുനിഞ്ഞിരിക്കുന്നുവെന്ന സത്യം ഒനാഡോയെ നിസംഗനാക്കുന്നു. മൈതാനത്തിലൂടെ കളിയൊലൊന്നും ശ്രദ്ധ കാണിക്കാതെ ഒനാഡോ അലസനാകുന്നു. ആദ്യപകുതിയില്‍ ജര്‍മ്മിനി മൂന്ന് ഗോളുകളടിക്കുന്നു. ഹംഗറി ഒരു ഗോള്‍ തിരിച്ചും. പകുതിശേഷം സഹകൂട്ടുകാരനില്‍ നിന്ന് കിട്ടിയ ആവേശം ഒനാഡോയെ പഴയ ഒനാഡോയാക്കുന്നു. ആദ്യപകുതിയില്‍ കണ്ട പാതിമരിച്ച ഒനാഡോയായിരുന്നില്ല രണ്ടാം പകുതിയില്‍. നാസി കോണ്‍സെന്‍്‌ട്രേഷന്‍ എന്ന നരകത്തില്‍ നിന്ന് മരണത്തിലേക്ക് പോകും മുമ്പ് എന്തെങ്കിലും കരുതിവെക്കണമെന്ന കത്തുന്ന ആഗ്രഹം ഒനാഡോയില്‍ പടര്‍ന്നിരുന്നു. രണ്ടാം പകുതിയില്‍ സഹകളിക്കാരുടെ വര്‍ദ്ധിത പിന്തുണയോടെ ഒനാഡോ തിരിച്ചടിക്കുന്നു. സ്‌കോര്‍ 3-2. ഹംഗറിക്ക് അനുകൂലമായി പെനാല്‍ട്ടികിക്ക് കിട്ടുന്നു. കിക്കെടുക്കുന്നത് ഒനാഡോ തന്നെ. നാസിത്തലവനും നാസിപ്പടയും ദേഷ്യവും ലജ്ജയും കൊണ്ട് വീര്‍പ്പുമുട്ടുന്നു. പെനാല്‍ട്ടി പാഴാക്കിയാല്‍ നിങ്ങളെല്ലാവരും മരണത്തില്‍ നിന്ന് രക്ഷപ്പെട്ടേക്കാം- ക്യാമ്പിന് മേല്‍നോട്ടം വഹിക്കുന്ന പട്ടാളക്കാരന്‍ ഒനാഡോയുടെ അരികില്‍ വന്നുപറയുന്നു. ഒനാഡോ അത് വിശ്വസിക്കുന്നില്ല. സഹകളിക്കാരില്‍ പലരും പെനാല്‍ട്ടി പാഴാക്കാന്‍ ഒനാഡോയോട് ആവശ്യപ്പെടുന്നുണ്ടെങ്കിലും ഒരു വലിയ വിജയിയുടെ രാജകീയഉന്മത്തതയോടെ ഒനാഡോ പെനാല്‍ട്ടികിക്ക് ഗോളാക്കുന്നു. 3-3. കളി പകുതി മാത്രം അറിയാവുന്ന സെ്റ്റയ്‌നരുടെ കൗശലമികവില്‍ കളി തീരാന്‍ മിനുട്ടുകള്‍ ബാക്കിനില്‌ക്കെ ജര്‍മന്‍ ഗോള്‍വല ചലിക്കുന്നു. ഹംഗറി വിജയിക്കുന്നു. വിജയാഹ്ലാദത്തില്‍ കളിക്കാരും സഹതടവുകാരും മൈതാനത്ത് കെട്ടിപ്പുണരവെ നാസികളുടെ തോക്കുകള്‍ അവരുടെ നേര്‍ക്ക് നീളുന്നു. മരണം മൈതാനത്തിന്റെ ആരവങ്ങളെ നിശബ്ദമാക്കുന്നു. മൈതാനത്തിന്റെ കറുത്ത ഏകാന്തതയില്‍ അവസാനിക്കുന്ന സിനിമ നാസിപ്പടയുടെ വലിയ പരാജയത്തേയും മരണത്തിന് മേലുള്ള ഒനാഡോയുടെ കൂട്ടരുടേയും വലിയ വിജയത്തെയും ഉയര്‍ത്തിക്കാണിക്കുന്നു.&lt;br /&gt;&lt;br /&gt;ഇതിനേക്കാള്‍ കുറച്ച് കൂടി സങ്കീര്‍ണ്ണമാണ് കാര്യങ്ങള്‍ എന്ന് ചരിത്രം പറയുന്നു. രണ്ടാം ലോകമഹായുദ്ധകാലത്താണ് &amp;nbsp;ജര്‍മ്മന്‍നാസിപ്പട ഉക്രെയ്ന്‍ പിടിച്ചടക്കിയത്. അന്ന് തടവിലാക്കപ്പെട്ട ആളുകളുമായി അവര്‍ നിരന്തരം ഫുട്‌ബോള്‍ മല്‍സരം നടത്താറുണ്ടായിരുന്നു. എല്ലാ മല്‍സരങ്ങളിലും ജര്‍മ്മന്‍ ടീം തോല്‍ക്കുമായിരുന്നു. ഒരിക്കലും ജയിക്കാന്‍ കഴിയില്ലെന്നുറപ്പയാപ്പോള്‍ ഗെസറ്റപ്പോയിലെ കോണ്‍സെന്‍്‌ട്രേഷന്‍ ക്യാമ്പിലേക്കയച്ച് കളിക്കാരെ അതിക്രൂരമായി കൊല്ലപ്പെടുത്തുകയാണുണ്ടായത്.&lt;br /&gt;&lt;br /&gt;&amp;nbsp;നമ്മള്‍ മലയാളികള്‍ , അനുഭവിക്കുന്ന സംഘര്‍ഷങ്ങള്‍ എത്ര&amp;nbsp;ചെറുതാണെന്ന&amp;nbsp;തോന്നല്‍ ലോകസിനികള്‍ കാണുമ്പോള്‍ ഉണ്ടാവാറുണ്ട്. അത് സത്യമാണ് താനും. അങ്ങ് ബൈസിക്കിള്‍ തീവ്‌സില്‍ നിന്ന് തുടങ്ങി മോഡേണ്‍ ടൈംസ്, ട്രൂനൂണ്‍, പോര്‍ട്രെയ്റ്റ്‌സ് ഇന്‍ എ സീ ഓഫ് ലൈസ്, പോസ്റ്റ്കാര്‍ഡ്‌സ് ഫ്രം ലെനിന്‍ഗ്രാഡ് അങ്ങനെയൊരു പാട് സിനിമകള്‍ നാം ഇങ്ങനെ ജീവിക്കുന്നതില്‍ എത്ര മാത്രം ഭാഗ്യം ചെയ്തവരാണെന്ന സത്യം കൂടെക്കൂടെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്നു.&amp;nbsp;അത്തരം&amp;nbsp;സിനിമകളുടെ നിരയില്‍ ഒട്ടും പിറകിലല്ലാതെ ടു ഹാഫ് ടൈംസ് ഇന്‍ &amp;nbsp;ഹെല്‍ നില്ക്കുന്നു. കാണാന്‍ പ്രേരിപ്പിച്ച വിഷാദത്തിനും ഏകാന്തത മാത്രം നിറഞ്ഞ രാത്രിക്കും നന്ദി...&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;object class="BLOGGER-youtube-video" classid="clsid:D27CDB6E-AE6D-11cf-96B8-444553540000" codebase="http://download.macromedia.com/pub/shockwave/cabs/flash/swflash.cab#version=6,0,40,0" data-thumbnail-src="http://3.gvt0.com/vi/V8KbPo2CVA8/0.jpg" height="266" width="320"&gt;&lt;param name="movie" value="http://www.youtube.com/v/V8KbPo2CVA8&amp;fs=1&amp;source=uds" /&gt;&lt;param name="bgcolor" value="#FFFFFF" /&gt;&lt;embed width="320" height="266"  src="http://www.youtube.com/v/V8KbPo2CVA8&amp;fs=1&amp;source=uds" type="application/x-shockwave-flash"&gt;&lt;/embed&gt;&lt;/object&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/516263678942494336-5506630348878959951?l=kodzu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kodzu.blogspot.com/feeds/5506630348878959951/comments/default' title='Post Comments'/><link rel='replies' type='text/html' href='http://kodzu.blogspot.com/2011/11/blog-post_5950.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/516263678942494336/posts/default/5506630348878959951'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/516263678942494336/posts/default/5506630348878959951'/><link rel='alternate' type='text/html' href='http://kodzu.blogspot.com/2011/11/blog-post_5950.html' title='നരകത്തിലെ രണ്ട് അര്‍ദ്ധപകുതികള്‍ : നമ്മളെത്ര ഭാഗ്യവാന്മാര്‍..!!!'/><author><name>ShajiKumar P V</name><uri>http://www.blogger.com/profile/10101203157960545695</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='27' height='32' src='http://4.bp.blogspot.com/_uC0YQssCtOk/TJdbkkeIaxI/AAAAAAAAATM/FSUCs8FHxNI/S220/1.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/-1ujueuy1_oA/TtXkcVobbxI/AAAAAAAAAwY/2TGNvcW0suY/s72-c/Untitled-4.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-516263678942494336.post-6909983230616726104</id><published>2011-11-30T00:00:00.001-08:00</published><updated>2011-11-30T00:25:12.367-08:00</updated><category scheme='http://www.blogger.com/atom/ns#' term='interview'/><title type='text'>ഞാന്‍ ഞാനെന്ന ഭാവങ്ങളേ...</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;br /&gt;ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ (നവംബര്‍ 21-28, 2011) വന്ന വലിയ ചോദ്യങ്ങളും ചെറിയ ഉത്തരങ്ങളും. ചോദ്യങ്ങള്‍ ചോദിച്ചത് സുരേഷ്. പറഞ്ഞത് ഞാന്‍ തന്നെയാണെന്ന് തോന്നുന്നു..&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;/div&gt;ഗ്രാമ്യജീവിതത്തെ ആവിഷ്‌കരിക്കുന്നതില്‍ സൂക്ഷ്മത പുലര്‍ത്തുന്ന കഥാകാരനാണ് ഷാജി കുമാര്‍. ദേശത്തിന്റെ ജീവിതത്തെ എഴുതുമ്പോള്‍ മാറുന്ന കാലം, കുതറിയോടുന്ന ഗ്രാമ്യജീവിതം, അതിജീവനത്തിന്റെ വഴി തുടങ്ങിയവയൊക്കെ ഉണ്ട്. ഈയൊരു പശ്ചാത്തലത്തില്‍ മലയാളകഥയടുടെ വര്‍ത്തമാനത്തെ വിലയിരുത്താമോ..?&lt;br /&gt;സര്‍ഗ്ഗാത്മകരചനകളില്‍ &amp;nbsp;ശക്തമായ ആവിഷ്‌കാരമാധ്യമം എന്ന നിലയില്‍ ഇന്ന് ഏറ്റവും സജീവമായി നില്ക്കുന്നത് ചെറുകഥയാണ്, ഉസൈന്‍ബോള്‍ട്ടിനെപ്പോലെ രണ്ട് കാതം മുന്നില്‍. എന്‍.എസ്.മാധവിന്റെ തിരുത്തിലെ ചുല്യാറ്റിന്റെ കൈയ്യിലെ ഉളി പോലെ മൂര്‍ച്ച കൂടിയ പെന്‍സിലാണ് ചെറുകഥയ്ക്ക് പഥ്യം. നോവലും കവിതയുമൊക്കെ തെളിയണമെങ്കില്‍ വീണ്ടും വീണ്ടും കുടയണം, ചിലപ്പോള്‍ ഷര്‍ട്ടില്‍ കറയാവും.&lt;br /&gt;&lt;br /&gt;കഥയിലെ നവഭാവുകത്വവും നാടോടിപാരമ്പര്യവും എങ്ങനെയാണ് കൂട്ടിയിണക്കുന്നത്..?&lt;br /&gt;മടിക്കൈ എന്ന ഇടതുപക്ഷവിശ്വാസത്തിലടിമപ്പെട്ട ഒരു ഗ്രാമത്തിലെ കാലിച്ചാംപൊതി എന്ന സ്ഥലത്ത് ജനിച്ചതിന്റേയും പല നഗരങ്ങളില്‍ ജീവിച്ചതിന്റേയും ജീവിക്കുന്നതിന്റേയും പ്രയോജനം എഴുതുമ്പോള്‍ കിട്ടാറുണ്ടെന്നാണ് വിശ്വാസം. തെയ്യം, കമ്മ്യൂണിസം, ഉന്മാദം, ആത്മഹത്യകള്‍, ദാരിദ്ര്യം, കൃഷി, ദളിതര്‍, ആചാരങ്ങള്‍ തുടങ്ങിയവയുടെ സമ്പന്നമായ സംയോജനം മടിക്കൈയില്‍ ഉണ്ട്. എഴുതാനിരുന്നാല്‍ ഒരു നൂറ്കൂട്ടം കഥകള്‍ വേണമെങ്കില്‍ കണ്ടെടുക്കാന്‍ കഴിയുന്ന ഒരു നാട്. അങ്ങനെയുള്ള അനുഭവപരിസരമുള്ള ഒരു നാടിനെ നഗരത്തില്‍ നിന്ന് നോക്കുമ്പോള്‍ സംഭവിക്കുന്നതാവാം അത്.&lt;br /&gt;&lt;br /&gt;നിലപാടില്ലാതെ കുഴങ്ങുന്ന ജീവിതം രാജാവിന്റെ മക്കളില്‍ കാണാം. എഴുത്തില്‍ ഈ രാഷ്ട്രീയത്തെ സ്വീകരിക്കാനെന്താണ് കാരണം.?&lt;br /&gt;സത്യസന്ധമായ നിലപാടോടെ ജീവിക്കുന്ന മനുഷ്യര്‍ വംശനാശഭീഷണിയിലാണെന്ന സ്ഥിതിവിവരറിപ്പോര്‍ട്ടില്‍ നിന്നാണ് രാജാവിന്റെ മക്കള്‍ എന്ന കഥയുടെ പിറവി. നിലപാടില്ലായ്മകളുടെ ചതുപ്പുനിലത്തിലാണ് മലയാളിയുടെ നടപ്പ്. &amp;nbsp;ഇടതുപക്ഷാശയങ്ങള്‍ മുദ്രാവാക്യത്തില്‍ ചുരുട്ടി ആകാശത്തേക്ക് വലിച്ചെറിഞ്ഞ് അടുത്ത നിമിഷം ജോല്‍സ്യന്റെയടുത്ത് പോയി മകളുടെ വിവാഹപ്പൊരുത്തം നോക്കുന്ന ഇടതുപക്ഷഅവിശ്വാസികള്‍ ധാരളമുണ്ട് പരിചയക്കാരായി. &amp;nbsp;മാതാ അമൃതാനന്ദമയി മഠത്തിന് സംഭാവന കൊടുക്കുന്ന അതേ മനോഭാവത്തോടെ പാര്‍ട്ടിഫണ്ടിലേക്ക് ഉദാരമനസ്‌കനാവാന്‍ മലയാളിക്ക് യാതൊരു മടിയുമില്ല, എല്ലാം ശരിയാണ് മലയാളിക്ക്. കമ്മ്യൂണിസം ശരിയല്ലേ എന്നൊരാള്‍ ചോദിച്ചാല്‍ ശരിയാണ്. അപ്പോള്‍ ശാഖാപ്രവര്‍ത്തനം ശരിയല്ലെന്നാണോ പറയുന്നേ എന്ന് മറുചോദ്യം വന്നാല്‍ ഒറ്റയടിക്ക് ഉത്തരം കിട്ടും, അതും ശരിയാണ്. പണം പലിശയ്ക്ക് കൊടുക്കുന്നത് ശരിയാണ്, സ്ത്രീധനം വാങ്ങുക തന്നെ വേണം, ആത്മഹത്യ ചെയ്യുന്നത് ശരി, ബലാല്‍സംഗം ചെയ്യുന്നതില്‍ എന്താ ഇപ്പോള്‍ ഇത്ര വലിയ തെറ്റ്, രാഷ്ട്രീയക്കാര്‍ അഴിമതിക്കാരാവുന്നതില്‍ ഒരു തെറ്റുമില്ല, അങ്ങനെയങ്ങനെ തെറ്റ് ശരി എന്നൊന്നില്ല, വലിയൊരു ശരിയാണ് ജീവിതമെന്ന് തീരുമാനിക്കുകയും സമരസത്തിന്റെ റബ്ബറൈസ്ഡ് റോഡില്‍ ജീവിതത്തിന്റെ ഇന്നോവ സുഖസുന്ദരമായി ഓടിച്ചുകൊണ്ടുപോവുകയും ചെയ്യുന്നൂ നമ്മള്‍. രാജാവിന്റെ മക്കള്‍ വരുന്നത് ഇവിടെ നിന്നാണ് .&lt;br /&gt;&lt;br /&gt;അപചയങ്ങളുടെ ദുരന്തഭൂമിയില്‍ നില്ക്കുന്നവരുടെ ജീവിതം, ഉപഭോഗതാല്‍പര്യം, അധിനിവേശം എന്നിവ ബൂര്‍ഷ്വാസിയുടെ സ്‌പെല്ലിംഗിലും പഞ്ചതന്ത്രം കഥയിലുമുണ്ട്. കഥകളെ ഇങ്ങനെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ അധികമാരും തയ്യാറാവാത്തപ്പോള്‍ നമ്മുടെ കഥാന്തരീക്ഷത്തെക്കുറിച്ച് എന്തുപറയും..?&lt;br /&gt;ഉള്ളിലും പുറത്തും ഒരു ഇടതുപക്ഷമുണ്ട്. ജനിച്ച തൊട്ട് കണ്ടതും കേട്ടതും കമ്മ്യൂണിസമായിരുന്നു. ഇടപെട്ടതും ഇടതുപക്ഷത്തിലൂടെയായിരുന്നു. സ്‌കൂളിലും ക്യാമ്പസിലും പഠിക്കുമ്പോള്‍ എസഎഫ്‌ഐയുടെ സജീവപ്രവര്‍ത്തകനായിരുന്നു. ജയിലില്‍ കിടന്ന് ചപ്പാത്തി വരുന്നതിന് മുന്നേ ഗോതമ്പുണ്ട തിന്നിട്ടുണ്ട്. എഴുതുമ്പോള്‍ സമരസ്വാഭാവം ഉണ്ടാവുന്നത് അങ്ങനെയാവാം, അത് പരിമിതിയുമാണ്. ഇടതുപക്ഷത്തില്‍ സംഭവിക്കുന്ന പ്രശ്‌നങ്ങള്‍ ഉള്ളിലുള്ള ഇടതുപക്ഷക്കാരന്‍ എഴുതിപ്പിക്കുന്നതാണ്. സഹഎഴുത്തുകാര്‍ ഇങ്ങനെ രാഷ്ട്രീയമായി എഴുതണം എന്ന് പറയാന്‍ ആളല്ല ഞാന്‍.&lt;br /&gt;&lt;br /&gt;കഥകളില്‍ ഷാജി തിരഞ്ഞെടുക്കുന്ന മികച്ച രചന ഏതായിരിക്കും. അതിനെ വിലയിരുത്തിയാല്‍..?&lt;br /&gt;കഥയെഴുത്ത് എന്നുള്ളത് ഏറെ അദ്ധ്വാനം പിടിച്ച പണിയായിട്ടാണ് തോന്നുന്നത്. നമ്മളെ ലോകത്തില്‍ നിന്ന് തീര്‍ത്തും ഒറ്റപ്പെടുത്തുന്ന പ്രവൃത്തിയാണത്. എല്ലാത്തിനോടും ദേഷ്യം തോന്നിക്കുന്ന ഒന്ന്. എല്ലാവരും തള്ളിപ്പറഞ്ഞാലും എഴുതിയ കഥകളോടെല്ലാം വലുതായ ആത്മബന്ധമുണ്ട്. അതുകൊണ്ട് തന്നെ ഇഷ്ടപ്പെട്ട കഥ എന്ന ചോദ്യത്തിന് ഉത്തരം പറയുക ബുദ്ധിമുട്ടാണ്. എന്നാലും ബൂര്‍ഷ്വാസിയുടെ സ്‌പെല്ലിംഗ്, പഞ്ചതന്ത്രം കഥ, ജനം, ഈശ്വരന്റെ തുപ്പല്‍, ഒറ്റ, വെയില്‍,മഴ,മുസ്തഫ etc,18+, മരണത്തെക്കുറിച്ച് ഒരു ഐതിഹ്യം, പൊക്കന്‍, നഗരത്തിലെ മഴ, ഉച്ചമഴയിലെ തുമ്പികള്‍ എന്നീ കഥകള്‍ വ്യക്തിപരമായ അനുഭവങ്ങളായത് കൊണ്ടാവാം കുറച്ചുകൂടുതല്‍ അടുപ്പം കാണിക്കുന്നു.&lt;br /&gt;&lt;br /&gt;ജീവിതം വഴിവക്കിലുപേക്ഷിക്കുന്നവര്‍ വര്‍ധിക്കുന്നു. മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കേണ്ടതില്ലെന്ന് പുതിയ കാലം വിളിച്ചുപറയുന്നു. ഒരൂ കഥാകൃത്ത് എന്ന നിലയില്‍ എന്ത് പറയുന്നു..?&lt;br /&gt;മൂല്യങ്ങളുടെ നിര്‍വ്വചനം മാറി എന്നുള്ളതാണ് പുതിയ കാലത്തിന്റെ ഏറ്റവും വലിയ ദുരന്തമായി തോന്നുന്നത്. കട്ടവന്‍ കാര്യക്കാരനാകുന്ന കാലം. പണത്തിന് മേലെ പരുന്തും കോടതിയും മുഖ്യമന്ത്രിയും പ്രതിപക്ഷവും പറക്കുകയോ ഇരിക്കുകയോ ചെയ്യില്ല എന്നതാണ് ഈ കാലത്തിന്റെ സത്യം. പുതിയ കാലം മൂല്യങ്ങള്‍ വേണ്ട എന്ന് വിളിച്ച് പറയുന്നുണ്ടെങ്കിലും ചരിത്രഭാരമില്ല എന്ന് സാംസ്‌കാരികരംഗത്തെ വലിയവര്‍ അധിക്ഷേപിക്കുന്ന പുതിയ തലമുറ അത് അത്ര കണ്ട് കേള്‍ക്കുന്നില്ല എന്നാണ് തോന്നുന്നത്. ചരിത്രത്തിന്റെ ഭാരം താങ്ങി സമയം കളയാതെ അവര്‍ അവരുടെ ജീവിതം ജീവിക്കുന്നു. കപട സദാചാരത്തിന്റെയോ ഗൃഹാതുരത്വത്തിന്റേയോ കുരിശ്ശില്‍ തറക്കപ്പെടുന്നില്ല അവര്‍. എന്ന് വെച്ച് മുന്‍ഗാമികളുടെ ജീവിതത്തെ നിഷേധിക്കുവാന്‍ ഒന്നും അവര്‍ക്കാഗ്രഹമില്ല. അവരെ അവരുടെ പാട്ടിന് വിടുന്നു. തങ്ങളെ തങ്ങേളുടെ പാട്ടിന് വിടൂ എന്നവര്‍ പറയുന്നു. അവര്‍ പഴയ തലുമറയുടെ ചരിത്രം അറിഞ്ഞെന്ന് വരില്ല. പക്ഷേ അവര്‍ മുന്‍ഗാമികളെ അംഗീകരിക്കുന്നു. രാഷ്ട്രീയമായ ഉള്‍കാഴ്ചയോ വലിയ പുസ്തകങ്ങള്‍ വായിച്ച അറിവോ ഇല്ലെങ്കിലും ജീവിക്കുന്ന ജീവിതത്തോട് സത്യസന്ധത പുലര്‍ത്താനുള്ള ആര്‍ജ്ജവം എന്റെ ജനറേഷനുണ്ട്. ഒന്നുമില്ലെങ്കിലും അന്യന്റെ സങ്കടങ്ങള്‍ വെറുതേ കേട്ടുനില്ക്കുന്നതിനപ്പുറം പബ്ലിസിറ്റിക്കല്ലാതൈ ഇടപെടാന്‍ ആഗ്രഹിക്കുന്ന തലമുറയാണ് ഞങ്ങളുടേത് എന്നാണ് സ്വയമനുഭവത്തില്‍ നിന്ന് തോന്നിയത്. ഇടതുപക്ഷം എന്നാല്‍ അതുതന്നെയാണ്. ബ്ലാ ബ്ലാ എന്ന് പറഞ്ഞുനടക്കുന്നതിനപ്പുറം തന്റേതായി രീതിയില്‍ ഇടപെടുക എന്നുള്ളതാണ് പ്രധാനം. കേരളത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്ന പീഡനക്കേസുകളില്‍ മിക്കവരും 35-ന് മുകളില്‍ നില്ക്കുന്നവരാണ് പ്രതിപ്പട്ടികയിലുള്ളത്. മധ്യവയസ്‌കിന്റെ ഫ്രസ്‌ട്രേഷന്‍ ആണ് പുതിയ കാലത്തെ വേറൊരു പ്രശ്‌നം.&lt;br /&gt;&lt;br /&gt;പാരിസ്ഥിതികഅവബോധം, സ്ത്രീയുടെ വ്യത്യസ്തജീവിതങ്ങള്‍ എന്നിവ ആവിഷ്‌കരിക്കുമ്പോള്‍ ഷാജികുമാറിന്റെ പേനയുടെ വഴി വേറെയാകുന്നു. എന്തുകൊണ്ട്...?&lt;br /&gt;കാര്‍ഷികവൃത്തിയിലൂന്നിയ ജീവിതപരിസരമാണ് വീട്ടിലേത്. കൃഷിയുമായി ബന്ധപ്പെട്ട പോസറ്റീവ് ആയിട്ടുള്ള എല്ലാ ആചാരങ്ങളും നടക്കുന്ന വീടാണ് എന്റേത്. തുലാപത്തിന് പൊലിയന്ത്രന് അരിയിടുന്ന, വിഷുവിന് വീട്ടിലെ പശുക്കള്‍ക്കും കണി വെയ്ക്കുന്ന, പുതുനെല്‍വിത്ത് വിളക്ക് കത്തിച്ച് പൂജാമുറിയിലേക്ക് കൊണ്ടെത്തിക്കുന്ന അങ്ങനെയൊക്കെയുള്ള ഗ്രൗണ്ട് ലെവലുള്ള ജീവിതം ഇപ്പോഴും അവിടെയുണ്ട്. ഈ പാഠത്തില്‍ നിന്നാണ് പരിസ്ഥിതി എഴുത്തില്‍ സംഭവിക്കുന്നത്. കണ്ടതും കേട്ടതും കേട്ടുകൊണ്ടിരിക്കുന്നതും വ്യത്യസ്തമായ കരുത്തുറ്റ പെണ്‍ജീവിതങ്ങളും ഇത് പോലെ തന്നെ തുടര്‍ച്ച തീര്‍ക്കുന്നു. ഒരു മുല പറിച്ചെറിഞ്ഞ് ഒരു മധുരാനഗരം കത്തിച്ച് കളഞ്ഞ കണ്ണകിയെയാണ് എനിക്ക് കൂടുതല്‍ ഇഷ്ടം, മാറിടം കാട്ടി കോടികള്‍ സമ്പാദിക്കുന്ന മല്ലിക ഷെറാവത്തിനേക്കാള്‍.&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/516263678942494336-6909983230616726104?l=kodzu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kodzu.blogspot.com/feeds/6909983230616726104/comments/default' title='Post Comments'/><link rel='replies' type='text/html' href='http://kodzu.blogspot.com/2011/11/blog-post_30.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/516263678942494336/posts/default/6909983230616726104'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/516263678942494336/posts/default/6909983230616726104'/><link rel='alternate' type='text/html' href='http://kodzu.blogspot.com/2011/11/blog-post_30.html' title='ഞാന്‍ ഞാനെന്ന ഭാവങ്ങളേ...'/><author><name>ShajiKumar P V</name><uri>http://www.blogger.com/profile/10101203157960545695</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='27' height='32' src='http://4.bp.blogspot.com/_uC0YQssCtOk/TJdbkkeIaxI/AAAAAAAAATM/FSUCs8FHxNI/S220/1.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-516263678942494336.post-2686507657520515774</id><published>2011-11-28T03:30:00.001-08:00</published><updated>2011-11-28T03:39:18.399-08:00</updated><category scheme='http://www.blogger.com/atom/ns#' term='raman'/><category scheme='http://www.blogger.com/atom/ns#' term='onth'/><title type='text'>വെറുമൊരു...</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/-Z-wnHIPsbQ8/TtNw3z6aZvI/AAAAAAAAAwA/mrN8OScqF2k/s1600/bp4.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="272" src="http://3.bp.blogspot.com/-Z-wnHIPsbQ8/TtNw3z6aZvI/AAAAAAAAAwA/mrN8OScqF2k/s400/bp4.jpg" width="400" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;നിറം മാറാന്‍ നല്ലോണം നോക്കി..&lt;br /&gt;നോക്കീട്ട് ചോര കുടിക്കാന്‍ അതിനേക്കാളും നോക്കി&lt;br /&gt;ഒന്നിനുമായില്ല.&lt;br /&gt;ഓന്ത് മാത്രമായി...&lt;br /&gt;ഓന്തേ ഓന്തേ എന്ന് ആളുകള് വിളിക്കാനും തുടങ്ങി...- ഓന്ത്‌രാമേട്ടന്‍&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/516263678942494336-2686507657520515774?l=kodzu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kodzu.blogspot.com/feeds/2686507657520515774/comments/default' title='Post Comments'/><link rel='replies' type='text/html' href='http://kodzu.blogspot.com/2011/11/blog-post_28.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/516263678942494336/posts/default/2686507657520515774'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/516263678942494336/posts/default/2686507657520515774'/><link rel='alternate' type='text/html' href='http://kodzu.blogspot.com/2011/11/blog-post_28.html' title='വെറുമൊരു...'/><author><name>ShajiKumar P V</name><uri>http://www.blogger.com/profile/10101203157960545695</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='27' height='32' src='http://4.bp.blogspot.com/_uC0YQssCtOk/TJdbkkeIaxI/AAAAAAAAATM/FSUCs8FHxNI/S220/1.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/-Z-wnHIPsbQ8/TtNw3z6aZvI/AAAAAAAAAwA/mrN8OScqF2k/s72-c/bp4.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-516263678942494336.post-7825245562581713105</id><published>2011-11-27T09:19:00.001-08:00</published><updated>2011-11-27T09:36:07.019-08:00</updated><category scheme='http://www.blogger.com/atom/ns#' term='note'/><category scheme='http://www.blogger.com/atom/ns#' term='memories'/><title type='text'>കുറ്റബോധിതന്‍</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://1.bp.blogspot.com/-1akZRji07W8/TtJxEcDMVeI/AAAAAAAAAv4/Nu7G-5YaJUs/s1600/Eternal+Sunshine+of+the+Spotless+Mind+%25282004%2529.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="400" src="http://1.bp.blogspot.com/-1akZRji07W8/TtJxEcDMVeI/AAAAAAAAAv4/Nu7G-5YaJUs/s400/Eternal+Sunshine+of+the+Spotless+Mind+%25282004%2529.jpg" width="256" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;എറ്റേണല്‍ സണ്‍ഷൈന്‍ ഓഫ് എ സ്‌പോട്ട്‌ലെസ്സ് മൈന്റ് എന്ന സിനിമയിലേത് പോലെ ചില പ്രത്യേക മനുഷ്യരെ ഓര്‍മ്മയില്‍ നിന്ന് എന്നെന്നേക്കുമായി മായ്ച്ചുകളയാന്‍ കഴിയുന്ന ഒരു സോഫ്റ്റ് വെയര്‍ ഉണ്ടായിരുന്നെങ്കില്‍....!!! സത്യമായും പ്രണയമല്ല....&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/516263678942494336-7825245562581713105?l=kodzu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kodzu.blogspot.com/feeds/7825245562581713105/comments/default' title='Post Comments'/><link rel='replies' type='text/html' href='http://kodzu.blogspot.com/2011/11/blog-post_27.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/516263678942494336/posts/default/7825245562581713105'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/516263678942494336/posts/default/7825245562581713105'/><link rel='alternate' type='text/html' href='http://kodzu.blogspot.com/2011/11/blog-post_27.html' title='കുറ്റബോധിതന്‍'/><author><name>ShajiKumar P V</name><uri>http://www.blogger.com/profile/10101203157960545695</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='27' height='32' src='http://4.bp.blogspot.com/_uC0YQssCtOk/TJdbkkeIaxI/AAAAAAAAATM/FSUCs8FHxNI/S220/1.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/-1akZRji07W8/TtJxEcDMVeI/AAAAAAAAAv4/Nu7G-5YaJUs/s72-c/Eternal+Sunshine+of+the+Spotless+Mind+%25282004%2529.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-516263678942494336.post-3933556581220389412</id><published>2011-11-25T02:20:00.001-08:00</published><updated>2011-11-28T20:52:09.778-08:00</updated><category scheme='http://www.blogger.com/atom/ns#' term='memories'/><category scheme='http://www.blogger.com/atom/ns#' term='T V Kochubava'/><title type='text'>നിങ്ങള്‍ ജീവിച്ചു മരിച്ചു ഒക്കെ ശരി തന്നെ, ചെയ്ത അല്‍ഭുതമെന്ത്...?</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/-XGrAIUCx5J8/TtRk0lhBGBI/AAAAAAAAAwI/XVgQuaq7jBw/s1600/125115+%25281%2529.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="228" src="http://3.bp.blogspot.com/-XGrAIUCx5J8/TtRk0lhBGBI/AAAAAAAAAwI/XVgQuaq7jBw/s320/125115+%25281%2529.jpg" width="320" /&gt;&lt;/a&gt;&lt;/div&gt;ടി.വി.കൊച്ചുബാവ ഓര്‍മ്മയായിട്ട് നവംബര്‍ 25ന് 11 വര്‍ഷം.&lt;br /&gt;''എത്രകാലമാണ് ഒരാള്‍ സംഗീതം കേള്‍ക്കുക? എത്ര കാലമാണ് ഒരാള്‍ പുസ്തകങ്ങള്‍ വായിക്കുക? എത്ര കാലമാണ് ഒരാള്‍ മദ്യപിക്കുക? ഏകാകികളുടെ ദിവസങ്ങള്‍പോലെ കടുത്തതായി മറ്റെന്തുണ്ട്?''- ടി.വി.കൊച്ചുബാവ.&lt;br /&gt;&lt;br /&gt;കഥയിലെ ധിക്കാരിയായിരുന്നൂ കൊച്ചുബാവ. കറുപ്പായിരുന്നൂ കൊച്ചുബാവയ്ക്ക് ഭാഷ. കെട്ടജീവിതങ്ങളെക്കുറിച്ചായിരുന്നൂ കൊച്ചുബാവയുടെ എഴുത്ത്. ആര്‍ത്തികള്‍ക്കടിയില്‍ ഓടിക്കളിക്കുന്ന മനുഷ്യജീവിതങ്ങളെ കഥകളിലേക്ക് തൂക്കിയെടുത്ത് വെച്ച് കൊച്ചുബാവ വായനക്കാരെ വിളിച്ചുകാണിച്ചു. കൊലപാതകികളും ജാരന്മാരും പള്ളിയലച്ചന്മാരും കള്ളന്മാരും അധ്യാപകരും വൃദ്ധന്മാരും വൃദ്ധകളും വേശ്യകളും കുടംബസ്ത്രീകളും കുടുംബപുരുഷന്മാരും സര്‍ക്കസ്സുകാരും ബുദ്ധിജീവികളും കുട്ടികളും കൊച്ചുബാവയുടെ കഥകളില്‍ നിരന്നുനിന്നു. തിന്മയുടെ വെളുത്തവസ്ത്രം ധരിച്ച് അവര്‍ വായനക്കാരെ നോക്കിപല്ലിളിച്ചു. തിന്മയായിരുന്നൂ കൊച്ചുബാവക്കഥകളിലെ ആയുധം. ഇസ്തിരിയിട്ട ജീവിതങ്ങള്‍ക്കടിയില്‍ ഒളിപ്പിച്ച് വെച്ച നേരില്ലായ്മകളുടേയും കപടതകളുടേയും അഴുക്ക് കൊച്ചുബാവ പുറംലോകത്തിന് കാട്ടി. മരുഭൂമികള്‍ പോലെ നമ്മുടെ ജീവിതം വരണ്ടുപോവുന്നതെന്തേ എന്ന് കഥകളിലൂടെ ആകുലപ്പെട്ടു. ജീവിക്കുന്ന കാലത്തിന്റെ കഥകളായി അവ. വരാന്‍ പോകുന്ന കാലത്തിന്റേയും. വായിച്ച് നെറ്റിചുളിച്ചവരോട് കൊച്ചുബാവ പറഞ്ഞു: ''കേള്‍ക്കുന്നുണ്ട്, ജീവിതത്തെ ഏങ്കോണിച്ചുകാണുന്നു എന്നൊക്കെ കുറ്റപ്പെടുത്തുന്നത്. കുറ്റം ശിരസാവഹിക്കുന്നു. സുന്ദരമായ തൊലിക്കപ്പുറത്തെ എല്ലാ വൈകൃതവും എന്നെ നോക്കി കോക്രി കാണിക്കുന്നല്ലോ എപ്പോഴും. ഇക്കണ്ടു കാണായ ഭൂമിയിലെ സൗമ്യമധുരമായ കാറ്റിനെക്കുറിച്ചും കിളികളെക്കുറിച്ചുമൊക്കെ എഴുതാനാഗ്രഹമില്ലാഞ്ഞല്ല. കിളികള്‍ക്കും പൂക്കള്‍ക്കും എന്നു പറഞ്ഞുകൊണ്ട് കപ്പയിലക്കാടുകളുടെ തണുപ്പിലൂടെ മനസ്സിനെ മേയാന്‍ വിടാന്‍ തന്നെയാണ് താത്പര്യവും. ഈ സൗഖ്യത്തിലിരുന്ന് ആഴത്തിലേക്കു നോക്കുമ്പോഴോ, അല്ലെങ്കില്‍ എഴുതാനിരിക്കുമ്പോഴോ...? കുപ്പത്തൊട്ടിക്കുമേലെ പിണഞ്ഞുണരുന്ന കുഞ്ഞിക്കണ്ണുകളും ആരാന്റെ കുന്തമുനയിലുയര്‍ന്ന് ആകാശം കാണുന്ന ആമിനയുടെ കെട്ട്യോനും റെയില്‍വേ ട്രാക്കില്‍ ജാരസന്തതിയെ ഉപേക്ഷിച്ചോടുന്ന അമ്മയും ഇരുമ്പുചക്രങ്ങള്‍ക്കിടയില്‍ കുഞ്ഞിന്റെ കുഞ്ഞിക്കരച്ചിലുമൊക്കെയായി പരുപരുത്തുപോകുന്നു അതൊക്കെ.'' കൊച്ചുബാവയുടെ തന്നെ ഒരു കഥയുടെ തലക്കെട്ട് പോലെ കഥയും ജീവിതവും ഒട്ടിച്ചുചേര്‍ത്തുള്ള എഴുത്ത്. കഥ വായിച്ചവര്‍ കഥയാണോ ജീവിതമാണോ എന്ന ആശ്ചര്യത്തില്‍ ചകിതരായി. എത്തിപ്പിടിക്കാനാവാത്ത ക്രാഫ്റ്റും ഭാഷയും കൊച്ചുബാവയുടെ പേറ്റന്റ്. വായനക്കാരെ കഥയിലേക്ക് അതിദ്രുതം വലിച്ചുകൊണ്ടുവന്ന് വായിപ്പിച്ചു. പ്രമേയം കൊണ്ടും പരിചരണം കൊണ്ടും ഓരോ കഥയും ഒന്നിനൊന്ന് വ്യത്യസ്തമായി. കൊച്ചുബാവയുടെ ആദ്യകഥാസമാഹാരത്തിന്റെ പേര് പോലെ 'ഒന്നങ്ങനെ ഒന്നിങ്ങനെ'. കാല്പനികപാത അന്യവും കഥയുടെ മാന്ത്രികത അരികത്തുമായിരുന്നൂ കൊച്ചുബാവയ്ക്ക്. മുതിര്‍ന്ന ഒരാള്‍ കൊച്ചുകുട്ടികളോട് കഥ പറയുന്നത് പോലെ കൊച്ചുബാവ കഥയുണ്ടാക്കി. കഥയെഴുത്തുകാരനേക്കാള്‍ കഥ പറച്ചിലുകാരനായിട്ടാണ് കൊച്ചുബാവ അനുഭവപ്പെടുത്തിയത്. കഥയ്ക്ക് വേണ്ടിയായിരുന്നൂ കൊച്ചുബാവയ്ക്ക് ജീവിതം. കഥയ്ക്കപ്പുറം വേറൊന്നുമില്ലെന്ന ഉറച്ചവിശ്വാസം കൊച്ചുബാവയ്ക്കുണ്ടായി. അതുകൊണ്ട് തന്നെ കഥയും കൊച്ചുബാവയും ആത്മമിത്രങ്ങളായിരുന്നു. ഒരു ചരിത്രകാരനെ പോലെ കേരളീയജീവിതത്തെ കണ്ടെഴുതീ കൊച്ചുബാവ.&lt;br /&gt;&lt;br /&gt;കേരളസാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ വൃദ്ധസദനം എന്ന നോവലുമായി ബന്ധപ്പെടുത്തിയാണ് കൊച്ചുബാവയെ മലയാളിവായനസമൂഹം കണ്ടതും കണ്ടുകൊണ്ടിരുന്നതും കാണുന്നതും. വൃദ്ധസദനങ്ങള്‍ കേരളത്തിന്റെ സ്റ്റാറ്റസ് സിമ്പലായി കടന്നുവരും മുമ്പേ എഴുതപ്പെട്ട നോവലായിരുന്നൂ വൃദ്ധസദനം. അതുകൊണ്ട് തന്നെ അക്കാലത്ത് അത് മലയാളിജീവിതത്തിന് എഴുത്ത് കൊണ്ടുള്ള ഒരടിയായി. വൃദ്ധസദനം എഴുതിയ കൊച്ചുബാവയേക്കാള്‍ കഥകള്‍ എഴുതിയ കൊച്ചുബാവയെയാണ് ഇഷ്ടം വരുത്തുന്നത്. ഒരു പാട് കഥകള്‍. കഥകള്‍ കൊണ്ട് വലിയ വലിയ നോവലുകളെ വെല്ലുവിളിക്കുന്ന മാസ്മരികാനുഭവം തീര്‍ക്കാന്‍ കൊച്ചുബാവയ്ക്ക് കഴിഞ്ഞു. ഒരു കഥയുടെ തലക്കെട്ട് പോലെ 'നിങ്ങള്‍ ജീവിച്ചു മരിച്ചു ഒക്കെ ശരി തന്നെ, ചെയ്ത അല്‍ഭുതമെന്ത്?' എന്ന ചോദ്യത്തിനുത്തരം പറയുകയായിരുന്നൂ കൊച്ചുബാവ തന്റെ കഥകളിലൂടെ. കൊച്ചുബാവ തീര്‍ത്ത കഥയുടെ മായാജാലങ്ങള്‍ എന്നും നമ്മെ അല്‍ഭുതപ്പെടുത്തിക്കൊണ്ടിരിക്കും.&lt;br /&gt;&lt;br /&gt;പത്താംക്ലാസ്സ് കഴിഞ്ഞ് കൈയ്യും കാലും വെറുതെയിരിക്കുന്ന സമയത്ത് കണ്ണട കരയുന്നു എന്ന പേരില്‍ ഒരു കഥ ഗള്‍ഫ് വോയ്‌സിന് അയച്ചപ്പോള്‍ രണ്ടാഴ്ച കഴിഞ്ഞ് എന്നെ തേടിയെത്തിയ കത്തായിരുന്നൂ കൊച്ചുബാവ ഉണ്ടാക്കിയ വലിയ ഓര്‍മ്മ. വളരെ ഭംഗിയുള്ള അക്ഷരങ്ങളില്‍ ഗള്‍ഫ് വോയ്‌സിന്റെ ലെറ്റര്‍ പാഡില്‍ വന്ന ആ നീണ്ട കത്തില്‍ കഥയെക്കുറിച്ചും കഥയെഴുത്തിനെക്കുറിച്ചും എഴുത്തിലേക്ക് എത്തപ്പെടാനാഗ്രഹിക്കുന്ന ഒരാള്‍ക്ക് വേണ്ടതെല്ലാം ഉണ്ടായിരുന്നു. ആ കഥയ്ക്ക് ഗള്‍ഫ് വോയ്‌സില്‍ വരാന്‍ യോഗമുണ്ടായില്ല. വൈകാതെ ഗള്‍ഫ് വോയ്‌സ് &amp;nbsp;അടച്ചുപൂട്ടി. ആ കത്ത് ഇപ്പോഴില്ല, കൊച്ചുബാവയും.&lt;br /&gt;ബാവക്കയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ സ്‌നേഹപ്രണാമം.&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/516263678942494336-3933556581220389412?l=kodzu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kodzu.blogspot.com/feeds/3933556581220389412/comments/default' title='Post Comments'/><link rel='replies' type='text/html' href='http://kodzu.blogspot.com/2011/11/blog-post_25.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/516263678942494336/posts/default/3933556581220389412'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/516263678942494336/posts/default/3933556581220389412'/><link rel='alternate' type='text/html' href='http://kodzu.blogspot.com/2011/11/blog-post_25.html' title='നിങ്ങള്‍ ജീവിച്ചു മരിച്ചു ഒക്കെ ശരി തന്നെ, ചെയ്ത അല്‍ഭുതമെന്ത്...?'/><author><name>ShajiKumar P V</name><uri>http://www.blogger.com/profile/10101203157960545695</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='27' height='32' src='http://4.bp.blogspot.com/_uC0YQssCtOk/TJdbkkeIaxI/AAAAAAAAATM/FSUCs8FHxNI/S220/1.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/-XGrAIUCx5J8/TtRk0lhBGBI/AAAAAAAAAwI/XVgQuaq7jBw/s72-c/125115+%25281%2529.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-516263678942494336.post-8554411587952604740</id><published>2011-11-19T21:52:00.001-08:00</published><updated>2011-11-19T21:55:40.389-08:00</updated><category scheme='http://www.blogger.com/atom/ns#' term='Stories'/><category scheme='http://www.blogger.com/atom/ns#' term='nagaramazha'/><title type='text'>നഗരത്തിലെ മഴ</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://1.bp.blogspot.com/-EkE-jX5nsbY/TsiWLO_22mI/AAAAAAAAAvo/Gd_aHgoeLM0/s1600/Definitions-Of-Fraud.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="212" src="http://1.bp.blogspot.com/-EkE-jX5nsbY/TsiWLO_22mI/AAAAAAAAAvo/Gd_aHgoeLM0/s320/Definitions-Of-Fraud.jpg" width="320" /&gt;&lt;/a&gt;&lt;/div&gt;വൈകുന്നേരം. അടിയന്തിരാവസ്ഥയിലെ ലോക്കപ്പ് മര്‍ദ്ദനം പോലെ മഴ പെയ്യുന്നു. ആളുകള്‍ മഴ പേടിച്ച് ഷെല്‍ട്ടറുകളില്‍ ഓടിക്കൂടുന്നു. മിന്നല്‍ ഉറുമിയായി ആഞ്ഞുചുഴറ്റപ്പെടുന്നു. നിരത്തുകള്‍ വെള്ളം കയറി പുഴയാവുന്നു. നിരത്തിലെ മഴയിലൊഴുകുന്ന ഒരു ഒഴിഞ്ഞ മിനറല്‍ ബോട്ടിലിന്‍ മുകളിലിരുന്ന് ഒരു കാക്ക ആരെയും കൂസാതെ തോണിയാത്ര നടത്തിത്തുടങ്ങുന്നു.&lt;br /&gt;&lt;br /&gt;കുട താഴ്ത്തിപ്പിടിച്ച് ഒരു അനാദിക്കടയുടെ തിണ്ണയില്‍ ഒരു കാലില്‍ ബലം കൊടുത്ത് നില്ക്കുകയാണ് റഷീദ്. ആറ് മണിക്കെത്തുന്ന ട്രെയിന്‍ കിട്ടുമോയെന്ന ആശങ്ക അയാളെ ചൂട് പിടിപ്പിക്കുന്നുണ്ട്. നാശത്തിന്റെ മഴ- അവന്‍ പിറുപിറുത്തു. ആള്‍ക്കൂട്ടത്തെ വകഞ്ഞ് പിറകില്‍ നിന്ന് ഒരാള്‍ റഷീദിനടുത്തെത്തി. മഴത്തള്ളലില്‍ ശുണ്ഠി വന്ന് ആളുകള്‍ അയാളെ നോട്ടം കൊണ്ട് കത്തിച്ചു. മുക്കാലും നനഞ്ഞിരുന്നൂ അയാള്‍. റഷീദിന്റെ നോട്ടം &amp;nbsp;കണ്ടാവാം അയാള്‍ &amp;nbsp;റഷീദിനെ നോക്കി. മുഖത്ത് ഒരു ചിരി വലിച്ചിട്ടു. റഷീദ് തിരിച്ചും.&lt;br /&gt;&lt;br /&gt;-ബാഗുമായി എവിടേക്കാണ് ..... ?&lt;br /&gt;മഴയില്‍ അയാളുടെ ചോദ്യം അവ്യക്തമായി.&lt;br /&gt;-എന്താ...&lt;br /&gt;റഷീദ് ചോദിച്ചു&lt;br /&gt;-എവിടേക്കാണ്..&lt;br /&gt;-തൃശ്ശൂര്‍ക്ക്... ഒരു പി.എസ്.സി പരീക്ഷയുണ്ട്..&lt;br /&gt;-ആ....ജീവിതം നേരെയാക്കാനുള്ള പരീക്ഷ...അല്ലേ...?&lt;br /&gt;റഷീദ് ഒന്ന് ചിരിച്ചു.&lt;br /&gt;-നമ്മുടെ ചെറുപ്പക്കാര്‍ എന്താ ഇങ്ങനെ. പരീക്ഷകള്‍, ജോലി, വിവാഹം, കുടുംബം. സുഖിക്കാനുള്ള ഒരു വിചാരം മാത്രമേ യുള്ളു, നിലനില്പ് ഭയന്ന് ഒന്നിനുമെതിരെ ഒരാള്‍ക്കുമെതിരെ എന്തിന് ചുമലിലൂടെ പരക്കുന്ന ഒരു കൂറയ്ക്കുമെതിരെപ്പോലും സംസാരിക്കാന്‍ ഭയമാണ്. ഇന്നത്തെ യുവാക്കളില്‍ എനിക്ക് യാതൊരു പ്രതീക്ഷയുമില്ല....''&lt;br /&gt;&lt;br /&gt;റഷീദ് അയാളേക്കാള്‍ ചെറുതായി, വലിയ വര്‍ത്തമാനം കേട്ടാല്‍ താന്‍ ഈ ലോകത്ത് ജീവിക്കാന്‍ വിധിക്കപ്പെട്ടവനേ അല്ല എന്ന് മനസ് റഷീദിനെ വിധികല്പിക്കുക പതിവാണ്. സംസാരിക്കുന്നതിനിടയില്‍ ഒരുക്കിയ മുറുക്കാന്‍ വായിലിട്ട് അയാള്‍ തുടങ്ങി.&lt;br /&gt;&lt;br /&gt;നമ്മുടെ &amp;nbsp;ചെറുപ്പക്കാരെയൊക്കെ ലാറ്റിനമേരിക്കയിലോ അഫ്ഗാനിസ്ഥാനിലോ കൊണ്ടു പോയിത്തള്ളണം. ജീവിതം എന്തെന്ന് പഠിക്കട്ടെ. ചെറുപ്പക്കാരെ മാത്രമല്ല എഴുത്തുകാരെയും. &amp;nbsp;എന്താ അവരുടെ എഴുത്ത്. &amp;nbsp;ഞാന്‍ ഈ യടുത്ത് റോബോര്‍ട്ടോ ബൊളാനോയുടെ 2666 വായിച്ചു. &amp;nbsp;കിടുങ്ങിപ്പോയി. രണ്ട് ദിവസം ഉറക്കം എന്റെ കണ്ണ് രണ്ടിനേം തൊട്ടില്ല. പേടിപ്പിക്കുന്ന അനുഭവം. അസാധാരണ നറേഷന്‍. വായിച്ചിട്ടുണ്ടോ ബൊളാനോയെ?&lt;br /&gt;&lt;br /&gt;അയാളുടെ പുരികം ഉയര്‍ന്നു. റഷീദിന്റെ നില പരുങ്ങലിലായി. ബഹുമാനവും സംഭ്രമവും ഒന്നിച്ച് വന്ന് റഷീദ് ഉത്‌പ്രേക്ഷകുലനായി .&lt;br /&gt;-ഇല്ല...&lt;br /&gt;-വായിക്കണം...വായിച്ചില്ലെങ്കില്‍ ഞാന്‍ തരാം...&lt;br /&gt;റഷീദില്‍ ഒരു ആശ്വാസം ദീര്‍ഘശ്വാസമായി താഴെ വീണു.&lt;br /&gt;-സാറിന്റെ പേര്...&lt;br /&gt;-ഓ, ഞാന്‍ സജീവന്‍ ഉരുളിയില്‍. ഇയാള്‍ടെ പേര്...?.&lt;br /&gt;-റഷീദ്... ക്രിസ്ത്യന്‍ കോളേജിനടുത്ത് ഒരു ലോഡ്ജില്‍ താമസിക്കുന്നു. നിലമ്പൂരാണ് വീട്. ഇവിടെ മാവൂര്‍ റോഡില്‍ ജെന്‍സ് മാളില്‍ ജോലി നോക്കുന്നു.&lt;br /&gt;&lt;br /&gt;ആര് പരിചയപ്പെടാന്‍ വന്നാലും &amp;nbsp;ജീവിതം ഒരുഖണ്ഡികയില്‍ &amp;nbsp;ചുരുക്കിപ്പറയുന്ന ശീലം റഷീദ് ഇവിടെയും നല്ലരീതിയില്‍ പാലിച്ചു.&lt;br /&gt;-ഞാനിപ്പോള്‍ &amp;nbsp;ബൊളാനോയുടെ &amp;nbsp;ആരാധകനാണ്. മാര്‍കേസും യോസയും ബൊളാനേയുടെ വാലില്‍ കെട്ടാനുണ്ടോ. സാവേജ് ഡിറ്റക്ടീവാണ് ഇപ്പോള്‍ വായിക്കുന്നത്. വാട്ട് എ നരേഷന്‍... ഹൊ.. കഴിക്കാറുണ്ടോ...&lt;br /&gt;&lt;br /&gt;ബൊളാനോയില്‍ നിന്ന് പെട്ടെന്ന് കഴിക്കാറുണ്ടോ എന്ന ചോദ്യത്തിലെത്തിയതിന്റെ സാഹിത്യം റഷീദിന് പിടികിട്ടിയില്ല. മുന്നിലെ ബാറിലേക്ക് സജീവന്റെ &amp;nbsp;നോട്ടം വിണയിടത്ത് തന്നെ വീണ് കിടക്കുന്നത് കണ്ടപ്പോള്‍ റഷീദിന് കുറച്ച് കാര്യം പിടികിട്ടി.&lt;br /&gt;&lt;br /&gt;-കല്ല്യാണത്തലേന്നോ, ഉത്സവത്തിനോ അങ്ങനെ ചില സമയങ്ങളില്‍ നിര്‍ബന്ധിച്ചാല്‍ മാത്രം കഴിക്കും. സാറിന്റെ കൂടെ കഴിക്കണമെന്ന് വലിയ ആഗ്രഹമുണ്ട്. നാളെ പരീക്ഷയല്ലേ. കഴിച്ചാല്‍ ഒന്നും ഓര്‍മ്മ കിട്ടാണ്ടാവും. ഏജ് ഓവര്‍ ആവാനായി. അതുകൊണ്ട് &amp;nbsp;തന്നെ അരയും തലയും മുറുക്കികെട്ട്യാ കളി. സാര്‍ ഒന്നും വിചാരിക്കരുത്.&lt;br /&gt;&lt;br /&gt;-ഹേയ്...&lt;br /&gt;സജീവന്‍ അയാളുടെ ചുമലില്‍ തട്ടി. കീശയില്‍ നിന്ന് ഒരു കടലാസ് പുറത്തെടുത്ത് റഷീദിന് നീട്ടി&lt;br /&gt;-ഞാനെഴുതിയ &amp;nbsp;കവിതയാണ്. സമയം കിട്ടുമ്പോള്‍ റഷീദ് വായിക്കണം. ആനുകാലികങ്ങള്‍ക്കൊന്നും ഞാന്‍ കൊടുക്കാറില്ല. എസ്റ്റാബ്ലിഷ്‌മെന്റുകളിലൊന്നും എനിക്ക് വിശ്വാസമില്ല റഷീദ്. വായിക്കാനും കൊടുക്കാറില്ല. റഷീദിനെ കണ്ടപ്പോള്‍ തരാമെന്ന് തോന്നി. തന്നു. അനിഷ്ടക്കേടൊന്നുമില്ലല്ലോ..&lt;br /&gt;&lt;br /&gt;-ഹേയ് ഇല്ല സാര്‍..&lt;br /&gt;കവിത വാങ്ങുമ്പോള്‍ &amp;nbsp;റഷീദിന്റെ കൈ വിറച്ചു.&lt;br /&gt;-റഷീദിന്റെ കൈയ്യില്‍ വല്ലതുമുണ്ടോ.. രണ്ടെണ്ണം അടിക്കാനാണേയ്. മനസ് വിങ്ങിക്കെട്ടിയപ്പോലെ. മദ്യപിക്കാതെ ഇവിടെ ജീവിക്കുന്നവരെ സമ്മതിക്കണം. എങ്ങനെ ജീവിക്കാന്‍ പറ്റുക സന്തോഷം എന്ന ഒരു സാധനം ഉണ്ടോ ഇവിടെ. കുടിച്ച കണ്ണുനീരുമായി താരതമ്യപ്പെടുത്തുമ്പോള്‍ എന്നെ കള്ളുകുടിയനെന്ന് വിളിക്കരുത് എന്നല്ലേ ഫൈസ് പാടിയത്. ഉണ്ടെങ്കില്‍ മതി. ജെന്‍സ് മാളില്‍ കൊണ്ടുത്തരാം.&lt;br /&gt;&lt;br /&gt;-അത്... സാര്‍..&lt;br /&gt;റഷീദ് ഒന്ന് മടിച്ചു.&lt;br /&gt;-എന്നാല്‍ വേണ്ട റഷീദ്. പിന്നെകാണാം..&lt;br /&gt;മഴയിലേക്കിറങ്ങിയ സജീവന്റെ കൈ റഷീദ് പിടിച്ചു. നൂറ് രൂപ കീശയില്‍ നിന്നെടുത്ത് അയാളുടെ കൈയ്യില്‍ പിടിപ്പിച്ചു.&lt;br /&gt;&lt;br /&gt;-ഇത്രയേയുള്ളു സാര്‍. പരീക്ഷക്ക് പോകുന്നില്ലായിരുന്നെങ്കില്‍ ഞാന്‍ കൂടുതല്‍ തന്നേനെ സാറിന്.&lt;br /&gt;-ഓ, സാരമില്ല. രണ്ട് എം.സിക്ക് ഇത് ധാരാളം മതി. മദ്യം നമ്മളെ വിഴുങ്ങരുത്. മദ്യത്തെ നമ്മള്‍ വിഴുങ്ങിയാല്‍ മതി എന്നാണ് &amp;nbsp;എന്റെ മതം..&lt;br /&gt;എതിര്‍ വശത്തുള്ള ബാര്‍ ലക്ഷ്യമാക്കി സജീവന്‍ മഴ കൂസാതെ പതുക്കെ നടന്നു പോവുന്നത് ആരാധനാപൂര്‍വ്വം നോക്കി നില്‌ക്കെ ട്രെയിന്‍ റഷീദിന്റെ മനസ്സിലൂടെ പാഞ്ഞുവന്നു. സജീവിന്‍ തന്ന കവിത കീശയിലിട്ടു. കാറ്റില്‍ കുട മലരാതിരിക്കാന്‍ &amp;nbsp;ചെരിച്ച് പിടിച്ച് ഒഴുകുന്ന നിരത്തിലേക്ക് കാലുകള്‍ വെച്ചു.&lt;br /&gt;&lt;br /&gt;നിന്നു തിരിയാന്‍ സ്ഥലമില്ല വണ്ടിയില്‍. ടോയ്‌ലറ്റിനരികിലായി റഷീദ് നിന്നു. മൂത്രത്തിന്റെ സുഗന്ധം ട്രെയിനില്‍ നിറഞ്ഞൊഴുകി. മുക്കാലും നനഞ്ഞിരുന്നു. തണുപ്പ് പാന്റ്‌സിലൂടെ അരിച്ച് കയറി. പല്ലുകള്‍ കൂട്ടിമുട്ടി തീപ്പൊരിയുണ്ടാക്കി. സജീവനെ ഓര്‍ത്തു. കീശയില്‍ നിന്ന് കവിത എടുത്തു.&lt;br /&gt;&lt;br /&gt;മരിച്ച് പോയവന്റെ കീശയിലെ അഞ്ച് രൂപയിലായിരുന്നു എന്റെ കണ്ണ് എന്ന് തുടങ്ങുന്ന വരികള്‍ എവിടെയോ കേട്ടിട്ടുണ്ടല്ലോ എന്ന് ആശങ്കപ്പെടുത്തിയെങ്കിലും കവിതയുടെ ഭാരം താങ്ങാനാവാതെ റഷീദ് ഏറെ നേരം നിശബ്ദനായെന്നത് വാസ്തവം.&lt;br /&gt;&lt;br /&gt;ഷൊര്‍ണ്ണൂര്‍ എത്തുമ്പോള്‍ തിരക്ക് കുറഞ്ഞു. മുന്‍സീറ്റിലെ ഒരു മധ്യവയസ്‌ക്കന്‍ അയാളെ ഇരിക്കാന്‍ ക്ഷണിച്ചു. ഏറെ നന്ദിയോടെയും ഇഷ്ടത്തോടെയും റഷീദ് അയാള്‍ക്കടുത്തിരുന്നു. മധ്യവയസ്‌ക്കന്‍ റഷീദിന് മലര്‍ത്തിയിട്ട ഒരു ചിരി സമ്മാനിച്ചു. തുപ്പല്‍ നിറമില്ലാതെ ബലൂണുകളായി റഷീദിന്റെ മുഖത്ത് ശരംകുത്തി. റഷീദ് വേഗം മുഖം തുടച്ചു.&lt;br /&gt;&lt;br /&gt;-പരീക്ഷ എഴുതാന്‍ പോവുകയാണല്ലേ...''&lt;br /&gt;റഷീദില്‍ ഒരു അദ്ഭുതം.&lt;br /&gt;-അതെ എങ്ങനെ മസ്സിലായി...&lt;br /&gt;-അതെല്ലാം ഈ മപ്രാണം ജോസഫ് അറിയും. നോക്കിക്കോ, ഈ ജോലി മോന് കിട്ടും. തലമധ്യത്തില്‍ അത് റിനോള്‍ഡ് ബോള്‍പെന്ന് കൊണ്ട് എഴുതിവെച്ചിട്ടുണ്ട്...&lt;br /&gt;റഷീദിന്റെ കണ്ണുകള്‍ വിടര്‍ന്നു&lt;br /&gt;-ചേട്ടന്റെ നാക്ക് പൊന്നാകട്ടെ...&lt;br /&gt;-നാവ് പൊന്നായാല്‍ പിന്നെ മീന്‍ചാറിന്റെ ടേസ്റ്റ് അറ്യാന്‍ കഴ്യോ. അതുകൊണ്ട് നമുക്ക് ഈ എല്ലില്ലാത്ത നാവ് തന്നെ മതി മോനെ...&lt;br /&gt;റഷീദ് ചിരിച്ചു.&lt;br /&gt;- മോന്റെ &amp;nbsp;മൊബൈലില് ബാലന്‍സുണ്ടോ? വീട്ടിലേക്ക് ഒന്ന് വിളിക്കാനാണ് അവിടെ പെണ്ണുങ്ങള് മാത്രമേയുള്ളു. ഞാന്‍ പുലര്‍ച്ചയ്‌ക്കേ പുറപ്പെട്ടതാണേയ്. എന്നെ കാണ്ടാണ് പേടിച്ച് പ്രാന്തായിട്ടുണ്ടാവും..&lt;br /&gt;-അതിനെന്താ... ചേട്ടന്‍ വിളിച്ചോളു... ഞാന്‍ വൈകുന്നേരം &amp;nbsp;റീച്ചാര്‍ജ് ചെയ്തതേയുള്ളു.&lt;br /&gt;&lt;br /&gt;റഷീദ് അയാള്‍ക്ക് ഫോണ്‍ നല്‍കി. കമ്പാര്‍ട്ടുമെന്റ് കേള്‍ക്കെ അയാള്‍ സംസാരിച്ച് തുടങ്ങി. മിനുട്ടുകള്‍ക്കകം അയാള്‍ ഭാര്യയോടല്ല സംസാരിക്കുന്നതെന്ന് റഷീദിന് മനസ്സിലായി. ഒറ്റപ്പാലത്തിറങ്ങി സ്വന്തം വീട്ടിലെത്തണ വഴി എന്തിനാണ് ഭാര്യയോട് ചോദിക്കുന്നത്. ആള്‍ ഇന്ന് വരില്ലല്ലോ എന്ന ഉറപ്പിക്കല്‍ ചോദ്യം കൂടിയായപ്പോള്‍ കംപ്ലീറ്റ് തീരുമാനമായി. ആളുകള്‍ തന്നെ ശ്രദ്ധിക്കുന്നതൊന്നും അയാളുടെ വിഷയാസക്തിപരിധിയില്‍ വന്നതേയില്ല. സ്‌റ്റേഷനുകള്‍ മാറുന്നുണ്ടായിരുന്നു. മനുഷ്യര്‍ ഇറങ്ങുകയും കയറുകയും ചെയ്യുന്നുണ്ടായിരുന്നു. അയാളുടെ സംസാരം പരസ്യത്തിലെ പൈപ്പ് വെള്ളം പോലെ തടസ്സമില്ലാതെ ഒഴുകി. റഷീദ് വീര്‍പ്പുമുട്ടി. ഒന്ന് നിര്‍ത്തൂ ചേട്ടാ, ബാലന്‍സ് തീരും. രാത്രിയെത്തിയാല്‍ വിളിക്കാന്‍ ഗതിയില്ലാതെ ഞാന്‍ വഴിമുട്ടിപ്പോവും- എന്നൊക്കെ പറയാന്‍ മനസ്സ് അയാളെ കുത്തിക്കൊണ്ടിരുന്നു. പക്ഷേ തൊണ്ടയില്‍ വാക്കുകള്‍ ഭാരതപ്പുഴ പോലെ വരണ്ടുകിടന്നു. അയാള്‍ ഇടയ്ക്കിടെ റഷീദിന് നേര്‍ക്ക് ഒരു ചിരി ചിരിച്ച് ഒരു മിനുട്ട് എന്ന് ചൂണ്ടുവിരല്‍ ഉയര്‍ത്തുന്നത് മാത്രമായി റഷീദിന് പിന്നെയാശ്വാസം. 'സ്‌റ്റോപ്പെത്താനായി.. ഞാന്‍ അടുത്ത ബസ്സിന് തന്നെ അങ്ങെത്തും' എന്ന് പറഞ്ഞ് അയാള്‍ ഫോണ്‍ റഷീദിന് തിരിച്ചേല്പിക്കുമ്പോള്‍ വണ്ടി ഒറ്റപ്പാലത്തെത്തിയിരുന്നു. 'നന്ദി..കേട്ടോ..' എന്ന് ഒരു വഷളന്‍ ചിരിയില്‍ മുക്കി അയാള്‍ ആളുകളെ വകഞ്ഞുമാറ്റി വാതിലിനെ ലക്ഷ്യം വെച്ചു. ബാലന്‍സ് മുക്കിപ്പിഴിഞ്ഞെടുക്കപ്പെട്ടിരുന്നു. ഇരുട്ട് മൂടിയ മഴയിലേക്ക് റഷീദ് നോക്കിപ്പോയി. ഒരു ദീര്‍ഘനിശ്വാസം അറിയാതെ മനസ്സിന്റെ അറയില്‍ നിന്ന് പുറത്ത് വന്നുപോയി.&lt;br /&gt;&lt;br /&gt;ട്രെയിനില്‍ നിന്നിറങ്ങി റീചാര്‍ജ്ജ് ചെയ്യാന്‍ മൊബൈല്‍ കട തപ്പി നടക്കെ ഇന്‍സൈഡ് ചെയ്ത ഒരു യുവാവ് അയാള്‍ക്കടുത്ത് വന്നു.&lt;br /&gt;&lt;br /&gt;-സാര്‍, ഒരു നിമിഷം...&lt;br /&gt;റഷീദ് &amp;nbsp;നിന്നു.&lt;br /&gt;-സാര്‍, ഇന്ന് രാവിലെ ഇവിടെ എത്തിപ്പെട്ടതാണ് ഞങ്ങള്‍. കൈയ്യിലെ കാശെല്ലാം യാത്രയ്ക്കിടെ കളവ് പോയി. തിരിച്ച് നാട്ടിലേക്ക് പോകാന്‍ കാക്കാശില്ല. പരിചയക്കാരാണെങ്കില്‍ ഇവിടെ ആരുമില്ല. പലരോടും ചോദിച്ചു. ആരും വിശ്വസിക്കണില്ല. അരമണിക്കൂര്‍ കഴിഞ്ഞാല്‍ അവസാനത്തെ ഒരു ബസ്സ് ഉണ്ട്. അതുംകൂടി പോയാല്‍ ഞങ്ങളുടെ കാര്യം തകിടംമറിയും സാര്‍. ഇവളേം കൊണ്ട് ഈ രാത്രി...&lt;br /&gt;&lt;br /&gt;ടെലിഫോണ്‍ ബൂത്തിനരികിലായി നില്ക്കുന്ന പെണ്‍കുട്ടിയിലേക്ക് നോട്ടമയച്ച് യുവാവ് പാതിക്ക് നിര്‍ത്തി. പെണ്‍കുട്ടി പ്രതീക്ഷയോടെ റഷീദിനെ നോക്കി. റഷീദിന് പാവം തോന്നി.&lt;br /&gt;&lt;br /&gt;അത് എന്റെ ഭാര്യയാണ്. ഇവളുടെ ബിഎഡ് സര്‍ട്ടിഫിക്കറ്റ് റെഡിയാക്കാന്‍ വന്നതായിരുന്നൂ. സാറിന്റെ അഡ്രസ്സും ഫോണ്‍നമ്പറും തന്നാല്‍ ഞാന്‍ നാളെത്തന്നെ പണം അയച്ചുതരാം. വേറൊരു ഗതിയുമില്ലാഞ്ഞിട്ടാണ് സാര്‍... പെട്ടുപോയി...&lt;br /&gt;പെണ്‍കുട്ടി അവനടുത്ത് വന്ന് കൈപിടിച്ചു. &lt;br /&gt;&lt;br /&gt;-അയ്യോ എന്റെ കൈയ്യില്‍ പൈസയോന്നുമില്ലല്ലോ സുഹൃത്തേ.....&lt;br /&gt;പറഞ്ഞത് കള്ളമാണെന്ന് റഷീദിന്റെ മുഖം വിളിച്ചുപറഞ്ഞു. അങ്ങനെ പറയേണ്ടയിരുന്നെന്ന് അടുത്ത നിമിഷം തന്നെ റഷീദിന് വീണ്ടുവിചാരമുണ്ടായി.&lt;br /&gt;-അയ്യോ സാര്‍ അങ്ങനെ പറയല്ലേ കൈവിടല്ലേ സാര്‍. ഈ രാത്രിയില്‍ ഞങ്ങള്‍ എവിടെ പോകാനാണ്...&lt;br /&gt;യുവാവിന്റെ കണ്ണുകള്‍ നിറയുന്നു. പെണ്‍കുട്ടിയുടേയും കണ്ണുകള്‍ നിറഞ്ഞു. റഷീദ് വല്ലാതായി.&lt;br /&gt;-ഛെ,എന്തായിത്...ഇങ്ങനെ കരഞ്ഞാലോ... എല്ലാത്തിനും പരിഹാരമുണ്ടാക്കാമെന്നേ...&lt;br /&gt;റഷീദ് കീശ തപ്പി.&lt;br /&gt;-എന്റെ കൈയ്യില്‍ ഇനി കുറച്ച് കാശേയുണ്ടാവൂ... നാളെ പരീക്ഷയുണ്ടേ ഇവിടെ....&lt;br /&gt;കിട്ടിയ നോട്ടുകള്‍ ചെറുപ്പക്കാരന്റെ കൈയ്യില്‍ വെച്ച് കൊടുത്തു.&lt;br /&gt;-വളരെ നന്ദിയുണ്ട് സാര്‍. സാറിന്റെ ഫോണ്‍നമ്പറും വിലാസവും തരൂ... ഞാന്‍ നാളെത്തന്നെ അയച്ചുതാരാം...&lt;br /&gt;അവന്‍ വീണ്ടും കണ്ണുനീര്‍ത്തടാകമാകുന്നു.&lt;br /&gt;-9846642578...വിളിക്കൂ. വിലാസം അപ്പോള്‍ പറഞ്ഞുതരാം..&lt;br /&gt;റഷീദ് ഒരു ഗൗരവം കത്തിച്ചു.&lt;br /&gt;-ശരി സാര്‍... ഞാന്‍ തീര്‍ച്ചയായും വിളിക്കാം...&lt;br /&gt;ചെറുപ്പക്കാരന്‍ &amp;nbsp;റഷീദിന്റെ കൈകള്‍ നെഞ്ചിനോട് കൂട്ടിപ്പിടിച്ച് ഒരിക്കല്‍ കൂടികരഞ്ഞു. കൈകള്‍ വിടുവിച്ച് റഷീദ് അവന്റെ പുറത്ത് തട്ടി ആശ്വസിപ്പിച്ചു. അവനും അവളും &amp;nbsp;ഇരുട്ടില്‍ മറയുന്നത് ചാരിതാര്‍ത്ഥ്യത്തോടെ കുറച്ചുനേരം നോക്കിനിന്നു. സഹായിച്ചവന്റെ ഗമയും അവന്റെ മുഖത്ത് കലര്‍ന്നിരുന്നു.&lt;br /&gt;&lt;br /&gt;കുറഞ്ഞ വാടകകയ്ക്ക് കിട്ടുന്ന ലോഡ്ജ് തപ്പിനടന്നു. റീച്ചാര്‍ജ് ചെയ്യാതിരിക്കുകയാണ് നല്ലത്. ചെയ്താല്‍ &amp;nbsp;എല്ലാം തകിടം മറയും. തിരിച്ച് പോക്ക് ദീര്‍ഘനടത്തത്തില്‍ കലാശിക്കും.&lt;br /&gt;- നിങ്ങള്‍ക്കൊന്നും വേറെ പണിയില്ലേ... അത് കേസ് കെട്ടാണ് സാര്‍. ഒന്ന് കരഞ്ഞ് കാട്ടിയപ്പൊ പാവം സാറ് വീണു. കഴിഞ്ഞ മാസം അനാശ്യാസത്തിന് പിടിക്കപ്പെട്ടവളാണ് ആ തെണ്ടിപരിഷ. ഉഡായിപ്പുകളുടെ ലോകമാണ് സാര്‍ ഇത്. ചതി സ്വന്തം അമ്മയുടെ രൂപത്തില്‍ പോലും വരും. ഒരെണ്ണത്തിനെ &amp;nbsp;വിശ്വസിക്കാന്‍ പറ്റില്ല...&lt;br /&gt;ഇരുളിന്റെ മറവില്‍ ഒരു മനുഷ്യന്‍ റഷീദിനടുത്ത് വന്ന് പറഞ്ഞു. ഇരുട്ടില്‍ റഷീദിനയാളുടെ മുഖം വ്യക്തമായില്ല. &lt;br /&gt;- തലയ്ക്ക് ചുറ്റും രണ്ടല്ല, എട്ട് കണ്ണുകള്‍ വേണം സാര്‍ ഈ ലോകത്ത് കുറച്ചെങ്കിലും മര്യാദയ്ക്ക് ജീവിക്കാന്‍. കണ്ണ് ചിമ്മാന്‍ പറ്റില്ല, ഒന്ന് ചിമ്മിയാല്‍ മതി ദുരന്തങ്ങളുടെ സുനാമിത്തിരയിലേക്ക് നിങ്ങള്‍ വലിച്ചെറിയപ്പെടും. അതുകൊണ്ട് &amp;nbsp;നോക്കിയും കണ്ടും നടന്നോ...&lt;br /&gt;പിന്നെയൊന്നും പറയാതെ റഷീദിന്റെ തോളില്‍ ഒന്ന് തട്ടി അയാള്‍ ഇരുട്ടിനൊപ്പം ധിറുതി വെച്ചു.&lt;br /&gt;&lt;br /&gt;-ഇപ്പോള്‍ ഇതൊക്കെ പറഞ്ഞുതന്ന എന്നെപ്പോലും വിശ്വസിക്കരുത്... എല്ലാ മനുഷ്യരും മനസ്സില്‍ ഒരായുധവും പേറിയാണ് സാര്‍ നടക്കുന്നത്. ഒരവസരം കിട്ടിയാല്‍ മതി, കുത്തിമലര്‍ത്താന്‍...&lt;br /&gt;കുറച്ച് ദൂരത്തെത്തിയപ്പോള്‍ അയാള്‍ വിളിച്ചുപറഞ്ഞു.&lt;br /&gt;&lt;br /&gt;നിരത്ത് ഏറെക്കുറെ വിജനമായിത്തുടങ്ങിയിരുന്നു. പെയ്തുപോയ മഴ തീര്‍ത്ത ഏകാന്തത ഇരുട്ടിന്. വഴിയില്‍ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ചവുട്ടാതെ നോക്കി നടന്ന റഷീദില്‍ ഒരു വിഷാദം &amp;nbsp;കത്തി. അടുത്തു കണ്ട ലോഡ്ജില്‍ കയറി വാടക തിരക്കി. ചെറിയ റേറ്റായിരുന്നു. അഡ്വാന്‍സ് കൊടുക്കുവാന്‍ പഴ്‌സ് തപ്പിയപ്പോള്‍ പഴ്‌സില്ല, മൊബൈലുമില്ല. ഒരു നിമിഷം ഷോക്കടിച്ച പോലെ നിശ്ചലനായി റഷീദ്. ഇരുട്ടിന്റെ മുഖമുള്ള മനുഷ്യന്റെ ധിറുതി പിടിച്ചുള്ള നടത്തം മനസ്സില്‍ തെളിഞ്ഞു. അവന്‍ വല്ലാതെ നിസംഗനായി. റിസപ്ഷന്‍കാരനെ നോക്കാതെ ബാഗുമെടുത്ത് നിരത്തിലേക്കിറങ്ങി.&lt;br /&gt;&lt;br /&gt;സ്‌റ്റേഷനില്‍ കിടക്കാം. വല്ലാതെ വിശക്കുന്നുണ്ട്, വയറില്‍ ഒരു കാട് കത്തുന്നു.&lt;br /&gt;&lt;br /&gt;മരങ്ങള്‍ മാത്രം വളര്‍ന്ന് നില്ക്കുന്ന ഇടവഴിയെത്തിയപ്പോള്‍ &amp;nbsp;ഒരു ഞരക്കം കേട്ടു. പോകണോ? ഇനിയും പറ്റിക്കപ്പെടണോ... ഞരക്കം ഏറുന്നു. അടുത്തുചെന്നു. കുനിഞ്ഞുനോക്കി. ചോരയില്‍ കുളിച്ചുകിടക്കുന്ന ഒരു യുവാവ്. വാഹനം തട്ടിത്തെറിപ്പിച്ചതായിരിക്കണം. ''ഒന്നെന്നെ ആശുപത്രിയിലെത്തിക്കുമോ... പ്ലീസ്.. ഞാനിപ്പോള്‍ മരിച്ചുപോവും. എന്റെ ഭാര്യ, മോള്‍... ഒന്ന്...പ്ലീസ്...'' ഞരക്കം വാക്കുകളായി തെറിച്ചുവീണു. ചോര മുഖം മായ്ച്ചിരിക്കുന്നു.&lt;br /&gt;''പ്ലീസ് സാര്‍...''&lt;br /&gt;ചെറുപ്പക്കാരന്റെ കീശയില്‍ നിന്ന് നോട്ടുകള്‍ തെറിച്ച് കിടക്കുന്നത് റഷീദ് കണ്ടു. റഷീദിന്റെ കണ്ണ് മഞ്ഞളിച്ചു. സജീവന്‍ തന്ന കവിത മനസ്സില്‍ വന്നു. റഷീദ് ചുറ്റും നോക്കി. ആരും ഇല്ല. ഒരു കാറ്റ് ആഞ്ഞ് വീശി. അയാളുടെ ഞരക്കം കൂടുതല്‍ ദുര്‍ബലമായി. ചോര കൈകളില്‍ പുരളാതിരിക്കാന്‍ ഏറെ ശ്രദ്ധിച്ച് റഷീദ് അയാളുടെ കീശയിലേക്ക് വിരലുകളിട്ടു.&lt;br /&gt;&lt;br /&gt;റെയില്‍വേസ്‌റ്റേഷനിലേക്ക് കാലുകള്‍ക്ക് കുതിരയുടെ വേഗം കൊടുക്കുമ്പോള്‍ റഷീദിന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. സ്‌റ്റേഷനില്‍ ഒറ്റപ്പെട്ടു കിടന്നിരുന്ന ഒരു റിക്ഷയിലേക്ക് പാഞ്ഞുകയറി, അയാളുടെ കീശയില്‍ നൂറ് ചാര്‍ത്തി റഷീദ് പറഞ്ഞു:'പ്ലീസ് ചേട്ടാ..പ്ലീസ്... അവിടെ ആ ആല്‍മരത്തിന് കീഴെ എന്റെ ഫ്രണ്ട്... ആക്‌സിഡന്റായി... പ്ലീസ്..വേഗം...''&lt;br /&gt;കീശയില്‍ വീണ നൂറിന്റെ നോട്ടിന് ഒരു ചിരിസലാം കൊടുത്ത്, വായിലെ പാന്‍ കെട്ടിക്കിടക്കുന്ന മഴവെള്ളത്തിലേക്ക് തുപ്പി &amp;nbsp;ഡ്രൈവര്‍ ക്ലച്ച് പിടിക്കുമ്പോള്‍ മഴ പെയ്തു.&lt;br /&gt;ആ നേരം റഷീദ് മഴയെ വെറുത്തില്ല. (മലയാളം വാരിക ഓക്ടോബര്‍ 2011)&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/516263678942494336-8554411587952604740?l=kodzu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kodzu.blogspot.com/feeds/8554411587952604740/comments/default' title='Post Comments'/><link rel='replies' type='text/html' href='http://kodzu.blogspot.com/2011/11/blog-post_19.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/516263678942494336/posts/default/8554411587952604740'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/516263678942494336/posts/default/8554411587952604740'/><link rel='alternate' type='text/html' href='http://kodzu.blogspot.com/2011/11/blog-post_19.html' title='നഗരത്തിലെ മഴ'/><author><name>ShajiKumar P V</name><uri>http://www.blogger.com/profile/10101203157960545695</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='27' height='32' src='http://4.bp.blogspot.com/_uC0YQssCtOk/TJdbkkeIaxI/AAAAAAAAATM/FSUCs8FHxNI/S220/1.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/-EkE-jX5nsbY/TsiWLO_22mI/AAAAAAAAAvo/Gd_aHgoeLM0/s72-c/Definitions-Of-Fraud.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-516263678942494336.post-5761858644315894034</id><published>2011-11-06T22:48:00.000-08:00</published><updated>2011-11-06T22:48:17.995-08:00</updated><category scheme='http://www.blogger.com/atom/ns#' term='Stories'/><category scheme='http://www.blogger.com/atom/ns#' term='Rajavinte Makkal'/><title type='text'>രാജാവിന്റെ മക്കള്‍</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/-8a8DZhIvBr4/Trd-CZC42_I/AAAAAAAAAt8/sDTsUP67awk/s1600/Untitled-5.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="198" src="http://3.bp.blogspot.com/-8a8DZhIvBr4/Trd-CZC42_I/AAAAAAAAAt8/sDTsUP67awk/s320/Untitled-5.jpg" width="320" /&gt;&lt;/a&gt;&lt;/div&gt;മോഹന്‍ലാല്‍ വരയന്‍കുതിരപ്പുറത്തേറി ശത്രുവിന്റെ വഴി പിടിച്ചതേയുണ്ടായിരുന്നുള്ളൂ, 'എന്തായിത്?' എന്ന് മുരണ്ട് അരികിലെ ചെറുപ്പക്കാരന്‍ അയാളെ ഊക്കില്‍ ഉന്തി. ആ ചെറുപ്പക്കാരന്‍ തീയ്യര്‍പാലം വരെ അയാളുടെ ഉറക്കം ആസ്വദിച്ചിരുന്നു. &amp;nbsp;സീറ്റിന്റെ കൈപ്പിടിയിലും ബസ്സിന്റെ കൈവരിയിലും രണ്ട് വട്ടം ശിരസ്സ് സാമാന്യം ശക്തിയിലടിച്ചിട്ടും അയാള്‍ ഉറക്കമുണരാത്തത് ഒട്ടുവളരെ രസത്തൊടെയാണ് ചെറുപ്പക്കാരന്‍ കണ്ടുകൊണ്ടിരുന്നത്. &amp;nbsp;അയാളെ നേരെ കാണാന്‍ ചെറുപ്പക്കാരന്‍ മടിയിലെ പച്ചക്കറിസഞ്ചി താഴെ വെയ്ക്കുകയും ചെയ്തു. 'ഉറങ്ങുമ്പോള്‍ മനുഷ്യന്‍ എത്ര പാവമാണ്' &amp;nbsp;എന്ന് &amp;nbsp;ലോകത്തിലേക്ക് വാതുറന്നുള്ള അയാളുടെ ഉറക്കം കണ്ടപ്പോള്‍ ചെറുപ്പക്കാരന് തോന്നാതിരുന്നില്ല. അമ്പലത്തുകരയിലേക്കുള്ള തിരിവുകളില്‍ അയാളുടെ ശിരസ്സ്,പലവട്ടം ചെറുപ്പക്കാരന്റെ നെഞ്ചിലേക്ക് വീഴുകയും ചിലപ്പോള്‍ ഒരു കുഞ്ഞിനെപ്പോലെ പറ്റിക്കൂടുകയും ചെയ്തു. തീയ്യര്‍പാലത്തിനടുത്തെത്തിയപ്പോള്‍ നേന്ത്രവാഴയും കയറ്റിവന്ന ഒരു നാഷണല്‍പെര്‍മ്മിറ്റ് ലോറി വേഗത തെറ്റിച്ച് വരികയും, അയാളും ചെറുപ്പക്കാരനും സഞ്ചരിച്ചിരുന്ന ബസ്സ് പെട്ടന്ന് വഴിയോരം പിടിക്കുകയുമുണ്ടായി. &amp;nbsp;ഇത്തവണ അയാളുടെ ശിരസ്സ് ചെറുപ്പക്കാരന്റെ വായയ്ക്ക് ശക്തിയില്‍ അടിച്ചു ചോരപൊട്ടിയതായി ചെറുപ്പക്കാരന് അനുഭവപ്പെട്ടു. വേദന കടിച്ചമര്‍ത്തി പുഴ തുരന്ന് കൊണ്ടിരുന്ന മണല്‍ലോറികളെ നോക്കി ചെറുപ്പക്കാരന്‍ അയാളുടെ കഴുത്തിന് ഒരു തള്ള് വെച്ച്‌കൊടുത്ത്ു: എന്തായിത്?&lt;br /&gt;&lt;br /&gt;&lt;span class="Apple-tab-span" style="white-space: pre;"&gt; &lt;/span&gt;ഉറക്കം വിട്ട അയാള്‍ കുതിരപ്പന്തയത്തിനുള്ള തയ്യാറെടുപ്പെന്നപോലെ സീറ്റില്‍ ചുമല്‍ നിവര്‍ത്തിപ്പിടിച്ചു. പുഴയില്‍ നിരന്ന ലോറികളെ കണ്ടപ്പോള്‍ മണല്‍പ്പാളത്തില്‍ ഒരു തീവണ്ടി കിടക്കുംപോലെ തോന്നി അയാള്‍ക്ക.് കാലുകളകത്തി ബലം കൂട്ടി ചെറുപ്പക്കാരന് മേല്‍ സീറ്റിലാധിപത്യം പിടിച്ച് അയാള്‍ ബാഗില്‍ നിന്ന് ഇക്കണോമിക് വീക്കിലിയെടുത്ത് വായിച്ചുതുടങ്ങി. &amp;nbsp;ബസിന്റെ ഒരു സഡണ്‍ ബ്രെക്കില്‍ സഞ്ചിയില്‍ നിന്ന് തെറിച്ച വെള്ളരിക്ക എത്തിയെടുത്ത് &amp;nbsp;ചെറുപ്പക്കാരന്‍ അയാളെ നോക്കി വിവശതയോടെ ചിരിച്ചു. &amp;nbsp;താന്‍ വായിച്ച് കൊണ്ടിരുന്ന ഫീച്ചറിന് ബസിന്റെ വേഗതക്കൊപ്പിച്ച ്‌വരയിട്ടുകൊണ്ടിരുന്ന അയാള്‍ ചെറുപ്പക്കാരനെ നോക്കിയില്ല. &amp;nbsp;ഇത്തവണ ചെറുപ്പക്കാരന് അയാളോട് ബഹുമാനംതോന്നി. &amp;nbsp;സഞ്ചിയുടെ വള്ളിക്ക് കൈകള്‍ ചുറ്റി ചെറുപ്പക്കാരന്‍ അയാളേയും ഇക്കണോമിക് വീക്കിലിയേയും മാറിമാറി നോക്കി: ''സാറെന്ത് ചെയ്യുന്നു...?'' വലിയ ആള്‍ക്കാരുമായി സംസാരിക്കുമ്പോള്‍ കുമിള് പോലെ മുളയ്ക്കുന്ന വിറയല്‍ ചെറുപ്പക്കാരനിലുണ്ടായി. ചെറുപ്പക്കാരന്റെ വാക്കുകള്‍ അവ്യക്തമായി. &amp;nbsp;ഇക്കണോമിക് വീക്കിലിയില്‍ ഇടംവിരല്‍ വെച്ച് പേജ് അടയാളമിട്ട് അയാള്‍ ചെറുപ്പക്കാരനെ ശിരസ്സ് ചെരിച്ച് നോക്കി: &amp;nbsp;''എന്താണ് ചോദിച്ചത്?'' &amp;nbsp;ചെറുപ്പക്കാരന്റെ &amp;nbsp;മുഖം വിളറി. &amp;nbsp;ശ്വാസം കുടിച്ച് അവന്‍ ചോദ്യം ആവര്‍ത്തിച്ചു. &amp;nbsp;ഇത്തവണ അയാളൊന്ന് ചിരിച്ചു: ''ഞാന്‍ ദാസന്‍, കാനഡയില്‍ &amp;nbsp;ഇന്റര്‍നാഷണല്‍ സോഷേ്യാ ഇക്കണോമിക് ഇന്‍സ്റ്റിറ്റ്യൂട്ടിന് കീഴില്‍ ഹെല്‍ത്ത് ഇക്കണോമിക്കില്‍ റിസര്‍ച്ച് ചെയ്യുന്നു.'' &amp;nbsp; ചെറുപ്പക്കാരന്‍ നടുവളച്ചു. &amp;nbsp;അവന്‍ പച്ചക്കറി സഞ്ചി മടിയില്‍ വെച്ചു. ''ഈ യാത്രയൊക്കെ എന്റെ റിസര്‍ച്ചിന്റെ ഒരു ഭാഗമാകുന്നു..'' &amp;nbsp;അയാള്‍ ചെറുപ്പക്കാരന്റെ ചുമലില്‍ കൈവെച്ചു. &amp;nbsp;തിരക്ക് കൂടി ബസ്സില്‍ ശ്വാസം മുട്ടിയിരുന്നു. &amp;nbsp;അയാളതറിഞ്ഞില്ലെന്ന് തോന്നി. &amp;nbsp;''കൈകള്‍ തുടയിലേക്കിട്ട് തൊഴുതുപിടിച്ചുള്ള നിങ്ങളുടെ ഇരിപ്പ് നിങ്ങളുടെ പേര് മോഹനനാണ് &amp;nbsp;എന്ന നിഗമനത്തിലെന്നെയെത്തിക്കുന്നു.'' &amp;nbsp;ചെറുപ്പക്കാരന്‍ അത്യാശ്ചര്യത്തോടെ തലയാട്ടി. ''ഇങ്ങനെ പാവം പിടിച്ചിരിക്കുന്നവരെല്ലാം എനിക്ക് മോഹനനാവുന്നു. &amp;nbsp;ആട്ടെ മോഹനന്‍ എന്ത് ചെയ്യുന്നു?'' &amp;nbsp;ചെറുപ്പക്കാരന്‍ സഞ്ചിതാഴ്ത്തിപ്പിടിച്ചു അവന്റെ മുഖം ദൈന്യമായി: &amp;nbsp;''ഇപ്പളൊന്നുമില്ല. കുറെക്കാലം ദിനേശ് ബീഡി തെരക്കലായിരുന്നു. &amp;nbsp;പിന്നെ പണി കൊറഞ്ഞപ്പം മെഷീന്റെ കല്ല് ചെത്താന്‍ പോയി. &amp;nbsp;നടുവേദന വന്ന് കെടപ്പിലാവുംന്ന് തോന്ന്യപ്പൊ &amp;nbsp;മണ്‍കലം വിക്കാന്‍ നടന്നു, മണ്ണിന്റെതൊക്കെ ആര്‍ക്ക് വേണം! ഇപ്പൊ നാട്ടിലെ വീടുകളിലൊക്കെ ദേശാഭിമാനിപ്പത്രമെത്തിച്ച് കൊടുക്കും ആകെ ഒരു ചായക്കും ബീഡിക്കുള്ളതും കിട്ടും. &amp;nbsp;നാട്ടില് ഗ്ലോബലൈസേഷന്‍ വന്ന് നമ്മുടെയൊക്കെ വയറ്റത്താണടിച്ചത്. &amp;nbsp;ചെറുപ്പക്കാരന്‍ ദീര്‍ഘമായി നിശ്വസിച്ചു. &amp;nbsp;അയാള്‍ ചെറുപ്പക്കാരനെ എറെനേരം നോക്കി: &amp;nbsp;''എഴുപത് ശതമനം മദ്യപാനികളും നൂറ് വയസ്സിലെത്തും മുമ്പ് മരിക്കുന്നു എന്ന് സ്റ്റാറ്റിസ്റ്റിക്കില്‍ ഒരു തിയറിയുണ്ട്. ഫലത്തില്‍ നല്ലതല്ലെങ്കിലും &amp;nbsp;സൈദ്ധാന്തികമായി മദ്യപാനം പ്രയോജനപ്രദമാവാന്നു. &amp;nbsp;ഉല്പന്നങ്ങള്‍ വരുമ്പോള്‍ ദാരിദ്ര്യം തുടങ്ങിയവ ഇല്ലാതാവും എന്നത് ഇതുപോലെ ഗ്ലോബലൈസേഷന്റെ ഒരു സിദ്ധാന്തമാണ്,മോഹനന്‍. വായില്‍ വെക്കാന്‍ കൊള്ളാത്ത ഇത്തരം വാക്കുകള്‍ക്ക് ഒക്കെകൂടി കൊടുക്കുന്ന മാര്‍ജിനലൈസ്ഡ് ജനറേഷനെ അവോയ്ഡ് ചെയ്യണം അല്ലെങ്കില്‍ ഇല്ലാതാക്കപ്പെടണം. &amp;nbsp;ഡെവലപ്പ്‌മെന്റ് സാധ്യമാവുന്നത് ഇങ്ങനെയൊക്കെയാണ്. &amp;nbsp;പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെ എഴുതിയ നിങ്ങളുടെ എഴുത്തുകാരന്‍ എം.മുകുന്ദന്‍ തന്നെ ഇത് ശരിവെക്കുന്നണ്ടെന്ന് മനസ്സിലാക്കുക... &amp;nbsp; ചെറുപ്പക്കാരന് &amp;nbsp;ഉച്ചിയില്‍ ഒരു സംഭ്രമം പെരുക്കുന്നത് പോലെ തോന്നി. സ്റ്റാന്റെിലെത്താന്‍ ഇനിയൊരുസ്റ്റോപ്പ് കൂടിയേയുള്ളൂ എന്നോര്‍ത്ത് ചെറുപ്പക്കാരന്‍ സ്വയം സമാധാനിക്കാന്‍ ശ്രമിച്ചു. അയാളെ നോക്കാന്‍ ഭയന്ന് ചെറുപ്പക്കാരന്‍ ബസ്സിലെ തിരക്കിലേക്ക് കാഴ്ചയിട്ട് പച്ചക്കറിസഞ്ചി നെഞ്ചോട് ചേര്‍ത്ത്പിടിച്ചു.&lt;br /&gt;&lt;br /&gt;&lt;span class="Apple-tab-span" style="white-space: pre;"&gt; &lt;/span&gt;സ്റ്റാന്റിലെത്തിയപാടെ ചെറുപ്പക്കാരനെ ഗൗനിക്കാതെ ഇക്കണോമിക് വീക്കിലി ബാഗിനൊപ്പം പിടിച്ച് അയാള്‍ മുന്‍വാതിലിലൂടെ പുറത്തിറങ്ങി. &amp;nbsp;ഇറങ്ങുന്നതിനിടയില്‍ അയാളുടെ വലതുകൈ മുന്നിലെ ഒരു യുവതിയുടെ മാറിലും സാരിക്കുത്തിലേക്കും നീണ്ട്‌പോയിരുന്നു. യുവതി നിശബ്ദയായി ഒഴിഞ്ഞ്മാറാന്‍ ശ്രമിക്കുന്തോറും അയാള്‍ അവളിലേക്ക് &amp;nbsp;കൂടുതലടുത്തു. ഒരു സ്റ്റിയറിംഗ് തിരച്ചിലില്‍ അയാളുടെമുഖം അവളുടെ ചുമലില്‍ പതിക്കുകയും 'സോറി....എക്ട്രീമിലി സോറി ...' എന്നയാള്‍ പതുക്കെ &amp;nbsp;പറയുകയുണ്ടായി.&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://4.bp.blogspot.com/-mO-sJ1kBbY8/Trd-tg0UPwI/AAAAAAAAAuE/sJG5ZqJxS-E/s1600/cpi-m-flags.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="219" src="http://4.bp.blogspot.com/-mO-sJ1kBbY8/Trd-tg0UPwI/AAAAAAAAAuE/sJG5ZqJxS-E/s320/cpi-m-flags.jpg" width="320" /&gt;&lt;/a&gt;&lt;/div&gt;ബസ്സ്റ്റാന്റില്‍ ഒന്നാമനായിറങ്ങുമ്പോള്‍ വെയില്‍ താഴുകയും അസാധാരണമായ ഒരു ശൈത്യം വ്യാപിക്കുകയും ചെയ്തിരുന്നു. കീശയിലെ പച്ചച്ചീര്‍പ്പെടുത്ത് മുടി വാര്‍ന്ന് വെക്കുമ്പോള്‍ ''അല്ല, ഗോപാലകൃഷ്ണപ്പണിക്കരൊ '' &amp;nbsp;എന്ന് ഒരു മധ്യവയസ്‌ക്കന്‍ അയാളുടെ കൈകടന്ന് പിടിച്ചു: &amp;nbsp;''ലോട്ടറി നിരോധിച്ചതോടെ അന്നം മുട്ട്യലേ ഗോപാലകൃഷ്ണാ. അന്നംമുട്ട്യപ്പൊ കവിതയെഴുത്തും മുട്ടീറ്റ്ണ്ടാവും. ഇപ്പൊ അങ്ങനല്ലേ, വയറ് നെറഞ്ഞാലേ ഭാവനവരൂ.ഞാനന്നേ &amp;nbsp;നിന്നോട് പറഞ്ഞിറ്റേ, രവിശങ്കറിന്റെ ക്ലാസ്സില് വരാന്‍. എല്ലാം നേരെയാവട്ടീലേ. ഇന്യങ്കിലും വാ. മറ്റന്നാള്‍ ജേസീസ്സിന്റെ &amp;nbsp;ഓഡിറ്റോറിയത്തില് എഴരക്ക് രാ്രതിലുണ്ട്. ഗോപാലകൃഷ്ണന്‍ വാ. ഇതാ പാസ് ഇപ്പൊ &amp;nbsp;ഇരുപതുര്‍പ്യ തന്നാമതി...'' ഉപചാരപൂര്‍വ്വം ഒന്ന് ചിരിച്ച് അയാള്‍ പാസ് വാങ്ങി പൈസ വേഗം കൊടുത്തു. അയാളുടെ ഉള്ളം കൈയില്‍ അശ്ലിലാര്‍ത്ഥത്തിലൊന്ന് മാന്തി മധ്യവയസ്‌കന്‍ കൂട്ടിച്ചേര്‍ത്തു- ''നാളെ വൈകുന്നേരം സംഘത്തിന്റെ റൂട്ട ്മാര്‍ച്ചുണ്ട്, ദുര്‍ഗ്ഗാസ്‌കൂള് ഗ്രൗണ്ടില്‍. ഗോപാലകൃഷ്ണന്‍ വരണം. വരും..'' ഒന്ന് വായിച്ച് ചിരിച്ച് മധ്യവയസ്‌ക്കന്‍ തിരക്കിലപ്രത്യക്ഷനായപ്പോള്‍ അയാളാകാശം നോക്കി. &amp;nbsp;നിരത്ത് തെറ്റിച്ച് വന്ന കെ.എസ്.ആര്‍.ടി.സിക്ക് വഴിമാറി നിന്ന് ഇക്കണോമിക്‌വീക്കിലി ബാഗിലിട്ടു. തിരിയുമ്പോള്‍ കണ്ണട തുടക്കുന്ന എം എന്ന സ്ത്രീ പ്രവര്‍ത്തകയെ കാണുകയും ഒരു നമസ്‌ക്കാരം കൊടുക്കുകയും സംസാരിക്കാന്‍ തുടങ്ങുകയും ചെയ്തു അയാള്‍: &amp;nbsp;''ഉപഭോഗവത്ക്കരണവുമായി ബന്ധപ്പെട്ട് സ്ത്രി ഒരു ചരക്ക് പോലെ പരിഗണിക്കപ്പെടുമ്പോള്‍ ടീച്ചറെ പോലുള്ളവര്‍ ചെയ്യുന്നത് വലിയ കാര്യമണ്. &amp;nbsp;സ്ത്രീപുരുഷബന്ധം അങ്ങേയറ്റം ഒപ്രസീവ് ആവുന്ന പുതിയകാല പരിസരത്തില്‍ ടീച്ചറുടെ സംഘടന നടത്തുന്ന കൗണ്‍സിലിംഗ്, ലീഗല്‍ എയ്ഡഡ്‌സ്സെല്‍, ഡോക്യുമെന്റേഷന്‍, ശില്പശാലകള്‍ ഒക്കെ എറ്റവും പ്രസക്തമാണ് വിശ്വനാഥന് കേസിന് ചെലവ് കൊടുക്കുന്ന അധികാരം എന്തുകൊണ്ട് സൂര്യനെല്ലി പെണ്‍കുട്ടിക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല എന്ന് ചോദിക്കാന്‍ ടീച്ചറെങ്കിലും ഉണ്ടായല്ലോ. ഇതാ ടീച്ചറുടെ സംഘടനയ്ക്ക് ഈ സോളമന്റെ വക'' അയാള്‍ കീശയില്‍ തപ്പി പത്തിന്റെ രണ്ടു മൂന്ന് നോട്ടുകള്‍ എം-ന്റെ കൈയില്‍ വച്ച് കൊടുത്തു. എം- നെന്തെങ്കിലും പറയാന്‍ കഴിയും മുമ്പ് അയാള്‍ മുന്നിലൂടെ കടന്ന് വന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രകടനത്തിലേക്ക് നൂണ് കയറി. മുദ്രാവാക്യം വിളിച്ച് കൊടുക്കുന്നവര്‍ക്കെല്ലാം ഒരു ചിരി കൊടുത്ത് അയാള്‍ പ്രകടനത്തിന്റെ മുന്‍ നിരയിലെത്തി. അയാള്‍ സചീന്ദ്രനെന്ന നേതാവിനടുത്തെത്തി. &amp;nbsp;മുദ്രാവാക്യത്തിനൊപ്പം ആകാശത്തിന് കൊടുത്ത സചീന്ദ്രന്റെ വലംകൈ പിടിച്ച് കുലുക്കി അയാള്‍ പറഞ്ഞു: &amp;nbsp;''സഖാവേ, ലാല്‍ സലാം'' സചീന്ദ്രന്റെ ചിരിക്കുന്ന കണ്ണുകള്‍ വിടര്‍ന്നു. &amp;nbsp;വായ വലുതായി വിടര്‍ത്തിയൊന്ന് ചിരിച്ച് അയാള്‍ തുടര്‍ന്നു: ''സഖാവാകെ മാറിയല്ലോ, താടിയൊക്കെ വെച്ച് തോറ്റ കാമുകനായോ സഖാവ്? &amp;nbsp;അതോ ജീവിതത്തില്‍ പരാജയമായെന്ന് തോന്നിയോ? എത്രയായാലും താടി കീഴടങ്ങലിന്റെ ലക്ഷണമാകുന്നു. കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരന് താടിയുണ്ടാവരുത് എന്ന് ഞാന്‍ പറയും. എ.കെ.ജി,കൃഷ്ണപ്പിള്ള, അഴീക്കോടന്‍, ഇ.എം.എസ് ഒ.ജെ.ജോസഫ് ആര്‍ക്കാണ് താടിയുള്ളത്? &amp;nbsp;കമ്മ്യൂണിസ്റ്റുകാര്‍ക്ക് പുരുഷത്വം താടിയും മീശയിലുമല്ല കമ്മ്യൂണിസത്തിലാവുന്നു.'' പ്രകടനത്തിനൊപ്പിച്ചുള്ള സചീന്ദ്രന്റെ നടത്തംതെറ്റി. മുദ്രാവാക്യത്തിന്റെ ഏറ്റുവിളിക്കനുസരിച്ച് മുഷ്ടിചുരുട്ടുന്നതിന്റെ താളം ശിഥിലമായി. &amp;nbsp;സചീന്ദ്രന്‍ അയാളെ തുറിച്ച് നോക്കി. &amp;nbsp;''സഖാവിനെന്നെ മനസ്സിലായില്ലേ. &amp;nbsp;എണ്‍പത്തൊമ്പതില്‍ കോഴിക്കോട്ട് നടന്ന എസ്.എഫ്.ഐയുടെ സാംസ്‌കാരിക ശില്പശാലയില്‍ ഞാനും സഖാവും മീഡിയാക്കമിറ്റിയിലായിരുന്നു. &amp;nbsp;വന്നവരുടെ പ്രസംഗം ക്വാട്ട് ചെയ്ത് വാര്‍ത്തയാക്കി ദേശാഭിമാനിക്ക് സഖാവ് കൊടുത്തത് എത്ര വേഗത്തിലാണ്. ഗ്ലോബലൈസേഷന്‍ സഖാവാണന്ന് ചര്‍ച്ചാവിഷയമാക്കിയത്...''സചീന്ദ്രന്‍ ശീമക്കൊന്നത്തണ്ടില്‍ കെട്ടിയ കൊടി വലതു കൈയ്യില്‍ പിടിച്ചു. 'ചോരച്ചാലുകള്‍ നീന്തിക്കയറിയ,തൂക്കുമരങ്ങളില്‍ ഊഞ്ഞാലാടിയ, ധീരന്‍മാരുടെ പ്രസ്ഥാനം' എന്ന മുദ്രാവാക്യത്തിന് മുഷ്ടിചുരുട്ടി അയാള്‍ വീണ്ടും പറഞ്ഞു: &amp;nbsp;അന്ന് നമ്മള്‍ ഭാവന ചെയ്‌തെങ്കിലും എത്ര ഭീകരമാണ് അതിന്റെ എഫക്‌റ്റെന്ന് ഇപ്പോഴല്ലേ മനസ്സിലാവുന്നത്. &amp;nbsp;എന്റെ നാട്ടിലെന്നെ, അടയ്ക്കായ്‌ക്കൊക്കെ വില കിട്ടാതെ ആത്മഹത്യചെയ്യുന്നവര്‍ വാര്‍ത്തയല്ലാതായി. &amp;nbsp;അരാഷ്ട്രീയതയുടെ രാഷ്ട്രീയം മാധ്യമങ്ങള്‍ മുന്നോട്ട് വെയ്ക്കുന്നത് ഇങ്ങനെയുള്ള പ്രശ്‌നങ്ങളില്‍ നമ്മുടെ കാഴ്ച എത്താതിരിക്കാനാവണം. ആകെ നമ്മുടെ പാര്‍ട്ടി മാത്രമുണ്ട്, &amp;nbsp;പാര്‍ട്ടി കുറച്ച് കൂടി പ്രതിരോധാത്മകമായ നിലപാട് സ്വീകരിക്കേണ്ടിയിരിക്കുന്നു...'' മുന്നിലെ വയസ്സനായ നേതാവിന്റെ ചോദ്യത്തിന് മറുപടി കൊടുത്ത് സചീന്ദ്രന്‍ അയാള്‍ക്ക് ചെവി കൊടുത്തു: ''സഖാവിന് ഇനിയും എന്നെ മനസ്സിലായില്ലെന്ന് തോന്നുന്നു. &amp;nbsp;ഞാന്‍ ബാലഗോപാലന്‍ ഇവിടെ സെക്രട്ടറിയേറ്റിലാണ്...''പൊടുന്നെനെ &amp;nbsp;സചീന്ദ്രന് വീണ്ടും കൈകൊടുത്ത് അയാള്‍ തന്റെ പറച്ചിലിന് ഇങ്ങനെ ഫുള്‍സ്റ്റോപ്പിട്ടു: &amp;nbsp;''ഞാനേയ് ഒപ്പിട്ട് വേഗം വരാം. &amp;nbsp;പൊതുസമ്മേളനത്തിന് കാണാം'' &amp;nbsp;സചീന്ദ്രന്റെ ചിരിക്ക് കാക്കാതെ അയാള്‍ പ്രകടനം മുറിച്ച് റോഡ് കടന്നു. ബസ്സ്‌സ്റ്റാന്ററിനരികിലെ ഹൈസ്‌ക്കൂളിലേക്ക് കാല് നീട്ടുമ്പോള്‍ പിറകില്‍ നിന്ന് ജീന്‍സ് വേഷധാരിയായ ഒരു യുവാവ് അയാളെ കൈക്കൊട്ടി വിളിച്ചു. &amp;nbsp;ഒരു ബൈക്കിന്റെ പരസ്യത്തിലെ നായകനെ പോലെ യുവാവ് ഓടാന്‍ തയ്യാറെടുത്ത് അയാള്‍ക്ക് മുന്നില്‍ നിന്നു: ''ദല്‍ഹി പബ്ലിക്ക് സ്‌ക്കൂള്‍വിദ്യാര്‍ത്ഥിനിയുടെ മൊബൈല്‍ ക്യാമറ വഴി നെറ്റില്‍ സ്‌പ്രെഡ് ആയ പീസ് നിന്റെ അഡ്രസിലേക്ക് ഞാന്‍ മെയില് ചെയ്തിട്ടുണ്ട്. &amp;nbsp;മുകുന്ദാ, നിന്റെ ഐഡി ജി- മെയിലില്‍ തന്നെയല്ലേ? &amp;nbsp;വിന്‍ഡോസ് മീഡിയാപ്ലെയറില്‍ വര്‍ക്കാവില്ലത്. &amp;nbsp;റിയല്‍ വണ്‍ പ്ലെയറില്‍ നെറ്റില്‍ നിന്ന് പ്ലഗ് ഇന്‍ ചെയ്യേണ്ടി വരും. കണ്ടിട്ട് വിവരമയക്ക്...'' ഒരു ചേരപ്പാമ്പിനെ പോലെ യുവാവ് തിരക്കിലൂടെ ഇഴഞ്ഞുപോയി.&lt;br /&gt;&lt;br /&gt;ഹൈസ്‌ക്കൂള്‍ ഗേറ്റില്‍ കാവല്‍ നിന്നിരുന്ന വളണ്ടിയര്‍മാരെ നോക്കിയൊന്ന് ചിരിച്ച് അയാളകത്ത് കയറി.അമൃതാന്ദമയിയുടെ ശിഷ്യന്‍ പൂര്‍ണ്ണാമൃതാനന്ദപുരി സ്റ്റേജിലെത്തിയിരുന്നില്ല. &amp;nbsp;അയാള്‍ മുന്‍നിരയിലെ സീറ്റിലിരുന്നു. 'ഏട്ന്നാ' എന്നുള്ള ഒരു വൃദ്ധയുടെ നുണയ്ക്ക് എം സി നായര്‍ ;നിത്യാനന്ദാശ്രമത്തിലാണ്' എന്ന് പറഞ്ഞ് അയാള്‍ കാലിന്മേല്‍ കാല്‍ കയറ്റിവെച്ചു. വേദിയില്‍ പ്രത്യക്ഷപ്പെട്ട പൂര്‍ണ്ണാമൃതാനന്ദപുരിയെ കണ്ട് എല്ലാവരേയും പോലെ അയാളും എഴുന്നേറ്റ് നില്‍ക്കുകയും നെറ്റിക്ക് ഭസ്മമിടുകയും പൂര്‍ണ്ണാമൃതാനന്ദപുരിയുടെ കാലില്‍ കമിഴ്ന്ന് വീണ് അനുഗ്രഹം വണങ്ങുകയുമുണ്ടായി. തിരക്ക് വിടുംമുമ്പേ പുറത്തിറങ്ങിയ അയാള്‍ ഫുട്പാത്തിലൂടെ അരക്ഷിതനായി കൈകളുയര്‍ത്തിപ്പായുന്ന ചെറുപ്പക്കാരനെ കാണുകയും,'രാം സിംഗ്, അടിയെടാ അവനെ' എന്ന ആക്രോശം കേട്ട് അവനെ ചവുട്ടിവീഴ്ത്തുകയും ആഴത്തില്‍ പ്രഹരിച്ച് പിറകില്‍ വന്ന ചെറുസംഘത്തിന് അവസരമുണ്ടാക്കിക്കൊടുത്തു.&lt;br /&gt;&lt;br /&gt;വീട്ടിലേക്ക് പോകുംവഴി അയാളുടെ മെല്ലിച്ചകൈകള്‍ ക്രമംതെറ്റിയ ഘടികാരസൂചികളായി. &amp;nbsp;പാദങ്ങളുടെ ഓരോ ചവുട്ടിലും അയാളുടെ നടത്തത്തിന്റെ രീതി മാറി. മണല്‍ പൊന്തിയ നിലത്ത് അയാളുടെ കാലടയാളങ്ങള്‍ വക്രിച്ചു. &amp;nbsp;എതിരെ, അതിവേഗതയില്‍ കടന്ന് പോയ റിക്ഷയില്‍ നിന്ന് വലിയൊരു മഞ്ഞബലൂണ്‍ നിരത്തിലേക്ക് തെറിച്ച് വീഴുന്നത് കണ്ടു. &amp;nbsp;ആലിന്‍ക്കൊമ്പില്‍ തട്ടി അത് ആകാശത്തിലുയര്‍ന്നു. ഒരു പക്ഷേ ആ ബലൂണ്‍ മകന് കൊണ്ടു വരാമെന്ന് വാക്ക് കൊടുത്ത് വാങ്ങിയതാവാം. അയാളുടെ പേര് മോഹനന്‍ എന്നാവും. &amp;nbsp;ബലൂണ്‍ കാണാതെ ഇന്നവന്‍ നിര്‍ത്താതെ കരയും. മോഹനനാദ്യം സമാധാനിപ്പിക്കുമായിരിക്കും. &amp;nbsp;കുഞ്ഞ് കൂട്ടാക്കില്ല. &amp;nbsp;ഓഫീസില്‍ നിന്ന് എം ഡി യുടെ ചീത്തകേട്ട് വരുന്ന ആയിരം സാദാക്ലാര്‍ക്കുമാരിലൊരാളായിരിക്കും അയാള്‍. &amp;nbsp;ആ ദേഷ്യവും അയാള്‍ അവനില്‍ രണ്ട് വീക്കായി ചാര്‍ത്തിയിരിക്കാം. &amp;nbsp;കുഞ്ഞ് ശ്വാസം കിട്ടാതെ കരയുന്നത് കേട്ട് ഭാര്യ വന്ന്&lt;span class="Apple-tab-span" style="white-space: pre;"&gt; &lt;/span&gt; അയാളെ ചീത്ത പറയും. &amp;nbsp;അവളുടെ മുടിക്കുത്ത് ചുറ്റിപ്പിടിച്ച് അയാള്‍ ചുമരിന് ചോരകൊണ്ട് കുറിയിടും. &amp;nbsp;സ്വസ്ഥത കിട്ടാതെ ഒടുക്കം ബാറില്‍ കയറി മോഹനന്‍ മൂക്കറ്റം കുടിക്കും. &amp;nbsp;എന്നിട്ടും കുറ്റബോധമൊടുങ്ങാതെ ഒരു കുപ്പി വിഷവും അവശേഷിക്കുന്ന ബ്രാണ്ടിയുമായി മോഹനന്‍ 'സന്തോഷം' എന്ന അര്‍ത്ഥം വരുന്ന ഇംഗ്ലീഷ് പേരുള്ള ഏതെങ്കിലും ലോഡ്ജ് മുറിയിലേക്ക് എഴുന്നേല്ക്കും- &amp;nbsp;നഖം കടിച്ച് അയാളൊന്നു ചിരിച്ചു.&lt;br /&gt;&lt;br /&gt;വീട്ടിലെത്തിയപാടെ അയാള്‍ കിടപ്പുമുറിയിലെ ജനാലക്കരികില്‍ തൂക്കിയ കണ്ണാടിക്ക് കീഴില്‍ ഷേവ് ചെയ്യാനിരുന്നു. &amp;nbsp;ജനല്‍പ്പടിയില്‍ ആദ്യപേജടര്‍ന്ന് പോയ ഒരു റേഷന്‍ കാര്‍ഡുണ്ടായിരുന്നു. &amp;nbsp;പിറകില്‍ ഭാര്യ വന്ന് നിന്നു. &amp;nbsp;അയാള്‍ തിരിഞ്ഞു നോക്കിയില്ല. സോപ്പ് അയാള്‍ മുഖത്ത് പതപ്പിച്ചു.''വല്ല്യമ്മേടെ മരണസര്‍ട്ടിഫിക്കറ്റിന് പഞ്ചായത്തിന്ന് തന്ന കടലാസ് കൊടത്തോ നിങ്ങൊ..'' &amp;nbsp;അവള്‍ ചോദിച്ചു. അയാളൊന്നും മിണ്ടാതെ ഷേവിംഗ്‌സെറ്റെടുത്തു. 'എനിക്ക് കയ്യ &amp;nbsp;ഇന്നും കൊടുത്തില്ലെങ്കില് കുട്ടന്റെ ബീഡിസ്‌കേളര്‍ഷിപ്പിന്റെ അപേക്ഷയില് കുടുംബനാഥന്റെ സ്ഥാനത്ത് എന്തെഴുതും? &amp;nbsp;മരിച്ച വല്ല്യമ്മേന്റെ പേരെഴുതിയാല്‍ അപേക്ഷ തള്ളൂലേ..!'' &amp;nbsp;അയാള്‍ പാട്ടയിലെ വെള്ളത്തില്‍ കൈ മുക്കി. റേഷന്‍കാര്‍ഡിലേക്ക് വെള്ളം തെറിച്ചു. &amp;nbsp;''അല്ല, പഞ്ചായത്തിന്ന് തന്ന കടലാസ് ഓട്ത്തൂ?'' &amp;nbsp;അയാളുടെ കൈതെറ്റി. &amp;nbsp;കണ്ണാടി നിലത്ത് വീണു. അയാള്‍ക്ക് മനസ്സിലായി, ബാഗ് നഷ്ടപ്പെട്ടിരിക്കുന്നു. &amp;nbsp;''എന്റെ ദൈവേ, എനി എന്തന്നാക്കല് എല്ലം ചാടീറ്റ് വന്നു. &amp;nbsp;മരിച്ചേന്റെ സര്‍ട്ടിഫിക്കറ്റില്ലാണ്ട് എങ്ങനെ റേഷന്‍കാര്‍ഡ് പുതുക്കും, &amp;nbsp;എങ്ങനെ ദിനേശ്ബീഡി സ്‌ക്കോളര്‍ഷിപ്പ് കിട്ടും.''! &amp;nbsp;അവള്‍ നെഞ്ചത്തടിച്ച് നിലവിളിക്കുന്നു. ജനല്‍പ്പടിയിലെ റേഷന്‍ കാര്‍ഡിലയാള്‍ നോക്കി. &amp;nbsp;വരയന്‍ കുതിരയുടെ കുളമ്പടയാളങ്ങളായി,വെള്ളത്തുള്ളികള്‍ തന്റെ പേരിനെ കാണാതാക്കിയിരിക്കുന്നു. &amp;nbsp;നിലത്ത് വേര്‍പിരിഞ്ഞ കണ്ണാടിക്കഷണങ്ങളിലേക്ക് അയാള്‍ നിസംഗനായി. &amp;nbsp;കണ്ണാടിച്ചില്ലുകളില്‍ അയാള്‍ കണ്ടു, വിന്‍സന്റ്‌ഗോമസിന്റെ വളപ്പൊട്ട് പോലെ മുറിഞ്ഞ കണ്ണ്, കീറിയ വായ, ചെന്നിവര പിടിച്ച ചെവി, പുരികം തൊട്ട നെറ്റി. &amp;nbsp;അങ്ങനെയങ്ങനെ....(മാധ്യമം ആഴ്ചപ്പതിപ്പ് 2005)&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/516263678942494336-5761858644315894034?l=kodzu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kodzu.blogspot.com/feeds/5761858644315894034/comments/default' title='Post Comments'/><link rel='replies' type='text/html' href='http://kodzu.blogspot.com/2011/11/blog-post.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/516263678942494336/posts/default/5761858644315894034'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/516263678942494336/posts/default/5761858644315894034'/><link rel='alternate' type='text/html' href='http://kodzu.blogspot.com/2011/11/blog-post.html' title='രാജാവിന്റെ മക്കള്‍'/><author><name>ShajiKumar P V</name><uri>http://www.blogger.com/profile/10101203157960545695</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='27' height='32' src='http://4.bp.blogspot.com/_uC0YQssCtOk/TJdbkkeIaxI/AAAAAAAAATM/FSUCs8FHxNI/S220/1.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/-8a8DZhIvBr4/Trd-CZC42_I/AAAAAAAAAt8/sDTsUP67awk/s72-c/Untitled-5.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-516263678942494336.post-753614787498539944</id><published>2011-09-21T23:40:00.000-07:00</published><updated>2011-09-23T06:01:08.460-07:00</updated><category scheme='http://www.blogger.com/atom/ns#' term='Stories'/><category scheme='http://www.blogger.com/atom/ns#' term='Otta'/><title type='text'>ഒറ്റ</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://1.bp.blogspot.com/-dq4ovtXRAf4/TnrYLq_JP7I/AAAAAAAAAqE/MoQojRAiqL0/s1600/fairy-tale_blog_05.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="302" src="http://1.bp.blogspot.com/-dq4ovtXRAf4/TnrYLq_JP7I/AAAAAAAAAqE/MoQojRAiqL0/s320/fairy-tale_blog_05.jpg" width="320" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;ഒരിടത്ത് ഒരു വൃദ്ധനും മൂന്നാണ്‍മക്കളും പാര്‍ത്തിരുന്നു. മൂത്ത പുത്രന്‍മാര്‍ രണ്ട് പേരും യോഗ്യന്‍മാരും നല്ല വസ്ത്രം ധരിക്കാന്‍ ഇഷ്ടമുള്ളവരും പിടിപ്പുള്ള കൃഷിക്കാരുമായിരുന്നു. എന്നാല്‍ ഇളയപുത്രനായ മണ്ടന്‍ ഇവാന്‍ ഇങ്ങനെയൊന്നും ആയിരുന്നില്ല. അടുപ്പിന്‍ തിണ്ണയില്‍ ചടഞ്ഞിരുന്നാണ് അവന്‍ അധിക സമയവും കഴിച്ചത്. അവന്‍ പുറത്തിറങ്ങുന്നത് കാട്ടില്‍ പോയി, ഇടിവെട്ടുംനേരം മുളക്കുന്ന കൂണ്‍ ശേഖരിക്കാന്‍ മാത്രമായിരുന്നു.&lt;br /&gt;&lt;br /&gt;വൃദ്ധന്‍ മരിക്കാറായപ്പോള്‍ മൂന്ന് പുത്രന്‍മാരെയും അടുത്ത് വിളിച്ച് ഇങ്ങനെ പറഞ്ഞു: “ഞാന്‍ മരിച്ച് കഴിഞ്ഞ് വരുന്ന കര്‍ക്കിടകത്തിലെ ആദ്യമഴ പെയ്യുന്ന നാള്‍ തൊട്ട് മൂന്ന് ദിവസത്തേക്ക് എന്നും രാത്രി എന്റെ കുഴിമാടം സന്ദര്‍ശിച്ച് എനിക്ക് കഴിക്കാന്‍ റൊട്ടി കൊണ്ട് വന്ന് തരണം’’ മുന്നൂപേരും നിശബ്ദമായി അച്ഛനെ കേട്ടു നിന്നു. അടുത്ത നാള്‍ വൃദ്ധന്‍ മരിച്ചു. രണ്ടാമത്തെ മകന്‍ ‘എന്റച്ഛന്‍ പോയേ, എനിക്കിനിയാരുണ്ട് ’എന്ന് ഹൃദയം പൊട്ടുന്ന ഒച്ചയില്‍ അലറി,കട്ടിലില്‍ കമിഴ്ന്ന് കിടന്ന് നിര്‍ത്താതെ നിലവിളിച്ച് കൊണ്ടിരുന്നു.അച്ഛന്റെ ചിതയ്ക്ക് മൂന്നുവട്ടം വലംവെച്ച് അച്ഛന് ചൂട്ട് കൊണ്ട് തീ കൊടുക്കും നേരം &amp;nbsp;മൂത്തമകന്‍ &amp;nbsp;ബോധരഹിതനായി.ഇവാനാകട്ടെ അടുപ്പിന്‍ തിണ്ണയില്‍ ചടഞ്ഞിരുന്ന് തീ കാഞ്ഞുകൊണ്ടിരുന്നു.“നിനക്കൊന്ന് കരഞ്ഞ് കൂടേടാ, ദുഷ്ടാ’’എന്ന് അയല്‍പ്പുറത്തെ വീട്ടിലെ സ്ത്രീ അവന്റെ തലക്കൊന്ന് കുത്തിയിട്ടും ഇവാന് &amp;nbsp;ഭാവഭേദമുണ്ടായില്ല. ‘സ്‌നേഹിക്കുന്ന ഒരാളെ നഷ്ടപ്പെടുമ്പോള്‍ സ്വന്തം ദുഃഖം കൊണ്ടാണ് കരഞ്ഞതെങ്കില്‍, നിങ്ങളുടെ കണ്ണീരിനര്‍ത്ഥമില്ല. നിങ്ങള്‍ക്ക് വേണ്ടി കരയാന്‍ എളുപ്പമാണ്. ആത്മദുഃഖം നിങ്ങളെ കര്‍ക്കശനാക്കുന്നു, നിങ്ങളെ ആവരണം ചെയ്യുന്നു, നിങ്ങളെ മന്ദനും മൂഢനുമാക്കുന്നു’ - &amp;nbsp;എന്നൊക്കെയുള്ള എടുത്താല്‍ പൊന്താത്ത വിചാരങ്ങളും ‘മരണം ഒരനിവാര്യതയാണ,എത്ര തടഞ്ഞ് നിര്‍ത്തിയാലും അണപൊട്ടിക്കുന്ന മലവെള്ളം പോലെയാണ്. കുറേയങ്ങ് നിലവിളിച്ചാല്‍ മരിച്ച് പോയവര് തിരിച്ച് വരുമോ?' എന്നുള്ള സാധാരണക്കാര്‍ സ്വയം സമാശ്വസിക്കാനെടുക്കുന്ന സാമാന്യ ചിന്തകളും ഇവാനില്‍ ഉണ്ടായതൊന്നുമല്ല, അവന് കരച്ചില്‍ വന്നില്ല .അച്ഛനെച്ചൊല്ലി ഉച്ചത്തില്‍ നിലവിളിക്കാന്‍ അവനും ആഗ്രഹിച്ചതാണ്. അതിനായി ഓര്‍മ്മപ്പുസ്തകത്തില്‍ നിന്ന് ‘അച്ഛനും ഞാനും’ എന്ന പാഠം മനസില്‍ നിവര്‍ത്തിയതുമാണ്. എന്നിട്ടും ഇവാന് കരച്ചില്‍ വന്നില്ല. അച്ഛന്റെ എന്നന്നേക്കുമായി ഉറങ്ങിക്കിടക്കുന്ന മുഖം അവസാനമായൊന്ന് നോക്കുമ്പോള്‍ ‘ഇനി അച്ഛനെ കാണാന്‍ പറ്റില്ലല്ലോ’എന്ന് മനസ് ഓര്‍മ്മിപ്പിച്ചിട്ടും ഇവാന് കരച്ചില്‍ വന്നതേയില്ല. അഥവാ കരഞ്ഞാല്‍ തന്നെ അത് ഹാസ്യ സിനിമകളിലെ നടന്‍മാരുടെ കരച്ചില്‍ പോലെ വൈകൃതമാവുമെന്ന് ഇവാന് നാണക്കേട് തോന്നി. കരച്ചിലില്‍ ആളുകളുടെ മുഴുവന്‍ ശ്രദ്ധയും തന്റെ മുഖത്താവും. അങ്ങനെയെങ്കില്‍ നാളത്തെ ജനങ്ങളുടെ പകല്‍ അച്ഛനെ കുറിച്ചായിരിക്കില്ല. തന്റെ വിലാപത്തെക്കുറിച്ചായിരിക്കും. അതൊക്കെകൊണ്ട് തന്നെ അവന്‍ കൈയ്യിലെ കൂണ്‍ പൊട്ടിച്ച് അടുപ്പിന്‍ കുണ്ടിലുണ്ടായിരുന്ന പൂച്ചക്കിട്ട് കൊടുത്ത് അടുപ്പിന്‍ തിണ്ണയില്‍ തന്നെയിരുന്നു. എന്നാലന്ന് രാത്രി എല്ലാവരും ഉറങ്ങിക്കിടന്നപ്പോള്‍ ഒരു കണ്ടാമൃഗത്തിന്റെ അലര്‍ച്ച പോലെ ഇവാന്റെ നിലവിളി ഗ്രാമത്തെ നടുക്കി. അടുപ്പിന്‍ തിണ്ണയില്‍ കൂനിക്കിടന്ന് ഇവാന്‍ “അച്ഛനെ വേണം’’ എന്ന് കൂണുകള്‍ നെഞ്ചത്ത് പിടിച്ച് നിര്‍ത്താതെ കരഞ്ഞു. ഉറക്കം മുട്ടിയ ദേഷ്യത്തില്‍ മൂത്തമകന്‍ ഇവാനിട്ടൊരു ചവുട്ട് പാസാക്കി. നിലത്ത് വീണ ഇവാനില്‍ നിന്ന് കൂണുകള്‍ വേര്‍പെട്ടു. ഒരു നായയെപ്പോലെ ഒന്ന് മോങ്ങി, അനന്തരം നിശബ്ദനായി അവനവിടെത്തന്നെ ചുരുണ്ട് കിടന്നു.&lt;br /&gt;&lt;br /&gt;അടുത്തുള്ള നിമിഷങ്ങള്‍, മിനിട്ടുകള്‍, മണിക്കൂറുകള്‍, ദിവസങ്ങള്‍, മാസങ്ങള്‍- കര്‍ക്കിടകമെത്തുമ്പോഴേക്ക് അവരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചിരുന്നു. മൂത്തമകന്‍ കൃഷിക്കാര്യം വിട്ട് ബിസിനസിലേക്ക് തിരിയുകയും വമ്പിച്ച ലാഭമുണ്ടാക്കുകയുമുണ്ടായി. രണ്ടാമത്തെ മകന്‍ കൃഷിക്കൊപ്പം രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയും നേതാവായി ഉയരുകയും ‘രാഷ്ട്രീയത്തിലെ കൃഷിക്കാരന്‍’ എന്ന് പേരെടുക്കുകയും ചെയ്തു. ഇവാനാകട്ടെ ഇടി വെട്ടുന്ന നേരങ്ങളില്‍ കാട്ടില്‍ പോയി കൂണുകള്‍ ശേഖരിക്കുക, അടുപ്പിന്‍ തിണ്ണയില്‍ ചേരട്ടയെപ്പോലെ ചുരുണ്ടിരിക്കുക &amp;nbsp;എന്നത് എല്ലാ ദിവസങ്ങളിലും ആവര്‍ത്തിക്കുകയും ‘ആവര്‍ത്തനങ്ങളുടെ ഘടികാര സൂചിയനക്കാമാവുന്ന ഈ ജീവിതം’ എന്ന് സ്വയം പിറുപിറുക്കുകയുമുണ്ടായി.&lt;br /&gt;&lt;br /&gt;അങ്ങനെ കര്‍ക്കിടകത്തിലെ ആദ്യമഴ പെയ്തു. ഇലകള്‍ മഴയുടെ ചിലങ്കകിലുക്കം കേള്‍പ്പിച്ചു. തോടുകള്‍ ചിലന്തിവലകളെയെടുത്തു. പക്ഷികളൊഴിഞ്ഞ ചില്ലക്കൂടുകളെ മരങ്ങള്‍ കൈവിട്ടു. തവളകള്‍ ഇരുട്ടില്‍ ആളുകളെ വിളിച്ചു.അന്ന് രാത്രി കുഴിമാടത്തില്‍ പോകേണ്ട ഊഴം ഏറ്റവും മൂത്ത സഹോദരന്റേതായിരുന്നു. എന്നാല്‍ അലസതകൊണ്ടോ പേടികൊണ്ടോയെന്ന് തീര്‍ച്ചയില്ല, അവന്‍ പോകാന്‍ മടിച്ചു. അടുപ്പിന്‍കുണ്ടിലെ പൂച്ചയ്ക്ക് ചെവി ചൊറിഞ്ഞു കൊടുക്കുന്നുണ്ടായിരുന്ന ഇവാനെ വിളിച്ച് അവന്‍ ഇങ്ങനെ പറഞ്ഞു: “ഇവാന്‍, എനിക്ക് പകരം നീ ഇന്ന് അച്ഛന്റെ കുഴിമാടത്തില്‍ പോകാമെങ്കില്‍ ഞാന്‍ നിന്റെ പേര് ലയണ്‍സ് ക്ലബ്ബില്‍ പ്രൊപ്പോസ് ചെയ്യാം’’ ഇവാന്‍ ഉടന്‍ അത് സമ്മതിച്ചു. ലയണ്‍സ് ക്ലബ്ബ് എന്താണെന്നറിയില്ലെങ്കിലും അത് &amp;nbsp;വലിയ എന്തോ കാര്യമാണെന്ന് അവന് തോന്നിയിരുന്നു. പൂച്ചയ്ക്ക് ചെവി ചൊറിഞ്ഞ് കൊടുക്കുന്നത് നിര്‍ത്തി, അടയ്ക്കാചെപ്പിലുരിയരി വെച്ച പഴംങ്കഥ പാട്ടിന്റെ പരുവത്തിലാക്കി ഇവാന്‍ മുറിയിലേക്ക് അടിച്ചുവന്ന കാറ്റിനു കൊടുത്തു പന്ത്രണ്ടാന പടിഞ്ഞിരുന്നുണ്ടതും കുണ്ടില്‍ ചത്ത് കിടന്ന ഞണ്ട് ചോറിനായി കുഴീന്ന് എണീറ്റ് വന്നതും വേലീന്‍മേല്‍ കൊച്ച നിരന്നിരുന്നുണ്ടതും അവന്‍ പാടിക്കൊടുത്തു.മൂത്തമകന്‍ അവന്റെ ചുമലില്‍ കൈവെച്ച് ഇത്രയും കൂട്ടിച്ചേര്‍ത്തു:“ഞാന്‍ നഗരത്തിലേക്ക് പോവുംവഴി നീ കുന്നിന്‍പുറത്തേക്ക് കയറിയാല്‍ മതി. എന്നാലേ ഞാനാണ് വന്നതെന്ന് അച്ഛന് തോന്നൂ...’’&lt;br /&gt;മൂത്ത സഹോദരന്‍ തന്ന റൊട്ടി തന്റെ തുകല്‍ സഞ്ചിയില്‍ നിറച്ച്, ഇടംചുമലിന് കെട്ടി ഇവാന്‍ ജ്യേഷ്ഠന്റെ വഴിയിലേക്കിറങ്ങി. പകലും രാത്രിയും തമ്മിലുള്ള ഇരുട്ടിന്റെ വര ജ്യേഷ്ഠന്റെ വഴിയിലെ വെളിച്ചം ഇല്ലാതാക്കിയിരുന്നുവല്ലോ എന്ന് ഇവാന് തോന്നി. എല്ലാം പുതുതായി അനുഭവപ്പെട്ടു ഇവാന്. ‘കണ്ണുകളെ വിശ്വസിക്കാനാവുന്നില്ല’എന്ന പ്രയോഗത്തിന്റെ അടിസ്ഥാനം വഴിയും വഴിവക്കും ഇവാനെ ബോധ്യപ്പെടുത്തി. ‘ആകാശ് ’ എന്ന മള്‍ട്ടിപ്ലക്‌സ് സിനിമാതീയേറ്റര്‍ ആശ്ചര്യപൂര്‍വ്വം നോക്കിനിന്നപ്പോള്‍ എതിരെ വന്നയാള്‍ ഇവാന്റെ മുഖമൊന്ന് പിടിച്ചാട്ടി, തന്റെ കൈയ്യിലെ, മൂന്ന് നിലകളുള്ള വീടിന്റെ പ്ലാന്‍ വരച്ച കടലാസ് നിവര്‍ത്തിക്കാട്ടി പറഞ്ഞു: “പലിശ നിരക്ക് കുറഞ്ഞതോടെ സുഖകരമായ ജീവിതം പ്രതിമാസം ഒരു ലക്ഷത്തിന് 1400 രൂപ എന്നത് 775 രൂപയായിരിക്കുന്നു. 1999ല്‍ വ്യക്തിഗത വായ്പ 42,000 രൂപയായിരുന്നത് ഇപ്പോള്‍ 1,66,000 കോടിയായി, അറിയ്യോ. ശരിക്കും ജീവിതംന്ന് പറയുന്നത് ഇന്‍സ്റ്റാള്‍മെന്റുകള്‍ കൊണ്ട് കൂട്ടിക്കെട്ടിയ ഒരു നീളന്‍ കമ്പക്കയറാവുന്നു’’ ഇവാനെ മൃദുവായി പിടിച്ചുന്തി അയാള്‍ അള്‍ട്ടോകാറില്‍ കയറി അപ്രത്യക്ഷനായി. ‘എന്ത് സംഭവിച്ചു’ എന്ന് നട്ടം തിരിഞ്ഞ ഇവാന് മുന്നില്‍ &amp;nbsp;വായ്പ പറഞ്ഞ ആഗതന്‍ പല രീതിയില്‍ പല ഭാവത്തില്‍ ആവര്‍ത്തിച്ചു- വഴിയിലേക്ക് ചെകുത്താനെപ്പോലെ വാ പിളര്‍ന്ന് നില്‍ക്കുന്ന നായകന്റെ ചിത്രമുള്ള സിനിമാപോസ്റ്ററിനടുത്തെത്തിയപ്പോള്‍, ടോമിഹില്‍ഫിഗര്‍ എന്ന വസ്ത്രം ധരിച്ച് ഉടലെല്ലാം വെളിയില്‍ കാട്ടി മുന്നില്‍ വന്ന യുവതി ഇവാനെ ചേര്‍ത്ത് പിടിച്ച് കവിളില്‍ ആഴത്തിലൊരു ചുംബനം കൊടുത്തു:“ചെഗുവേരയുടെ ‘മോട്ടോര്‍സൈക്കിള്‍ഡയറീസ് ’ വായിച്ചിട്ടുണ്ടോ? മോട്ടോര്‍ സൈക്കിളില്‍ കറങ്ങി, താന്‍ കണ്ട ലോകത്തെപ്പറ്റി ചെഗുവേര എഴുതിയ പുസ്തകമാണ്. അതുപോലെ, പ്രിയപ്പെട്ടവനേ നമുക്കും കെ-ന്റെ പുതിയ മോഡല്‍ ബൈക്കില്‍ ചുറ്റി പ്രണയത്തെ പറയാം. മണിക്കൂറില്‍ 150 കിലോമീറ്ററാണ് അതിന്റെ മൈലേജ് ’’ പൊടുന്നനെയെന്തോഓര്‍ത്ത് യുവതി മൊബൈലില്‍ വന്ന കോള്‍ അറ്റന്‍ഡ് ചെയ്ത് നിരത്ത് കടന്നു- സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് കിലോക്കണക്കിന് സാധനങ്ങള്‍ വാങ്ങി പുറത്തിറങ്ങിയ ആളുകള്‍ ഒരു പാര്‍ട്ടി പ്രകടനം പോലെ ഇവാന് മുന്നില്‍ നിരന്നു. അവരില്‍ അവസാനമുണ്ടായിരുന്നവന്‍ ഇവാനെ തിരിഞ്ഞ് നോക്കിപറഞ്ഞു:“ഇതൊക്കെ വാങ്ങിയത് ആവശ്യമുണ്ടായിട്ടൊന്നുമല്ല കേട്ടോ. ആവശ്യമല്ല പ്രധാനം, സാന്നിദ്ധ്യമാണ്. ഇത്തരം കളര്‍ഫുള്‍ പ്രൊഡക്ട്‌സ് വീടിന്റെ ഇന്റിരിയര്‍ ഡെക്കറേഷന് ഒരു എടുപ്പ് തന്നെയാണേയ്...‘ട്രോളിയില്‍ കുഞ്ഞിനെയെന്നപോലെ സാധനങ്ങളുമായി അവര്‍ നീങ്ങിയപ്പോള്‍ ഇവാന്‍ പരവശനായി. കുറേ പരസ്യച്ചിത്രങ്ങള്‍ ഒന്നിപ്പിച്ച്, ഉല്പന്നങ്ങളെക്കുറിച്ച് കാര്യമായ വിവരമൊന്നുമില്ലാത്ത കഥാപാത്രത്തിന്റെ റോളിലേക്ക് തന്നെയാരോ തള്ളിവിട്ടത് പോലെ തോന്നി ഇവാന്. അച്ഛന്റെ കുഴിമാടത്തിനെത്തിയപ്പോള്‍ ഐസില്‍ വെച്ച മീന്‍പോലെ ഇതത്രയും ഇവാനില്‍ വിറങ്ങലിച്ചിരുന്നു.&lt;br /&gt;&lt;br /&gt;എന്താണ് സംഭവിക്കുന്നതെന്നറിയാന്‍ അവന്‍ കുഴിമാടത്തിനടുത്ത് കാത്തിരുന്നു. മഴ ഇലകളില്‍ വീഴുന്ന ഒച്ച മാത്രമായി. കൃത്യം പാതിരാവായപ്പോള്‍ ചൂളം വിളിക്കുന്ന കാറ്റിന്റെ ഒച്ചയില്‍ വൃദ്ധന്റെ ശ്വാസംവലിയുയര്‍ന്നു. കുഴിമാടത്തിലെ മണ്ണ് ഇരുവശത്തേക്കും മാറി. വൃദ്ധന്‍ എഴുന്നേറ്റ് വന്ന് ചോദിച്ചു:&lt;br /&gt;“ആരാണത്, എന്റെ മൂത്തമകനാണോ? ഇന്ത്യ എങ്ങനെയുണ്ട്? അവിടെ പട്ടികള്‍ കുരയ്ക്കുകയോ ചെന്നായ്ക്കള്‍ ഓരിയിടുകയോ കുട്ടികള്‍ കരയുകയോ ചെയ്യുന്നുണ്ടോ?’’&lt;br /&gt;തൊണ്ടയില്‍ കുരുങ്ങിപ്പോയ ഒച്ച വലിച്ചെടുത്ത് ഇവാന്‍ പറഞ്ഞു&lt;br /&gt;“ഇത് അങ്ങയുടെ മകനാണ്. ഇന്ത്യയില്‍ എല്ലാം ശാന്തമാണ്. 2050-ഓടെ അമേരിക്കയ്ക്കും ചൈനയ്ക്കും പിറകില്‍ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വന്‍സാമ്പത്തിക ശക്തിയായി മാറുമെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. വിദേശ നാണ്യശേഖരം 100 ബില്യണ്‍ ഡോളറായി. മൊത്തം ആഭ്യന്തര ഉല്പാദനം എട്ടു ശതമാനത്തിലധികമായി. ഇരുചക്രവാഹനങ്ങള്‍ അറുപത് ലക്ഷമായി. സെല്‍ഫോണ്‍ കണക്ഷന്‍ മൂന്ന് കോടിയോളമായി. ലോവെയിസ്റ്റ് ജീന്‍സിന് ആവശ്യക്കാര്‍ കൂടിയിരിക്കുന്നു. കോണ്‍ഡംക്കമ്പനികളുടെയും സോപ്പുകമ്പനികളുടെയും എണ്ണം ഇരട്ടിയായി.വ്യക്തിഗത ഉല്പന്നങ്ങള്‍ക്കും വേഷഭൂഷാദികള്‍ക്കും ചെലവിടുന്നതില്‍ എല്ലാവരും ഇപ്പോള്‍ സോഷ്യലിസ്റ്റാണച്ഛാ. അച്ഛാ, ഇന്ത്യയില്‍ എല്ലാം ശാന്തമാണ് ’’വൃദ്ധന്‍ ഇവാന്‍ കൊണ്ടുവന്ന റൊട്ടി വയറു നിറയെ തിന്ന്, കുഴിമാടത്തില്‍ കയറിക്കിടന്നു.&lt;br /&gt;തിരിച്ച് നടക്കുമ്പോള്‍,നെഞ്ചില് ഒരു കുന്തം കയറിയപോലെ തോന്നീ ഇവാന്. അതുകൊണ്ട് തന്നെ കണ്‍മുന്നിലുണ്ടായിട്ടും കാണാതെ കൂണുകള്‍ തപ്പി ഏറെ നേരം ഇവാന്‍. വീട്ടിലെത്തിയ പാടെ ഏറ്റവും മൂത്ത സഹോദരന്‍ അവനോട് ചോദിച്ചു:&lt;br /&gt;“നീ നമ്മുടെ അച്ഛനെ കണ്ടോ?’’&lt;br /&gt;“കണ്ടു’’ അവന്‍ പറഞ്ഞു&lt;br /&gt;“നീ കൊണ്ടുപോയ റൊട്ടി അച്ഛന്‍ തിന്നോ?’’&lt;br /&gt;“വയറ് നിറയുന്നത് വരെ തിന്നു’’&lt;br /&gt;&lt;br /&gt;മൂത്ത മകന്‍ ലയണ്‍ക്ലബ്ബിനെക്കുറിച്ച് ഒന്നും പറഞ്ഞില്ല. ഇവാനാകട്ടെ അതിന്റെ ഓര്‍മ്മയേയുണ്ടായിരുന്നില്ല. പിറ്റേദിവസം രാഷ്ട്രീയ നേതാവായ രണ്ടാമത്തെ സഹോദരന്റെ ഊഴമായിരുന്നു. മഴ കനത്തിരുന്നു. അലസതകൊണ്ടോ പേടികൊണ്ടോ രണ്ടാമത്തെ സഹോദരനും പോകാന്‍ മടിയായി. അവന്‍ ഇവാനെ വിളിച്ചു. അടുപ്പിന്‍ കുണ്ടില്‍ ചിരട്ട കത്തിച്ച് ഇവാന്‍ കുളിര് കളയുകയായിരുന്നു. ചിരട്ടയുടെ തീ തീര്‍ക്കുന്ന മനുഷ്യമുഖങ്ങളില്‍ താല്പര്യം പിടിച്ച ഇവാന്‍ ജ്യേഷ്ഠന്റെ വിളി കേട്ടില്ല. ഒരു നേതാവിന്റെ എല്ലാ മസിലുപിടിത്തത്തോടും കൂടി രണ്ടാമത്തെ സഹോദരന്‍ ഇവാനടുത്തെത്തി.“എനിക്കു പകരം ഇന്നു രാത്രി അച്ഛന്റെ കുഴിമാടത്തില്‍ പോകുകയാണെങ്കില്‍ നിനക്ക് കൈയ്യും കാലും കണ്ടുകൊണ്ട് ജീവിക്കാം, അല്ലെങ്കില്‍ കൈയ്യും കാലും ഇല്ലാതെ ജീവിക്കാം'' ഭീഷണിയുടെ നിഴല്‍ക്കുപ്പായമിട്ട രണ്ടാമത്തെ സഹോദരന്റെ വര്‍ത്തമാനം കേട്ട് പേടിയൊന്നും വന്നില്ലെങ്കിലും ഇവാന്‍ സമ്മതിച്ചു“ശരി, ഞാന്‍ പോകാം’’- അടുപ്പില്‍ വെള്ളമൊഴിച്ച് ഇവാന്‍ എഴുന്നേറ്റു. “ഒരു മിനിട്ട് നില്‍ക്ക്. ഞാനിപ്പം വരാം’’രണ്ടാമത്തെ സഹോദരന്‍ അകത്ത്‌പോയി. മിന്നല്‍ വെട്ടം കൂടുതല്‍ തെളിയുകയും അതിനനുപാതത്തില്‍ ഇടിവെട്ടുമുണ്ടായി. ഇന്ന് കാട് നിറയെ കൂണുകളായിരിക്കും മരങ്ങള്‍ക്കിടയില്‍ ഒരു മഞ്ഞുപ്പുതപ്പുപോലെ കൂണുകള്‍ പടര്‍ന്നു കിടക്കും. സന്തോഷം വന്ന് ഇവാന്‍ രണ്ട് വട്ടം ഉറക്കെ കൂക്കി. നെഞ്ചിലുണര്‍ന്ന അടയ്ക്കാചെപ്പിലുരിയരി വെച്ച പാട്ട് അവന്‍ മഴയുടെ അറിയിപ്പുമായി വന്ന കാറ്റിനു കൊടുത്തു. “ഇതാ ഇവളെക്കൂടിയെടുത്തോ, കുന്നിലെവിടെയും കുഴിച്ചിട്ടാല്‍ മതി. ആ, നീ ഞാന്‍ പോകുന്ന വഴിയില്‍ കുന്ന് കയറിയാല്‍ മതി. ശരിക്കും വെളിച്ചം കിട്ടും..’’ചുമലില്‍ നിര്‍ജ്ജീവമായഒരു സ്ത്രീശരീരവുമായി രണ്ടാമത്തെ സഹോദരന്‍ തിരിച്ചു വന്നു. രണ്ടാമത്തെ സഹോദരന്റെ &amp;nbsp;പിറകിലേക്ക് വീണുകിടന്ന അവളുടെ മുടി പടര്‍ന്ന കൈകള്‍ ഇവാനെ വിളിച്ചു.‘എങ്ങനെ മരിച്ചു.? ആരാണിവള്‍?’എന്നൊക്കെ ചോദിക്കുംമുമ്പേ രണ്ടാമത്തെ സഹോദരന്‍ ഇവാന്റെ ചുമലിലേക്ക് അവളെ വെച്ച് കൊടുത്തിരുന്നു. പിന്നെയൊന്നും പറയാതെ രണ്ടാമത്തെ സഹോദരന്‍ അകത്ത് പോയി. ‘ഇവളെയിങ്ങനെ കൊണ്ടുപോയാല്‍ ആളുകള്‍ കാണില്ലേ, പ്രശ്‌നമാക്കില്ലേ? എന്നൊക്കെയുള്ള ആധിയുടെ മഷി പുരണ്ട ചോദ്യങ്ങള്‍ ഇവാനിലുണ്ടായിരുന്നു. എന്നാല്‍ ഒന്നിനുമായില്ല അവന്.&lt;br /&gt;&lt;br /&gt;ഒരു വേതാളത്തെപ്പോലെയാണ് ഇവാനവളെ സങ്കല്പിച്ചതും എടുത്തു നടന്നതും. വീടിന്റെ പടിവാതില്‍ കടന്നതും അവളവന്റെ പുറത്ത് വിരലുകള്‍ ചലിപ്പിച്ചു. ‘അടങ്ങിക്കിടക്ക് ശവമേ..’’എന്ന് ഇവാന് ആജ്ഞാപിക്കാന്‍ കഴിയുംമുമ്പ് അവള്‍ പറഞ്ഞു തുടങ്ങി:‘‘പാര്‍ട്ടിയുടെ സൂപ്പര്‍മാര്‍ക്കറ്റിലേക്ക് സെയില്‍സ് ഗേളാക്കണമെന്ന് പറഞ്ഞാണ് നിന്റെ സഹോദരനായ നേതാവ് എന്നെ ഇവിടേക്ക് കൊണ്ടു വരുന്നത്. അങ്ങ് വടക്കാണ് എന്റെ വീട്. അച്ഛന്‍ തളര്‍വാതം പിടിച്ച് കിടപ്പിലായത് കൊണ്ട് അമ്മ തന്നെയായിരുന്നു എല്ലാം. ക്വാറീല് കല്ല് പൊട്ടിക്കലായിരുന്നു അമ്മക്ക് പണി. എന്നെക്കൂടാതെ രണ്ട് പെങ്ങമ്മാര് താഴെയുണ്ട്. കഴിഞ്ഞമാസം പത്താംക്ലാസ് കൊല്ലപരീക്ഷ തൊടങ്ങ്യ ദിവസം അമ്മ ക്വാറേലെ ലോറിഡ്രൈവര്‍ക്കൊര്‍പ്പം ഒളിച്ചോടി. അന്ന് നിന്നു, പരീക്ഷയെഴുത്തും പഠനോം എല്ലാം.. പട്ടിണീല് മുങ്ങൂന്നായപ്പോഴാ നിന്റെ സഹോദരന്‍ പണീന്ന് പറഞ്ഞ് വരുന്നത്. കൊറച്ച് ദൂരായാലും സാരൂല്ല ഒരു അത്താണിയായല്ലോ എന്ന് വിചാരിച്ച് വന്നതാ. ഈട വന്നിട്ട് ഇങ്ങനെയായി. ആദ്യം നിന്റെ സഹോദരനായിരുന്നു, എതിര്‍ത്തുവെങ്കിലും ബലത്തില് കാര്യം നടത്തി നേതാവ് പോയി. ഒരുവിധം സമാധാനിക്കുമ്പോഴാണ് അടുത്തയാളുടെ വരവ്. പന്ത്രണ്ടാമന്‍ വരുമ്പോഴെന്നെ എന്റെ കാറ്റ് പാതിപ്പോയിരുന്നു. പന്ത്രണ്ടാമന്‍ എന്നെ നഗ്നയാക്കി സിഗരറ്റ് കുത്തി വേദനിപ്പിക്കാന്‍ തുടങ്ങി. എന്റെ നാവ് വലിച്ച് പിടിച്ച് സിഗരറ്റ് വെച്ചപ്പോ നിലവിളി പുകയെടുത്തതാവാം എന്റെ ശ്വാസം നിലച്ചു. ചത്തിട്ട് പിന്നെയും രണ്ടുപേര്‍ വന്നിരുന്നു.’’തീര്‍ത്തും നിസംഗമായുള്ള അവളുടെ പറച്ചില്‍ കേട്ട് ഇവാന് സങ്കടവും രോഷവും ഒന്നിച്ച് വന്നു.‘ഇങ്ങനെയുമുണ്ടോ മനുഷ്യന്‍മാര്,’ എന്ന് ഇവാന്‍ പനി വന്നത്‌പോലെ വിറച്ചു. ഇവാന്റെ വിഷമം കണ്ട് പെണ്‍കുട്ടിക്ക് ചിരി വന്നു:‘‘ഈ ദേഷ്യം കണ്ട് സത്യം പറയാലോ, എനിക്ക് പാവം തോന്നുന്നു. ഇതിലേ വരുന്ന ഒരാളെങ്കിലും നിന്റെ ചുമലില് കിടക്കുന്ന എന്നെപ്പറ്റി ചോദിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ? ഒന്നും സംഭവിക്കില്ല. ഒരാളും ചോദിക്കില്ല. പോട്ടെ നീ വല്ല വിധേയനേയും എന്നെയിവര്‍ക്ക് മുന്നിലവതരിപ്പിച്ചാല്‍ തന്നെ നിന്റെ പ്രസ്താവന ഒരു ചിരിയില്‍ തട്ടിമാറ്റി നടന്ന് പോകും അവര്‍. സ്‌കൂളില്‍ പഠിക്കുമ്പം പ്രതിമകള്‍ മാത്രമുള്ള നാടിനെപ്പറ്റി ടീച്ചറ് പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ തോന്നുന്നു, ആ നാട് ഇതാണെന്ന്. ഒന്നും ആലോചിക്കാതെ വികാരമേതുമില്ലാതെ പ്രതിമകളായി ജീവിക്കുന്നവരാകുന്നു നമ്മളെല്ലാം...’’പെണ്‍കുട്ടിയെ മുഴുവിക്കാനനുവദിക്കും മുമ്പേ, അവന്‍ എതിരെ വന്ന ചെത്തുകാരന്‍കുമാരനെ കൈയ്ക്ക് പിടിച്ച് നിര്‍ത്തി.''നിങ്ങളീ പെണ്‍കുട്ടിയെ കണ്ടോ. എന്റെ സഹോദരന്‍, നിങ്ങളുടെയൊക്കെ മഹാനായ നേതാവ് ചെയ്ത പണി കണ്ടോ? ഇതിനെതിരെ പ്രതികരിച്ചില്ലെങ്കില് നമ്മളൊക്കെ മനുഷ്യന്‍മാരാണോ... പറയ് നിങ്ങളെന്നെ പറയ്.’’ചെത്തുകാരന്‍ കുമാരന്‍ വഴിയിലേക്ക് തൂങ്ങിനിന്ന കൊടിയില്‍ തൊട്ട് ഇവാനെ തുറിച്ച് നോക്കി. അയാളുടെ മുഖത്ത് വക്രിച്ച ഒരു ചിരി വിടര്‍ന്നു. കണ്ണുകള്‍ ആകാശത്തേക്ക് വിടര്‍ന്നു:‘‘നേതാവ് കാട്ടിയ സ്വപ്നത്തിന്റെ തെങ്ങിന്‍ മുകളിലാണ് ഞാനിപ്പോള്‍, അഞ്ചുകോടി വിലയുള്ള മേബാക്ക്കാറില്‍ സിനിമാനടി ബിപാഷബസുവിനെ ചേര്‍ത്ത് പിടിച്ച് ഞാനീ ലോകം ചുറ്റുന്നു.’’ഇപ്രകാരം പറഞ്ഞ് ചെത്തുകാരന്‍ കുമാരന്‍ വീണ്ടും നടന്ന് തുടങ്ങിയപ്പോള്‍ ഇവാന്‍ പ്രസ്താവന ആവര്‍ത്തിച്ചു:‘‘അല്ല,കുമാരാ, ഇത് പ്രായമെത്താത്ത പെണ്‍കുട്ടിയാണ്. ഒന്നാലോചിച്ചാല്‍ വലിയ പ്രശ്‌നമല്ലേ. എന്റെ സഹോദരനാണെങ്കിലും നിങ്ങളെ നേതാവാണെങ്കിലും തെറ്റ് തെറ്റ്തന്നെയല്ലേ. .’’പൊടുന്നനെ ചെത്തുകാരന്‍കുമാരന്‍ ഇവാന്റെ കോളറില്‍ കുത്തിപ്പിടിച്ചു:‘‘നേതാവിനെക്കുറിച്ച് അനാവശ്യം പറഞ്ഞാലുണ്ടല്ലോ, നാവരിഞ്ഞ് അക്വേറിയത്തിലെ മീനുകള്‍ക്ക് ഇട്ട് കൊടുക്കും ഞാന്‍. ഒരു ഗൂഢാലോചനയ്ക്കും കാലിട്ട് വീഴ്ത്താന്‍ കഴിയില്ലെടാ നമ്മുടെ നേതാവിനെ..’’ഇവാന് ഒരു തള്ള് വെച്ച് കൊടുത്ത് അയാള്‍ ആകാശം നോക്കി നടന്നു. വീഴാനായുന്നതില്‍ നിന്ന് രക്ഷയായി കിട്ടിയ കൊടിമരക്കമ്പിയില്‍ പിടിച്ച് നില്‍ക്കും നേരം പെണ്‍കുട്ടിയുടെ വേദന കലര്‍ന്ന ചിരി മുഴങ്ങി:‘‘ഞാന്‍ പറഞ്ഞില്ലേ, ഇങ്ങനെയൊക്കെയാണ് ലോകം, എത്ര മായ്ച്ചാലും മാഞ്ഞുപോവാത്ത ബ്ലാക്ക് ബോര്‍ഡിലെ അക്ഷരങ്ങള്‍ പോലെ..’’ഇവാന്‍ ശ്വാസം നേരെയാക്കി.‘‘ബഹുജനം പല വിധമാണ്,എല്ലാവരും ചെത്തുകാരന്‍ കുമാരനല്ലല്ലോ.’’ പറഞ്ഞ് തീര്‍ന്നതും മുന്നില്‍ വന്ന&amp;nbsp;രമേശന്‍&amp;nbsp;&amp;nbsp;എന്ന ചെറുപ്പക്കാരനെ ഇവാന്‍ വിളിച്ചു. മന്ദസ്മിതത്തോടെ അരികില്‍ വന്ന രമേശന്‍ ഇവാനെ പയറയാനനുവദിക്കാതെ തുടങ്ങി:‘‘അല്പം തിരക്കിലാണ്. ബുള്ളറ്റിനേക്കാള്‍ ശക്തിയുള്ള നേതാവിന്റെ വാക്കുകള്‍ കേട്ടതില്‍പ്പിന്നെ ഞാനിപ്പോള്‍ ജോലി കിട്ടി,കണ്ണിന് പിടിച്ച പെണ്‍കുട്ടിയുടെ കൂടെ ബൈക്കില്‍ ചുറ്റി, ബാല്‍ക്കണിയില്‍ സിനിമ കണ്ട്, കടല്‍ത്തീരത്ത് കൈവച്ചിരുന്ന്, പുല്‍ത്തകിടിയില്‍ കിടന്ന് നക്ഷത്രങ്ങളെ നോക്കിക്കൊണ്ടിരിക്കുകയാണ്. അതിന്റെ സുഖം കളയുന്നത് പാപമാണ്. നിങ്ങള്‍ പറയാനുദ്ദേശിക്കുന്നത് എനിക്ക് മനസ്സിലായി.അങ്ങനെ ആയാല്‍ത്തന്നെ അതിലെന്താണ് തെറ്റ്? ഒരു പൂവ് സൗന്ദര്യമുണ്ടെന്ന് തോന്നി ഇറുത്തെടുക്കുംപോലെ, ഐസ്‌ക്രീം നുണയും പോലെ, മിക്‌സി വാങ്ങും പോലെ, ഒരു സ്വാഭാവികപ്രോസസ് മാത്രമാണ് ചന്തമുള്ള പെണ്‍കുട്ടികളെ ആഗ്രഹിക്കുക, ഉപയോഗിക്കുക&amp;nbsp;എന്നത്‌&amp;nbsp;’’&amp;nbsp;രമേശന്‍&amp;nbsp;ഇവാന്റെ കൈയില്‍ സ്‌നേഹപൂര്‍വ്വം ഒരു മുത്തം കൊടുത്ത് സാവധാനം നടന്നുപോയി. ഇവാന്റെ ചുമലില്‍ നിന്ന് പെണ്‍കുട്ടിയുടെ ചിരി വീണ്ടുമയര്‍ന്നു:‘‘ഞാന്‍ പറഞ്ഞില്ലേ, യാഥാര്‍ഥ്യങ്ങള്‍ യാഥാര്‍ത്ഥ്യങ്ങളായി കാണാന്‍ ആരും ഇഷ്ടപ്പെടുന്നില്ല. യാഥാര്‍ത്ഥ്യങ്ങള്‍ക്ക് കൂടുതല്‍ നിറവും തെളിച്ചവും പകരാന്‍ ശ്രമിക്കുന്തോറും അതൊരു സ്വപ്നമായി മാറ്റപ്പെട്ട് കൊണ്ടിരിക്കും. നേരെമറിച്ച് ഒരു സ്വപ്നത്തെ വാക്കുകള്‍ കൊണ്ട് യാഥാര്‍ത്ഥ്യമാക്കി നോക്കൂ കൂടെവരും ആളുകള്‍മുദ്രാവാക്യം വിളിക്കാനും, തല്ലാനും, കൊല്ലാനും എന്തിനും. സ്വപ്നങ്ങള്‍ കാട്ടി ഭരിപ്പിക്കാനാവുന്ന ജനത നമ്മളല്ലാതെ വേറെയാരുമില്ല’’&lt;br /&gt;&lt;br /&gt;വഴിയേ കടന്നുപോയ ആരും ഇവാനെയും ഇവാന്റെ ചുമലിലെ പെണ്‍കുട്ടിയേയും നോക്കിയില്ല. പെണ്‍കുട്ടിയുടെ പ്രസ്തവനയെ മറികടക്കുക എന്നത് ഇവാന്റെ മനഃസാക്ഷിയുടെ ആവശ്യമായതുകൊണ്ട് പരിചിതമുഖങ്ങളെയെല്ലാം അവന്‍ പിടിച്ചു നിര്‍ത്തി. കണ്ണുകള്‍ കൊണ്ട് കണക്ക് കൂട്ടിക്കൊണ്ട് വന്ന പറക്കളായി ബാലന്‍ എന്ന അനൗണ്‍സറെ ഇവാന്‍ തൊട്ടു.കാാര്യംപറയുംമുമ്പേ പറക്കളായിബാലന്‍ ഇവാനെ പെണ്‍കുട്ടിയടക്കം ആലിംഗനം ചെയ്തു:‘‘മഹാനായ നേതാവിന്റെ സഹോദരനാണല്ലേ .നിന്റെ സഹോദരന്‍, അല്ല ഞങ്ങളുടെ നേതാവ്, അതുമല്ല, എന്റെ സ്വന്തം നേതാവ് എത്ര വലിയവനാണെന്നറിയ്യോ. നേതാവ് എനിക്കൊരു ബ്ലാക്ക്‌ബെറിമൊബൈല്‍ഫോണ്‍ വാഗ്ദാനം ചെയ്തിരുന്നു. രാജ്യത്തെ എല്ലാ സിനിമാതാരങ്ങളോടും രാഷ്ട്രീയക്കാരോടും സംഭാഷണം നടത്താന്‍ അവസരം തരാമെന്ന് നേതാവ് ഉറപ്പ് തന്നിരിക്കുന്നു. ഹൊ, നിങ്ങളുടെ സഹോദരന്‍, അല്ല ഞങ്ങളുടെ നേതാവ്, അതുമല്ല, എന്റെ സ്വന്തം നേതാവ് എന്ത് നല്ലവനാണ്..’പറക്കളായി ബാലന്‍ ഇവാനെ ഒരു സ്ത്രീയെന്നപോലെ അമര്‍ത്തി ചുംബിച്ചു. മുന്നോട്ട് നടന്ന് തുടങ്ങിയ പറക്കളായി ബാലനോട് നിലവിളിയുടെ ഒച്ചയില്‍ ഇവാന്‍ കാര്യം പറഞ്ഞു.പറക്കളായി ബാലന്‍ അപ്പോള്‍ മാത്രമാണ് ഇവാന്റെ ചുമലിലെ സ്ത്രീയെ ശ്രദ്ധിച്ചത്. പറക്കളായി ബാലന്‍ സ്‌നേഹപൂര്‍വ്വം ഇവാന്റെ കൈ പിടിച്ചു:‘‘നേതാവ് അങ്ങനെ ചെയ്യുമെന്ന് തോന്നുന്നില്ല.അഥവാ ചെയ്താല്‍ തന്നെ അത് ഏതെങ്കിലും സവിശേഷ സാഹചര്യത്തിലായിരിക്കും. അതായത്, ജാതിസംഘടനകളുമായി, വ്യവസായസ്ഥാപനങ്ങളുമായി, സിനിമാതാരങ്ങളുമായി, എന്തിന് വിദേശക്കമ്പനികളുമായി വരെ നമ്മുടെ നേതാവ് സഹകരണം കാണിക്കുന്നില്ലേ. അത് ചില പ്രത്യേക സമയങ്ങളില്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമാണ്. അത്‌പോലെത്തന്നെയാണ് ഈ കുട്ടിയുടെ മരണവും. ചില പ്രത്യേക രാഷ്ട്രീയകാലാവസ്ഥയില്‍ അങ്ങനെ വേണ്ടിവന്നതാകാം. പാര്‍ട്ടിതത്വ പ്രകാരം അതില്‍ തെറ്റുണ്ട് എന്ന് എനിക്ക് പറയാന്‍ കഴിയില്ല’’ പറക്കളായി ബാലന്‍ നടന്ന് മറഞ്ഞപ്പോള്‍, നെഞ്ചില്‍ പടര്‍ന്ന് വിറയലില്‍ ഇവാന്‍ തരിച്ച് നില്ക്കുന്നേരം ചുമലിലെ പെണ്‍കുട്ടി ഒട്ടൊരു നിശ്വാസത്തോടെ വീണ്ടും പറഞ്ഞു“യോനെസ്‌കോയുടെ ‘നേതാവ് ’ എന്ന നാടകം വായിച്ചിട്ടുണ്ടോ നിങ്ങൊ? അതിലെ നേതാവിന് തലയുണ്ടായിരുന്നില്ല. ഇവിടെ ആള്‍ക്കൂട്ടത്തിനാണ് ശിരസില്ലാതാവുന്നത്. തലയയില്ലാത്ത ജനങ്ങളും തലയുള്ള നേതാവും.പ്രിയ സുഹൃത്തേ, നിങ്ങളുടെ അച്ഛന്‍ നിങ്ങളെ കാണാതെ മുഷിയുന്നുണ്ടാവും. മരിച്ചവരുടെ അത്താഴം മുടക്കരുത്. ഇതെന്റെ വിധിയാണ്, യോഗമാണ് എന്നൊക്കെയുള്ള സാമാന്യനിശ്വാസ വാക്കുകള്‍ ഉരുവിട്ട് ഞാന്‍ സമാധാനിച്ച് കൊള്ളാം ’ഇത്രയും പറഞ്ഞ് പെണ്‍കുട്ടി നിശബ്ദയായി. ഇവാനുറക്കെ കരയാന്‍ തുടങ്ങി. നിലവിളി കേട്ട് അവനെ സഹതാപത്തോടെ നോക്കാനോ കാര്യം തിരക്കാനോ ആരും മെനക്കെട്ടില്ല. ഇവാന്റെനിലവിളി കാറ്റെടുത്തു.ചുമലിലെ പെണ്‍കുട്ടിയുടെ വലിയ നിശബ്ദത അവളുടെ ഉടല്‍ഭാരത്തേക്കാള്‍ ഇവാന് കനപ്പെട്ടു. ‘നീയെന്തേ മിണ്ടാത്തത്?’എന്ന് നിലവിളിയടക്കി, കീശയിലെ കൂണുകള്‍ ഞെരടി ഇവാന്‍ ചോദിച്ചു. പെണ്‍കുട്ടിയില്‍ നിന്ന് മറുപടിയൊന്നുമുണ്ടായില്ല. എന്നാല്‍ സഹോദരന്റെ വഴിയവസാനിക്കാറാവുമ്പോള്‍ അവള്‍ ഇവാനെ വിളിച്ചു:“ഇവാനേ, നീ അച്ഛനോട് പറയുന്നതും നേതാവിന്റെ സ്വപ്നത്തെക്കുറിച്ച്തന്നെയായിരിക്കും. എന്നെ നിങ്ങള്‍ മറന്നുപോവുമെന്നെനിക്കുറപ്പുണ്ട്.’’ ഇവാന്‍ ഉടന്‍ പ്രതികരിച്ചു:“ഇല്ല, അച്ഛനോട് ഞാന്‍ നിന്നെക്കുറിച്ച് മാത്രമായിരിക്കും പറയുക. എന്റെ സഹോദരന്‍ ശിഥിലമാക്കിയ സാമൂഹ്യ വ്യവസ്ഥയെച്ചൊല്ലി എന്റെ കൊക്കില്‍ ജീവനുണ്ടെങ്കില്‍ ഞാന്‍ വിലപിക്കും’’ ഇവാന് മറുപടി പറയാതെ പെണ്‍കുട്ടി വീണ്ടും നിശബ്ദയായി. ഇവാനില്‍ രക്തം തിളച്ചു.&lt;br /&gt;പെണ്‍കുട്ടിയെ അച്ഛന്റെ കുഴിമാടത്തിനരികിലെ ഒഴിഞ്ഞ കുഴിയില്‍ കിടത്തി, സഞ്ചിയില്‍ നിന്ന് റൊട്ടിയെടുത്ത് ഇവാന്‍ അച്ഛന്റെ കുഴിമാടത്തിനരികില്‍ കാത്തിരുന്നു.നല്ലതണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു,കുടുക്കുകളില്ലാത്ത ഇവാന്റെ ഷര്‍ട്ട് ഇവാനൊരു പരുന്തിന്‍ചിറകായി. തണുപ്പകറ്റാന്‍ അവന്‍ കൈകള്‍ കൂട്ടിത്തിരുമ്മി ചൂടാക്കി. കൃത്യം പാതിരയായപ്പോള്‍ കുഴിമാടത്തില്‍ നിന്ന് ചൂളന്‍ വിളിക്കുന്ന കാറ്റിന്റെ ഒച്ചയിലുള്ള അച്ഛന്റെ ശ്വാസം വലി ഉയര്‍ന്നു കുഴിമാടത്തിലെ മണ്ണ് ഇരുവശത്തേക്കും മാറി. വൃദ്ധന്‍ എണീറ്റ് പുറത്ത് വന്ന് ചോദിച്ചു.&lt;br /&gt;&lt;br /&gt;“ആരാണത്? എന്റെ രണ്ടാമത്തെ മകനാണോ? ഇന്ത്യ എങ്ങനെയുണ്ട്? അവിടെ പട്ടികള്‍ കുരയ്ക്കുകയോ ചെന്നായ്ക്കള്‍ ഓരിയിടുകയോ കുട്ടികള്‍ കരയുകയോ ചെയ്യുന്നുണ്ടോ?’’&lt;br /&gt;“ഇത് അങ്ങയുടെ മകനാണ് അച്ഛാ. ഇന്ത്യയില്‍ എല്ലാം ശാന്തമാണ്. ചെത്തുകാരന്‍ കുമാരന്‍ ബിപാഷബസുവിനൊപ്പം മേബാക്ക്കാറില്‍ ടൗണ്‍ ചുറ്റുന്നു. പി.എസ്.സി പരീക്ഷയെഴുതി ജോലികിട്ടിയ പ്രകാശന്‍ കാമുകിക്കൊപ്പം നക്ഷത്രങ്ങളെയെണ്ണുന്നു, തോല്‌കൊത്തുന്ന പണിക്ക് പോവുന്ന കാര്‍ത്ത്യായിനി ബിബിസിയുടെ വാര്‍ത്ത വായനക്കാരിയായിരിക്കുന്നു,അഞ്ച്‌സെന്റ് സ്ഥലം തികച്ചില്ലാത്ത കുഞ്ഞിരാമന്‍ ഓബ്‌റോയിയുടെ ഹോട്ടല്‍ വിലയ്‌ക്കെടുത്തു. കൂലിപ്പണിക്കാരന്‍ കര്‍ത്തമ്പു മല്ലികാഷെറാവത്ത് എന്ന നടിക്കുവേണ്ടി ലിപ്‌സറ്റിക് കമ്പിനി നടത്തുന്നു. പറക്കളായി ബാലന്‍ എന്ന അനൗണ്‍സര്‍ മൊബൈല്‍ ക്യാമറയില്‍ എടുത്ത നഗ്നചിത്രങ്ങളെ വെച്ച് പ്രശസ്തരോട് സംവദിക്കുന്നു. ദിനേശ് ബീഡിക്കാരന്‍ ഗംഗാധരന്‍ അനില്‍ അംബാനിയുടെ പ്രൈവറ്റ് സെക്രട്ടറിയായി അച്ഛാ. അച്ഛാ ഇന്ത്യയില്‍ എല്ലാം ശാന്തമാണ് ’’ഇവാന്‍ കൊണ്ടുവന്ന റൊട്ടി വയര്‍ നിറയെ തിന്ന് വൃദ്ധന്‍ കുഴിമാടത്തില്‍ കയറിക്കിടന്നു. മണ്ണ് കുഴിമാടം മൂടി. കൂണുകളും പറിച്ച് ഇവാന്‍ വീട്ടിലെത്തി.&lt;br /&gt;“അച്ഛന്‍ റൊട്ടി തിന്നോ?’’രണ്ടാമത്തെ സഹോദരന്‍ ചോദിച്ചു.&lt;br /&gt;“വയറുനിറച്ച് തിന്നു’’ ഇവാന്‍ മറുപടി പറഞ്ഞു.&lt;br /&gt;“പെണ്‍കുട്ടി?’’&lt;br /&gt;“അച്ഛന്റെ കുഴിമാടത്തിനരികില്‍ അടക്കി’’- അപ്പോഴാണ് ഇവാന് പെണ്‍കുട്ടിയെ ഓര്‍മ്മ വന്നത്. ഒരു മിന്നല്‍ ഇവാന്റെ ശിരസിലേക്ക് പാഞ്ഞു കയറി. താനച്ഛനോട് ഒന്നും പറഞ്ഞില്ലല്ലോ എന്ന് ഇവാന് ഓര്‍മ്മ വന്നു. അവന്റെ കീശയിലെ കൂണുകള്‍ നിലത്തു വീണു. ഒരു നിലവിളിക്കും അര്‍ഹനല്ലെന്ന് തോന്നീ ഇവാന്. കുനിഞ്ഞിരുന്ന്, തിമിര്‍ത്ത് പെയ്യുന്ന മഴയുടെ ഊക്കിനേക്കാള്‍ തന്റെ ശിരസ്സ് ഇവാന്‍ അടുപ്പിന്‍തിണ്ണയില്‍ അടിച്ചു,തളര്‍ന്ന് വീഴുംവരെ.&lt;br /&gt;മൂന്നാം ദിവസം കുഴിമാടത്തില്‍ പോകേണ്ടത് ഇവാനായിരുന്നു. അവന്‍ സഹോദരന്‍മാരോട് പറഞ്ഞു. ‘‘രണ്ടു ദിവസം ഞാന്‍ അച്ഛന്റെ കുഴിമാടത്തില്‍ പോയി. ഇനി നിങ്ങളാരെങ്കിലും പോകണം. ഞാന്‍ വീട്ടിലിരുന്ന് വിശ്രമിക്കട്ടെ.''&lt;br /&gt;“ഹേ, അത് പറ്റില്ല,’’ സഹോദരന്‍മാര്‍ പറഞ്ഞു. ''നിനക്ക് പോയി പരിചയമുണ്ടല്ലോ, അതുകൊണ്ട് നീ തന്നെ പോകണം.’’&lt;br /&gt;“ശരി, എന്നാല്‍ ഞാന്‍ പോകാം’’ ഇവാന്‍ സമ്മതിച്ചു.&lt;br /&gt;&lt;br /&gt;റൊട്ടി നിറച്ച തുകല്‍ സഞ്ചി ഇടം ചുമലില്‍ കെട്ടി കൂണുകള്‍ &amp;nbsp;കൈയ്യില്‍ പിടിച്ച് തന്റെ വഴിയിലേക്ക് ഇറങ്ങുംനേരം മനുഷ്യന്‍ കത്തുന്ന മണവുമായി അടിച്ചു വന്ന കാറ്റ് അടക്കാചെപ്പിലുരിയരി വെച്ചത് അവനെ ഓര്‍മ്മപ്പെടുത്തി. &amp;nbsp;പാടാന്‍ തുടങ്ങും നേരം നെഞ്ചില്‍ ഒരു &amp;nbsp;നിലവിളി കുരുങ്ങി, വാക്കുകള്‍ പുറത്തു വന്നില്ല. ഇവാന്റെ വഴിയിലെ ചങ്കില്‍ കൊത്തുന്ന വര്‍ത്തമാനങ്ങള്‍ക്ക് ഒരു തുടക്കമായി അത്. &amp;nbsp; &amp;nbsp;വഴിയില്‍ ഇവാന്‍ കണ്ടു: ചെത്തുകാരന്‍കുമാരന്‍ അരിയും കൊണ്ട് വരുന്നതും കാത്ത് രണ്ടാഴ്ചയായി ഒരേ ഇരിപ്പിരിക്കുന്ന ഭാര്യയും രണ്ട് കുഞ്ഞുങ്ങളും, എഴുതിയ പി.എസ്.സി പരീക്ഷകളോര്‍ത്ത് വലിയ വേവലാതിയോടെ മലര്‍ന്ന് കിടക്കുന്ന പ്രകാശന്‍, തൊണ്ടയ്ക്ക് കാന്‍സര്‍ വന്ന് ചുമരിലെ സിനിമാനടന്‍മാരെ രാഷ്ട്രീയ നേതാക്കളെ നോക്കുന്ന പറക്കളായി ബാലന്‍, സാമ്പത്തിക ബാധ്യത മൂലം ആത്മഹത്യ ചെയ്തു എന്ന പത്രവാര്‍ത്തയിലെ കാര്‍ത്ത്യായനി, പണി കുറഞ്ഞ് അച്ചാറ് വില്ക്കാന്‍ നടക്കുന്ന ദിനേശ്ബീഡിക്കാരന്‍ ഗംഗാധരന്‍, കടത്തില്‍ മുടിഞ്ഞ് ഉള്ള സ്ഥലം വിറ്റ് കൊടിമരത്തറയിലിരുന്ന് തൊണ്ടയിലെ കഫക്കെട്ടലടക്കുന്ന കുഞ്ഞിരാമന്‍, പറങ്കിമാവില്‍ നിന്ന് വഴുതി വീണ് ജീവച്ഛവമായി കിടക്കുന്ന കൂലിപ്പണിക്കാരന്‍ കര്‍ത്തമ്പു വീര്‍പ്പുമുട്ടല്‍ തടിച്ച് വന്ന് നെഞ്ച് ഇപ്പോള്‍ പൊട്ടുമെന്ന് തോന്നീ ഇവാന്. “അച്ഛാ’’എന്ന് അലറിവിളിച്ച് ഒരു വലിയ നിലവിളിയോടെ ഇവാന്‍ കുന്നിന്‍ പുറത്തേക്ക് ഓടിക്കയറി. കുഴിമാടത്തില്‍ അച്ഛനുണ്ടായിരുന്നില്ല. കുഴിമാടത്തിലെ മണ്ണ് ഇരുവശത്തേക്കും ഇളകിമാറിയിരുന്നു. മഴ വലുതായി പെയ്തു തുടങ്ങി.താഴ്‌വാരത്ത് നിന്ന് പട്ടികള്‍ കുരച്ചു, ചെന്നായ്ക്കള്‍ ഓരിയിട്ടു, കുഞ്ഞുങ്ങള്‍ കരഞ്ഞു. റൊട്ടി കുപ്പായത്തിനുള്ളില്‍ മഴ കൊള്ളാതിരിക്കാന്‍ പിടിച്ച് നിലവിളിയൊതുക്കാന്‍ ആവതും ശ്രമിച്ച് ഇവാന്‍ അച്ഛനെ വിളിച്ചു. അച്ഛന്‍ വിളികേട്ടില്ല. ഇവാന്റെ ചുമലിലുണ്ടായിരുന്ന പെണ്‍കുട്ടിയുടെ കുഴിമാടത്തില്‍ അചഛന്റെ കാറ്റിനെ വിളിക്കുന്ന ശ്വാസം വലി ഇവാന്‍ കേട്ടില്ല.“മകനേ, അടിസ്ഥാനപരമായി ഈ ജീവിതം വയറ് നെറയ്ക്കാനുള്ള നൂറ് മീറ്റര്‍ ഓട്ടമല്ലാതെ മറ്റൊന്നുമല്ലെന്നത് ശരിയാണ്. ജീവിതമെന്നത് ‘വിശപ്പ് ’ എന്ന ചോദ്യത്തെ പൂരിപ്പിക്കാനുള്ള ഉത്തരം തന്നെയാണ്. അത് കാമത്തോട്, അധികാരത്തോട്, സമ്പത്തിനോട്-ഒക്കെയുള്ള വിശപ്പാണ്. അതിനോട് സമരസപ്പെടുകയല്ലാതെ നമുക്ക്‌വേറെമാര്‍ഗ്ഗമില്ല’’എന്ന് പെണ്‍കുട്ടിയുടെ ഉടലില്‍ ചുണ്ടുകള്‍ കൊണ്ട് ചിത്രപ്പണി ചെയ്യുന്നേരം അച്ഛന്‍ പറഞ്ഞത് ഇവാനറിഞ്ഞില്ല. പെണ്‍കുട്ടിയുടെ കുഴിമാടത്തിന് മുകളിലിരുന്ന് ഇവാന്‍ അചഛനെ വിളിച്ച് കൊണ്ടിരുന്നു, കാലങ്ങളോളം, റൊട്ടി പിടിച്ച് മഴകൊണ്ട്, കൂണ്‍ തൊട്ട്. അങ്ങനെ...&lt;br /&gt;&lt;br /&gt;അവലംബം: ഒരു സോവിയറ്റ് യൂണിയന്‍ നാടോടിക്കഥ&lt;br /&gt;(എതിര്‍ദിശ വാര്‍ഷികപ്പതിപ്പ് 2006)&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/516263678942494336-753614787498539944?l=kodzu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kodzu.blogspot.com/feeds/753614787498539944/comments/default' title='Post Comments'/><link rel='replies' type='text/html' href='http://kodzu.blogspot.com/2011/09/blog-post_21.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/516263678942494336/posts/default/753614787498539944'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/516263678942494336/posts/default/753614787498539944'/><link rel='alternate' type='text/html' href='http://kodzu.blogspot.com/2011/09/blog-post_21.html' title='ഒറ്റ'/><author><name>ShajiKumar P V</name><uri>http://www.blogger.com/profile/10101203157960545695</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='27' height='32' src='http://4.bp.blogspot.com/_uC0YQssCtOk/TJdbkkeIaxI/AAAAAAAAATM/FSUCs8FHxNI/S220/1.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/-dq4ovtXRAf4/TnrYLq_JP7I/AAAAAAAAAqE/MoQojRAiqL0/s72-c/fairy-tale_blog_05.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-516263678942494336.post-7438756813483545054</id><published>2011-09-05T22:20:00.000-07:00</published><updated>2011-09-05T22:21:03.484-07:00</updated><category scheme='http://www.blogger.com/atom/ns#' term='Stories'/><category scheme='http://www.blogger.com/atom/ns#' term='vrithi'/><title type='text'>വൃത്തി</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/-L_yqBL65uAE/TmWtlRlv3eI/AAAAAAAAAqA/Zq4LHJMY-VE/s1600/Untitled-3.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="220" src="http://3.bp.blogspot.com/-L_yqBL65uAE/TmWtlRlv3eI/AAAAAAAAAqA/Zq4LHJMY-VE/s320/Untitled-3.jpg" width="320" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;മൂന്നുമണിക്ക് ഒരു ടാറ്റാസുമോയില്‍ വിദേശികളായ ഗവേഷകര്‍ അംഗന്‍വാടിയിലെത്തിയപ്പോള്‍ വെപ്രാളത്തിന്റെ വാതില്‍പ്പടിയില്‍ പിടിച്ച് എന്തുചെയ്യണമെന്നറിയാതെ പുഷ്പടീച്ചര്‍ നട്ടംതിരിഞ്ഞു. കുട്ടികള്‍ക്ക് ഉച്ചക്കഞ്ഞി കൊടുക്കുമ്പോഴാണ്, 'രണ്ടരമണിയാവുമ്പോള്‍ ഇവര്‍ വരുമെന്ന്' അംഗന്‍വാടിക്കടുത്തുളള ഗംഗന്റെ വീട്ടിലേക്ക് ഫോണ്‍വിളിച്ച് വാര്‍ഡ്‌മെമ്പര്‍ പറയുന്നത്. പിന്നെ ഒരു നൂറ് മീറ്റര്‍ ഓട്ടത്തിലെ മത്സരാര്‍ത്ഥിയെപ്പോലെയായി പുഷ്പടീച്ചര്‍. അംഗന്‍വാടിയും പരിസരവും അടിച്ചുവൃത്തിയാക്കി. അകത്ത് മൂലയില്‍ ഒരു മണ്‍ശില്പം പോലെയുണ്ടായിരുന്ന വേട്ടാളിയന്റെ കൂടുപൊളിച്ച് മൂലയെ മട്ടകോണിലേക്ക് തിരിച്ചുകൊണ്ടുവന്നു. ചൂല് തറയിലെ പൊടികളയാന്‍ ശ്രമിക്കുന്തോറും ഒരു വേരുപോലെ ഉമ്മറംവരെ നീണ്ടുനിന്ന പൊട്ടലില്‍നിന്ന് മണ്‍തരികള്‍ പൊന്തിവന്നു. ഒരു വനിതാ വാരികയുടെ സില്‍ക്ക്‌പോലുളള പേജുകള്‍ കീറിയെടുത്ത് പൊട്ടലില്‍ മടക്കിവച്ചു. കുട്ടികളെ വേഷത്തിലും ഭാവത്തിലും ആവുംവിധം നേരെയാക്കി. കുടുക്കുപൊട്ടി കാറ്റില്‍ ദിശയില്ലാതെ പാറിക്കൊണ്ടിരുന്ന ഷര്‍ട്ടുകളും ഫ്രോക്കുകളും മുളളുകുത്തികൊണ്ട് യോജിപ്പിച്ചു. നിവര്‍ന്നു നിന്ന കോളറുകള്‍ മടക്കി. മൂക്കട്ട കളഞ്ഞു. മുഖവും കാലും കഴുകിച്ചു. മുടി ചീകിയൊതുക്കി. കുട്ടികളെ ഉറക്കി, സാരി കുടഞ്ഞുടുത്ത് വാതില്ക്കല്‍ ഉച്ചക്കാറ്റുംകൊണ്ട് അങ്ങനെ നില്‍ക്കുമ്പോഴാണ് ടാറ്റാസുമോയുടെ വരവ്. അപരിചിതര്‍ വരുമ്പോള്‍ സംഭ്രമത്തിന്റെ ഇത്തിള്‍ക്കണ്ണിപടര്‍ച്ചകള്‍ പുഷ്പടീച്ചറുടെ ജീവിതത്തില്‍ സ്ഥിരമായിരുന്നു. ആവുംവിധം എല്ലാം ചെയ്തുവെച്ചിട്ടും 'ഒന്നും ശരിയായില്ല' എന്ന ആധിയില്‍ പുഷ്പടീച്ചര്‍ വാതില്‍പ്പടിയില്‍ ഐസ്‌കട്ടയായി ഉറച്ചു. ടാറ്റാസുമോ അംഗന്‍വാടിയുടെ ചരല്‍മുറ്റത്ത് ബ്രേക്കിടുന്നത് മഴക്കാലത്തെ കടലിന്റെ ഒച്ച പോലം രൗദ്രം ഭീഭല്‍സമായി. ഞെട്ടിയുണര്‍ന്ന് ചില കുട്ടികള്‍ എഴുന്നേറ്റിരുന്ന് കരച്ചിലും വിളിയും തുടങ്ങി. 'പാലം കുലുങ്ങിയാലും ചന്ദ്രന്‍ കുലുങ്ങില്ല' എന്ന പണ്ടത്തെ ചൊല്ല് പഠിച്ച കുട്ടികളെ ആയയായ രുഗ്മിണി എഴുന്നേല്പിച്ചു. കൂലിപ്പണിക്കാരന്‍ രത്‌നാകരന്റെ മകന്‍ പ്രഫുല്ല് മാത്രം എഴുന്നേറ്റില്ല. രുഗ്മിണി മൃദുവായും പിന്നെ കുറച്ച് കനത്തിലും പിന്നെ കുറച്ച് കൂടിയ കനത്തിലും കുലുക്കിവിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും അവന്‍ ഒച്ചിനെപ്പോലെ മൂലയില്‍ ചുരുണ്ടുകൂടി. പ്രഫുല്‍ -നാലുവയസ്സായെങ്കിലും ട്രൗസറ് ഇടാന്‍ ഇപ്പോഴും മടിയാണ്. അംഗന്‍വാടിയിലെത്തിയപാടെ ട്രൗസറ് തൊപ്പിയാക്കി തന്റെ 1947 ആഗസ്റ്റ് 15 ലോകത്തെ കാട്ടുന്നവനാണ്. പുഷ്പടീച്ചര്‍ക്ക് കണ്ണെടുത്താല്‍ കണ്ടുകൂടാത്തവനാണ്. ക്വാറിയില്‍ കല്ല് പൊളിക്കുന്ന അച്ഛന്‍ രത്‌നാകരന്റെ തറ സ്വഭാവമാണ് ഇവനു കിട്ടിയതെന്ന് അവര്‍ പ്രാകാത്ത ദിവസങ്ങള്‍ തുലോംപരിമിതമായിരുന്നു.&lt;br /&gt;&lt;br /&gt;ഇന്ന് ഇതുവരെയായിട്ടും അവന്‍ ട്രൗസര്‍ ഊരിയില്ല. അതിനുമാത്രം ഏത് കാക്കയാണ് മലര്‍ന്ന് പറന്നത്..? മുന്നിലെ ക്ലിപ്പ് പോയതുകൊണ്ട് രണ്ട് തലയും പൊക്കിളിനടുത്തായി കൂട്ടിക്കെട്ടി അവന്‍ അരയില്‍ത്തന്നെ ട്രൗസറിനെ നിര്‍ത്തിയിരുന്നു. പ്രഫുല്ല് ഉണരാത്തതില്‍ പുഷ്പടീച്ചര്‍ ചെറുതായി സന്തോഷിച്ചു- ശല്യത്തിന്റെ 80 ശതമാനം കുറഞ്ഞുകിട്ടി.&lt;br /&gt;&lt;br /&gt;വിദേശികള്‍ തര്‍ജ്ജുമക്കാരന്റെ സഹായസഹകരണത്തോടെ അംഗന്‍വാടിയുടെ ചരിത്രം/ഭൂമിശാസ്ത്രം/കുട്ടികള്‍ ആദിയായവയെക്കുറിച്ച് പുഷ്പടീച്ചറോട് ചോദിച്ചു. എല്ലാത്തിനും തനിക്കാവുംവിധം രജിസ്റ്ററുകള്‍, രുഗ്മിണി, കേട്ടറിവ് തുടങ്ങിയ സഹായത്തില്‍ പുഷ്പടീച്ചര്‍ വിശദീകരിച്ചു. കുട്ടികള്‍ പുഷ്പടീച്ചര്‍ പറഞ്ഞതനുസരിച്ച് അതിഥികള്‍ക്ക് മുന്നില്‍ ചിരി ഒട്ടും കുറക്കാതെ പരിപാടികള്‍ അവതരിപ്പിച്ചുതുടങ്ങി. വരിക്കച്ചക്ക പോലെ തടിച്ചുരുണ്ട റോസിലിസിസിലി എന്ന ഇംഗ്ലണ്ടുകാരി നിലത്തിരുന്ന് തന്റെ വീഡിയോക്യാമറ ഒന്നാനാം കൊച്ചുതുമ്പി എന്റെ കൂടെ പോന്നാല്‍ കളിക്കാന്‍ കളം തരാം എന്ന് ഒച്ചയിട്ട കുട്ടിക്ക് താഴെനിന്ന് മേലേക്കും തിരിച്ചും വീഡിയോക്യാമറ കൊണ്ട് ആട്ടക്കലാശം ചെയ്തു. ആ നേരം ഉറക്കത്തില്‍ പ്രഫുല്ല് പണിപറ്റിച്ചു. കബഡി കളിക്കുന്ന സ്വപ്നത്തിലായിരുന്നു അവന്‍, വല കെട്ടി വളഞ്ഞുപിടിച്ച നാല് ഘടാഘടാഘടിയന്മാരില്‍ നിന്ന് മോഹന്‍ലാലിനെപ്പോലെ ജമ്പ് ചെയ്ത് ഇതാ നമ്മുടെ സ്വന്തം പ്രഫുല്ല് വെളുത്തവര തൊടാന്‍ പോവുകയാണ്. അവന്റെ ചുണ്ണി അതിന്റെ ആവേശത്തിലായി. ബട്ടണില്ലാത്ത ട്രൗസറിനിടയിലൂടെ മൂത്രം തറയിലേക്ക് ഇറങ്ങിവന്നു. പുഷ്പടീച്ചര്‍ പൊട്ടലില്‍വെച്ച സില്‍ക്ക് പേജുകളിലൂടെ അത് ഒരു ജാഥയുടെ തുടക്കം കുറിച്ചു. ബോഡിബില്‍ഡിംഗിലെ കാല്‍മസിലിന് മുകളിലൂടെ, പ്രണബ് മുഖര്‍ജിയുടെ ബജറ്റ്‌പെട്ടി തൊട്ട്, ഒരു ബൈക്കിന്റെ സ്റ്റിയറിംഗിലൂടെ, ബിപാഷബസു നീട്ടിപ്പിടിച്ച ഫേഷ്യല്‍ക്രീമും കടന്ന് അത് റോസിലിസിസിലിയെ ഉപരോധിച്ചു. ഉപരോധം അക്രമാസക്തമായപ്പോള്‍ കുട്ടികളുടെ ചിരിപൊട്ടി. കുട്ടികളില്‍നിന്ന് ആമയും മുയലും ഇറങ്ങിയോടി. മരപ്പൊത്തില്‍ വച്ച ഹൃദയമെടുക്കാന്‍ കുരങ്ങന്‍ മുതലപ്പുറത്തിരുന്ന് പുഴകടന്നു. വലയില്‍ കെണിഞ്ഞ പ്രാവുകള്‍ വലയും കൊണ്ട് ഒന്നിച്ചുപറന്നു. വേനലിന്റെ മാങ്ങാച്ചെനമണം നിറഞ്ഞകാറ്റ് അംഗന്‍വാടിക്കുളളിലേക്ക് അടിച്ചുവന്നു. ജാലകത്തിനരികില്‍ വെയില്‍ വന്നുനിന്നു. മുറ്റത്തെ വാളിന്‍മരം കാറ്റില്‍ ആംഗ്യപ്പാട്ട് പാടിയത് അപ്പോഴായിരുന്നു.(2008)&lt;br /&gt;&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/516263678942494336-7438756813483545054?l=kodzu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kodzu.blogspot.com/feeds/7438756813483545054/comments/default' title='Post Comments'/><link rel='replies' type='text/html' href='http://kodzu.blogspot.com/2011/09/blog-post.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/516263678942494336/posts/default/7438756813483545054'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/516263678942494336/posts/default/7438756813483545054'/><link rel='alternate' type='text/html' href='http://kodzu.blogspot.com/2011/09/blog-post.html' title='വൃത്തി'/><author><name>ShajiKumar P V</name><uri>http://www.blogger.com/profile/10101203157960545695</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='27' height='32' src='http://4.bp.blogspot.com/_uC0YQssCtOk/TJdbkkeIaxI/AAAAAAAAATM/FSUCs8FHxNI/S220/1.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/-L_yqBL65uAE/TmWtlRlv3eI/AAAAAAAAAqA/Zq4LHJMY-VE/s72-c/Untitled-3.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-516263678942494336.post-6466001700442171222</id><published>2011-08-18T00:26:00.000-07:00</published><updated>2011-11-30T00:31:30.499-08:00</updated><category scheme='http://www.blogger.com/atom/ns#' term='Prof.Ayyappan'/><category scheme='http://www.blogger.com/atom/ns#' term='memories'/><title type='text'>നിരവത്ത് കയ്യാണി</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://1.bp.blogspot.com/-mFatUfAHz3A/Tky-cwPkpnI/AAAAAAAAApQ/HlmQsFLpvCE/s1600/aaa.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="209" src="http://1.bp.blogspot.com/-mFatUfAHz3A/Tky-cwPkpnI/AAAAAAAAApQ/HlmQsFLpvCE/s320/aaa.jpg" width="320" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;ഏറെ ഇഷ്ടപ്പെട്ട എഴുത്തായിരുന്നൂ സി.അയ്യപ്പന്‍ എന്ന അയ്യപ്പേട്ടന്റേത്.&lt;br /&gt;ഒരിക്കല്‍ മാത്രമേ അയ്യപ്പേട്ടനെ കണ്ടിട്ടുള്ളൂ...&lt;br /&gt;കലേഷിന്റെ പുസ്തകപ്രകാശനത്തിന്.&lt;br /&gt;കൈ പിടിച്ചു,വര്‍ത്തമാനം പറഞ്ഞു. കഥകളിലെ കലാപകാരി സൗമ്യതയോടെ ചിരിച്ചുവര്‍ത്തമാനം പറഞ്ഞു.&lt;br /&gt;ഏറെക്കാലത്തിന് ശേഷം ഭാഷാപോഷിണിയില്‍ അയ്യപ്പേട്ടന്‍ എഴുതിയ നിരവത്ത് കയ്യാണി എന്ന ഒറ്റക്കഥ, വരാല് പോലെ പിടപ്പിക്കുന്നത് പറഞ്ഞപ്പോള്‍ ചിരി കുറച്ച് കൂടി ഉച്ചത്തിലായി.&lt;br /&gt;അയ്യപ്പേട്ടന്‍ ഒറ്റയ്ക്കായിരുന്നൂ...&lt;br /&gt;പട്ടത്തുവിളയെപ്പോലെ വി.പി.ശിവകുമാറിനെപ്പോലെ കഥയുടെ ഒറ്റവരമ്പിലൂടെയായിരുന്നൂ നടത്തം.&lt;br /&gt;കൂടെ ആരെങ്കിലും ഉണ്ടോ എന്ന് നോക്കിനിന്നില്ല,&lt;br /&gt;ആരെങ്കിലും കാണുന്നുണ്ടോ എന്ന് ആകുലപ്പെട്ടില്ല..&lt;br /&gt;ഒറ്റയ്ക്ക് തന്നെ നടന്നുപോയി, ഒറ്റവഴി വെട്ടി.&lt;br /&gt;അയ്യപ്പേട്ടന് സ്‌നേഹം..&lt;br /&gt;ഒത്തുതീര്‍പ്പുകളില്ലാതെ നടക്കാനുള്ള അയ്യപ്പേട്ടന്റെ ധൈര്യം&lt;br /&gt;എപ്പോഴെങ്കിലം സ്വയംപാഠമാക്കിയെടുക്കാനായിരുന്നുവെങ്കില്‍ ...!!!&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/516263678942494336-6466001700442171222?l=kodzu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kodzu.blogspot.com/feeds/6466001700442171222/comments/default' title='Post Comments'/><link rel='replies' type='text/html' href='http://kodzu.blogspot.com/2011/08/blog-post.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/516263678942494336/posts/default/6466001700442171222'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/516263678942494336/posts/default/6466001700442171222'/><link rel='alternate' type='text/html' href='http://kodzu.blogspot.com/2011/08/blog-post.html' title='നിരവത്ത് കയ്യാണി'/><author><name>ShajiKumar P V</name><uri>http://www.blogger.com/profile/10101203157960545695</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='27' height='32' src='http://4.bp.blogspot.com/_uC0YQssCtOk/TJdbkkeIaxI/AAAAAAAAATM/FSUCs8FHxNI/S220/1.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/-mFatUfAHz3A/Tky-cwPkpnI/AAAAAAAAApQ/HlmQsFLpvCE/s72-c/aaa.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-516263678942494336.post-566013642248679807</id><published>2011-07-22T04:39:00.000-07:00</published><updated>2011-07-22T04:44:45.666-07:00</updated><category scheme='http://www.blogger.com/atom/ns#' term='Ramaniyamma'/><category scheme='http://www.blogger.com/atom/ns#' term='memories'/><title type='text'>എണര്</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/-rP0KfabLHJc/TilfP6ma5XI/AAAAAAAAAmw/nP8Gk2ZMbLQ/s1600/70801664_3-21-Cent-land-with-Well-Immediate-sale-Udupi.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;br /&gt;&lt;img border="0" height="240" src="http://3.bp.blogspot.com/-rP0KfabLHJc/TilfP6ma5XI/AAAAAAAAAmw/nP8Gk2ZMbLQ/s320/70801664_3-21-Cent-land-with-Well-Immediate-sale-Udupi.jpg" width="320" /&gt;&lt;/a&gt;&lt;/div&gt;കഥ പറയുന്നവരും കഥയെഴുതുന്നവരും ജീവിതത്തില്‍ നിന്ന് ശപിക്കപ്പെട്ടവരാണ് എന്ന വലിയ സത്യം എന്റെ മനസ്സില്‍ ആദ്യമായി &amp;nbsp;വേര് പടര്‍ത്തുന്നത് രമണിയമ്മയാണ്. കഥ പറഞ്ഞതിന്റെ പേരില്‍ മനുഷ്യനായി ജനിക്കേണ്ടി വന്ന ശിവസന്നിധിയിലെ ഭൂതം പുഷ്പദന്തനും (കഥാസരിത് സാഗരം) കഥ കാണാനായി തല കുത്തനെ തൂങ്ങിക്കിടന്ന വേതാളവും മനുഷ്യനെന്ന മഹാരഹസ്യം കണ്ടുപിടിക്കുന്നതിനായി ജീവിതത്തെ അനുഭവങ്ങളുടെ കാട്ടുതീയിലേക്ക് വലിച്ചെറിഞ്ഞ ദസ്തവയോസ്‌കിയും പിന്നീടാണ് എന്റെ പാഠങ്ങളിലേക്ക് കടന്നുവന്നത്. അതിനൊക്കെ മുന്നേ രമണിയമ്മ ആ വലിയ ഉത്തരം പഠിപ്പിച്ച് ഓര്‍മ്മയിലേക്ക് നിശബ്ദയായി.&lt;br /&gt;&lt;br /&gt;രമണിയമ്മ ഓര്‍മ്മയില്‍ തെളിയുന്നത് ഒരു വലിയ കരച്ചിലായാണ്. മണ്‍കട്ടകള്‍ കൊണ്ട് പണികഴിപ്പിച്ച ചാണകം മെഴുകിയ ചെറിയവീട്ടില്‍ നിന്ന് രമണിയമ്മയുടെ പ്രാകൃതമായ കരച്ചില്‍ എന്റെ ഉറക്കത്തെ പൊട്ടിച്ചെടുത്തു. കരച്ചിലായിരുന്നില്ല, നെടുവീര്‍പ്പുകള്‍ കത്തിനിന്ന ഭീതിപ്പെടുത്തുന്ന വലിയ മൂളലായിരുന്നു. നന്നേ ചെറുതായിരുന്നൂ അന്ന് ഞാന്‍. കളത്തിന്‍ തുമ്പില്‍ തല വെച്ച് ഉറങ്ങിയ പൂച്ചകള്‍ എന്നെ പരിഗണിക്കുമായിരുന്നില്ല. എരുതുകളെ ഇറക്കി കണ്ടം ഉഴവും നേരം നാരായണേട്ടന്റെ ഈണമിട്ടുള്ള മൂളല്‍ എന്നിലേക്കെത്തിയിരുന്നു. ഞാറ് നടും നേരും അമ്മായിയമ്മയുടെ നീണ്ട ഉച്ചയിലുള്ള നാട്ടിപ്പാട്ട് കരച്ചിലിനെ നിശബ്ദമാക്കിയിരുന്നു.&lt;br /&gt;&lt;br /&gt;ഇരുട്ട് മൂടുമ്പോള്‍ നിശബ്ദത ഒരു വലിയ വലയാകുമ്പോള്‍ രമണിയമ്മ കരഞ്ഞുതുടങ്ങും. ഭീതിയുടെ രാക്കൂളികള്‍ എന്നെ വന്ന് മാന്തും. കരച്ചില്‍ വരാതെ എനിക്ക് ശ്വാസം മുട്ടും.&lt;br /&gt;&lt;br /&gt;വാക്കുകള്‍ ഒപ്പിച്ച് ഞാന്‍ നടന്നുതുടങ്ങുമ്പോള്‍ രമണിയമ്മയുടെ കരച്ചിലിന് കുറവ് വന്നെങ്കിലും തീര്‍ത്തും ശമിച്ചിരുന്നില്ല. മഴക്കാലമാകുമ്പോള്‍ തീവ്രത ഏറും. മഴക്കാലം നാട്ടിന്‍പുറങ്ങളില്‍ വിഷാദത്തിന്റെ കാലമാണ്. കണ്ണിച്ചിറപ്പുഴയിലും വയലുകളിലും വെള്ളം കയറിമറിയും പോലെ ഓര്‍മ്മകളുടെ മലവെള്ളം വീടുകളിലേക്ക് അടിച്ചുകയറും. ചിമ്മിനിവിളക്കിന് കീഴിലിരുന്ന് പുറത്ത് പെയ്യുന്ന മഴയിലേക്ക് നിശബ്ദയായി കാല്‍ നീട്ടി താടിക്ക് കൈയ്യും കൊടുത്തിരിക്കുന്ന രമണിയമ്മ ഇളകുന്നുണ്ട് ഇന്നും മനസ്സില്‍. കഴിഞ്ഞുപോയ കെട്ട കാലത്തെ സഹിക്കാനാവാതെ ഹൊ,ചാവിന്റെ മഴ...ഇതൊന്ന് തീരുന്നില്ലല്ലോ എന്ന് ദേഷ്യപ്പെടുമായിരുന്നൂ രമണിയമ്മ.&lt;br /&gt;&lt;br /&gt;ഞാന്‍ കണ്ടുതുടങ്ങുമ്പോള്‍ കുണ്ടാച്ചി1യും ലുങ്കിയും ഉടുത്ത് നടക്കുന്ന അറുപത്തിയഞ്ചിനപ്പുറത്താണ് രമണിയമ്മ. ചെറിയ മീശയും ചുരുണ്ട നരച്ച മുടിയും വട്ടമുഖവും എപ്പോഴും മുറുക്കാന്‍ തിന്ന് ചുവന്ന ചുണ്ടുകളും രമണിയമ്മയില്‍ സൗന്ദര്യത്തിന്റെ പുതപ്പിട്ടിരുന്നു, കാലവും ദുരിതവും വേനലും മഴയും തണുപ്പും അവരെ തളര്‍ത്തിയില്ല. രമണിയമ്മയുടെ നിലവിളിയുടെ ഉത്തരം ഏറെ കഴിഞ്ഞാണ് ഞാനറിയുന്നത്. അടുക്കത്തിലെ ഉമ്പിച്ചിയേട്ടിയുടെ വീട്ടില്‍ നിന്ന് മതിയാവോളം റാക്ക് കുടിച്ചുവന്ന് ചുരുണ്ട് കിടന്ന് കരയുന്ന രമണിയമ്മ മരിച്ച് പോയ അവരുടെ ഒരേയൊരു മകള്‍ രാധയെക്കുറിച്ച് പറഞ്ഞു. മുഴക്കോത്ത് കല്ല്യാണം കഴിച്ച് കൊണ്ട് പോയതായിരുന്നൂ അവരെ. കല്ല്യാണം കഴിഞ്ഞ് മാസം കഴിയും മുമ്പേ മുഴക്കോത്തെ വീട്ടില്‍ വെച്ച് അവര്‍ മരണപ്പെട്ടു. ആത്മഹത്യ ചെയ്തതാണെന്ന് വീട്ടുകാര്‍. കൊന്നതാണെന്ന് പറയപ്പെട്ടിരുന്നു. പഴയ കാലം,പണം -അന്വേഷണത്തിന്റെ വാ മൂടപ്പെട്ടു. ഒരു പ്രളയമായി രമണിയമ്മയ്ക്ക് മകളുടെ മരണം. മനസ്സിന്റെ ഭൂകമ്പമടക്കാന്‍ അവര്‍ വലിയ ഒച്ചയില്‍ നിലവിളിച്ച് തുടങ്ങിയത് അങ്ങനെയാണ്. പല തവണ അവര്‍ മരണത്തിലേക്ക് പാഞ്ഞടുത്തു. കറുത്ത വസ്ത്രങ്ങള്‍ ധരിച്ചു. ഇരുട്ടില്‍ എങ്ങോട്ടെന്നില്ലാതെ നടന്നുപോയി. ദൈവങ്ങളിലേക്ക് നേര്‍ച്ച പാകി. വര്‍ഷങ്ങളോളം ഒന്നും അവരിലെ ശൂന്യതയെ പൂരിപ്പിച്ചില്ല. മൂടിക്കിടക്കുന്ന ആകാശം പോലെ എല്ലാ നേരവും അവര്‍ ദു:ഖത്തിന്റെ കറുപ്പ് പിടിച്ചുനിന്നു.&lt;br /&gt;&lt;br /&gt;വല്ല്യമ്മയുടെ അനിയത്തിയാണ് രമണിയമ്മ. ഞങ്ങളുടെ വീടിന് തൊട്ടടുത്താണ് അവര്‍ താമസിച്ചിരുന്നത്. അവര്‍ എന്ന് പറഞ്ഞാല്‍ രമണിയമ്മയും ഉമ്പിച്ചി എന്ന കറുത്ത പശുവും.(ഉമ്പിച്ചിയും രമണിയമ്മയും എന്നും പറയാം.) ഉമ്പിച്ചിയ്ക്കടുത്തുള്ള നേരങ്ങളില്‍ വലിയ ഒച്ചയില്‍ രമണിയമ്മ അതിനോട് സംസാരിക്കും. വഴിയേ പോകുന്നവര്‍ രമണിയമ്മയുടെ സംസാരം കേട്ട് തങ്ങളോടാണോ സംസാരിക്കുന്നതെന്ന വിചാരത്തില്‍ തെല്ലിട നില്ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. കുളിക്കുമ്പോള്‍, ഉണ്ണി2 പറിച്ചെടുക്കുമ്പോള്‍, വെള്ളം കൊടുക്കുമ്പോള്‍, കറക്കുമ്പോള്‍, കരക്ക3യില്‍ കെട്ടി പുല്ലിട്ട് കൊടുക്കുമ്പോള്‍ മനുഷ്യനോടെന്ന പോലെ രമണിയമ്മ സംസാരിക്കും. രമണിയമ്മയുടെ വര്‍ത്തമാനത്തിന് കണ്ണുകള്‍ താഴ്ത്തി ഉമ്പിച്ചി ചെവി കൂര്‍പ്പിക്കും. എല്ലാ ജീവികളെയും മനുഷ്യരെപ്പോലെ സ്‌നേഹിക്കണമെന്നുള്ള വിചാരമുണ്ടാകുന്നത് അങ്ങനെയാണ്.&lt;br /&gt;&lt;br /&gt;രമണിയമ്മയുടെ ദിവസങ്ങളുടെ ഘടികാരമായിരുന്നൂ ഉമ്പിച്ചി. ആരെയും കൂസാത്ത, അടുക്കാന്‍ വരുന്നവരെയെല്ലാം കുത്തിയോടിക്കുന്ന ഉമ്പിച്ചി രമണിയമ്മയുടെ സ്‌നേഹത്തിന്റെ കുറ്റിയില്‍ അനുസരണയോടെ നിന്നു. വെളിച്ചം ഞങ്ങളുടെ കണ്ണിച്ചിറയെ ചുറ്റിവളയും മുമ്പേ മൂര്‍ന്ന് കഴിഞ്ഞ വയലിലോ കുടുക്കുവളപ്പിലോ നെഞ്ചാംകണ്ടത്തിലോ മീത്തലെ കുന്നിലോ സുകുമാരന്‍ മാഷിന്റെ തെങ്ങിന്‍തോട്ടത്തിലോ രമണിയമ്മ ഉമ്പിച്ചിയെ കുളിപ്പിച്ച് കൊണ്ട് പോയി കെട്ടിയിട്ടുണ്ടാവും.&lt;br /&gt;&lt;br /&gt;ഉമ്പിച്ചിക്ക് പുല്ല് ഇട്ട് കൊടുക്കുന്നതിന് മുമ്പ് അടുക്കത്തില്‍ ഉമ്പിച്ചിയേട്ടിയുടെ അടുത്ത് പോകുന്ന ഒരു പതിവുണ്ട് രമണിയമ്മയക്ക്. അവിടുന്ന് ഒന്നരഗ്ലാസ്സ് റാക്കടിച്ച് മടങ്ങിവന്ന് പുല്ലിട്ട് കൊടുത്ത് വീട്ടിലേക്ക് വരും. ഉറക്കം വരുന്നത് വരെ വീട്ടിലിരിക്കും. ഇതിനിടയില്‍ വല്ല്യമ്മയും രമണിയമ്മയും രഹസ്യസംഭാഷണത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടാവും. അമ്മ കാണാതെ വല്ല്യമ്മ താഴത്തെ വീട്ടിലേക്ക് ഇറങ്ങും. (രമണിയമ്മ ഉമ്പിച്ചിയേട്ടിയുടെയടുത്ത് നിന്ന് വല്ല്യമ്മയ്ക്ക് വേണ്ടി ദശമൂലാരിഷ്ടത്തിന്റെ കുപ്പിയില്‍ ഒരു ഗ്ലാസ് കൊണ്ടുവന്നിട്ടുണ്ടാവും. അമ്മ കണ്ടാല്‍ പ്രശ്‌നമാണ്. അതുകൊണ്ട് വിറകെടുക്കാനെന്ന ഭാവത്തില്‍ വല്ല്യമ്മ തപ്പിത്തപ്പി താഴേക്ക് നടക്കും. അവിടുത്തെ അടുപ്പിന്‍തിണ്ണയില്‍ ഉപ്പുചട്ടിക്കുള്ളില്‍ ദശമൂലാരിഷ്ടം വെച്ചിട്ടുണ്ടാകും.) വീട്ടില്‍ രാത്രിയില്‍ വരുന്നവരോട് വര്‍ത്തമാനം പറഞ്ഞിരിക്കും. ഒമ്പത് മണിയോടെ താഴേക്കിറങ്ങുമ്പോള്‍ മൂത്ത ഏട്ടനും കൂടെപ്പോവും. ഒറ്റയ്ക്കായതില്‍ പിന്നെ മൂത്ത ഏട്ടനായിരുന്നൂ രമണിയമ്മയ്ക്ക് കൂട്ട്. പോവണമെന്ന് കടിച്ചാല്‍ പൊട്ടാത്ത ആഗ്രഹമുണ്ടായിരുന്നൂ എനിക്കന്ന്. രണ്ട് കാരണങ്ങള്‍ ഉണ്ടതിന്- രമണിയമ്മ ഉണ്ടാക്കുന്ന കറികളുടെ രുചി. കത്തുന്ന സ്വാദായിരുന്നു. പരിമിതസാമഗ്രികള്‍ കൊണ്ട് കറികളുടെ ഉല്‍സവം തീര്‍ത്തിരുന്നൂ രമണിയമ്മ. ചിരട്ടയില്‍ അവസാനം പറ്റിനില്ക്കുന്ന തേങ്ങ കൊണ്ട് രമണിയമ്മ മഴക്കാലത്ത് ഉണ്ടാക്കുന്ന ചമ്മന്തി നാവിലുണ്ട് ഇപ്പോഴും. മത്തിയുടെ തലകളും എണരും പച്ചയരിച്ചോരും മഞ്ഞളും മിക്‌സ് ചെയ്ത് രമണിയമ്മ ഉണ്ടാക്കുന്ന എണര് ഉരുക്കിയത്- ഓര്‍ക്കുമ്പോള്‍ വയറ് കത്തും. കൊരട്ട മുളച്ചത് (കശുവണ്ടി) കൊണ്ടുണ്ടാക്കുന്ന വറവ് കഴിഞ്ഞ് പോയ മഴ പോലെ മനസ്സില്‍. ഭാഗ്യം ഇത് മാത്രമായിരുന്നില്ല, കഥകള്‍ പറയും രമണിയമ്മ. ആരും കേള്‍ക്കാത്ത ഒരു അമര്‍ചിത്രകഥയിലും വായിക്കാത്ത കഥകള്‍ അക്ഷരത്തിന്റെ ഏഴഴയലത്ത് പോവാത്ത രമണിയമ്മയുടെ കൈയ്യില്‍ സ്‌റ്റോക്കുണ്ടായിരുന്നു. പാട്ട് പോല രമണിയമ്മ കഥ പറയും. ഏട്ടന് കിട്ടുന്ന ഈ രണ്ട് ഭാഗ്യങ്ങള്‍ എന്നെ സങ്കടപ്പെടുത്തിയിരുന്നു.&lt;br /&gt;&lt;br /&gt;&amp;nbsp;എന്നെ തേടിയും ചില നേരങ്ങളില്‍ രമണിയമ്മയുടെ കഥകള്‍ നിറഞ്ഞ രാത്രികള്‍ വന്നു. അച്ഛന് അസുഖം വന്ന് ഓപ്പറേഷനായി ഇടയ്ക്കിടെ മംഗലാപുരത്ത് അഡ്മിറ്റ് ചെയ്യും. ഏട്ടനാവും കൂട്ടിരിക്കാന്‍ പോവുക. ആ രാത്രികളില്‍ ഞാന്‍ രമണിയമ്മയോടൊപ്പമാവും. &amp;nbsp;ഇരുട്ട് ബുദ്ധിമുട്ടാക്കുമ്പോള്‍ രമണിയമ്മ എന്നെ വിളിക്കും. എവരിഡെ ടോര്‍ച്ച് തെളിച്ച് എനിക്ക് വഴി തരും. ഭക്ഷണം കഴിച്ച് ഒരു ബീഡി കത്തിച്ച് അടുക്കളയിലിരുന്ന് വലിച്ച് വരുമ്പോഴേക്കും ഞാന്‍ കിടക്കും. ഏറെ നേരത്തേ തന്നെ രമണിയമ്മ കാരിച്ചിയമ്മ ഉണ്ടാക്കിയ മുണ്ടപ്പായ വിരിച്ചിട്ടുണ്ടാവും. ജനലിരികലല്ലാതെ ഞാന്‍ കിടക്കും. ബീഡി വലിച്ച് തീര്‍ത്ത് അവര്‍ വരും.&lt;br /&gt;&lt;br /&gt;ഉറങ്ങിയോടാ...-സങ്കടം പുരണ്ട വാക്കുകളില്‍ അവര്‍ എന്നെ വിളിക്കും.&lt;br /&gt;ഇല്ല..ഞാന്‍ തല ഉയര്‍ത്തും.&lt;br /&gt;ഒരു കഥ,പറഞ്ഞ് താ രമണിയമ്മേ, എനിക്ക് ഉറക്കം വരുന്നില്ല.... ഞാന്‍ പായയില്‍ നഖം മുറുക്കും.&lt;br /&gt;എന്ത് കഥയാടാ.. എല്ലാ പറഞ്ഞ് കയിഞ്ഞില്ലേ... ഒരു മൗനം രമണിയമ്മയില്‍.&lt;br /&gt;എന്തേലും മതി..എനിക്ക് ഉറക്കം ബരുന്നില്ല...&lt;br /&gt;അടുത്ത് വെച്ച ചിരട്ടയില്‍ വായിലെ മുറുക്കാന്‍ തുപ്പി,രമണിയമ്മ വീണ്ടും നിശബ്ദയാകും. എനിക്ക് മനസ്സിലായി, രമണിയമ്മ കഥകളുടെ വലിയ കുഴിയില്‍ നിന്ന് ഇപ്പോള്‍ ഒരെണ്ണം കുഴിച്ചെടുക്കും...&lt;br /&gt;&lt;br /&gt;ഒന്ന് കൂടി കാര്‍ക്കിച്ച് അവര്‍ കഥ പറയാന്‍ തുടങ്ങും. രമണിയമ്മയിലേക്ക് ചെരിഞ്ഞ് കിടന്ന് ഞാന്‍ ചെവിപിടിക്കും. കൂറകള്‍ പ്രതിഷധപ്രകടനം നടത്തുന്നത് നിര്‍ത്തും. മിന്നാമിനുങ്ങുകള്‍ കഥയിലെ കഥാപാത്രങ്ങളെ പ്പോലെ മുറിയിലൂടെ ചുറ്റിക്കറങ്ങും. കടവാതിലുകള്‍4 വാതിലില്ലാത്ത ജനലിലൂടെ അകത്തുകടന്ന് ഞങ്ങളെ ഒന്ന് നോക്കി വേരാപ്പഴം തേടിയിറങ്ങും. ഉമ്പിച്ചി അയവിറക്കില്‍ നിര്‍ത്തി, വാലാട്ടല്‍ നിര്‍ത്തി തല ചെരിച്ച് കിടക്കും. വയലില്‍ നിന്നുള്ള രാത്രിയുടെ കരച്ചിലുകള്‍ നിലയ്ക്കും. ഇളംങ്കാറ്റ് കഥ കേള്‍ക്കാന്‍ വരും. &amp;nbsp;തൊണ്ടനും തൊണ്ടിക്കും ഒരു മഴക്കാലത്ത് വയറ് കാഞ്ഞു. തൊണ്ടനും തൊണ്ടിയും ദോശ ചുടാന്‍ വിറക് തേടി കാട്ടില്‍ പോകും. കാട്ടില്‍ പുലിയെ കാണും. വിറക് തന്നാല്‍ ദോശ തരാമെന്ന് പുലിയോട് പറയും. വിറക് വാങ്ങി ദോശ ചുടും. വിശപ്പും ആര്‍ത്തിയും. തൊണ്ടനും തൊണ്ടിയും ദോശ മല്‍സരിച്ച് തിന്ന് തീര്‍ക്കുമ്പോള്‍ ഞാനും രമണിയമ്മയും ഒന്നിച്ച് പറഞ്ഞു,തിന്നരുത് തൊണ്ടാ,തിന്നരുത് തൊണ്ടീ...പുലി വരും.. ദോശ തീരുന്നു. പുലിയെ പേടിച്ച് മുളകള്‍ക്കിടയില്‍ ഒളിക്കുന്ന തൊണ്ടന്‍. ഉമിയിലൊളിക്കുന്ന തൊണ്ടി. വയറൊഴിച്ചിട്ട് പുലി വരുന്നു. തൊണ്ടാ,തൊണ്ടീ ദോശയോട്ത്തൂ..? ദോശയും തൊണ്ടനേയും തൊണ്ടിയേയും കാണാതെ ദേഷ്യപ്പെട്ട് പുലിയലറുന്നു. പേടിച്ച് വളിയിടുന്ന തൊണ്ടന്‍... വളിയുടെ ശക്തിയില്‍ മുള പാറിപ്പോകുന്നു. പേടിച്ച് പുയ്യി5യിടുന്ന തൊണ്ടി. പുയ്യിയുടെ ശക്തിയില്‍ ഉമി പാറിപ്പോകുന്നു. പുലി രണ്ട് പോരേയും കടിച്ചുതിന്നുന്നു. അമര്‍ത്തിവെക്കാന്‍ കഴിയാത്ത വളി പോലെ എന്റെ ചിരി.&lt;br /&gt;എനിക്ക് ഉറക്കം വരണില്ല രമണിയമ്മേ..അടുത്ത കഥ പറ...&lt;br /&gt;&lt;br /&gt;ഹൊ ഈ ചെക്കനെക്കൊണ്ട് തോറ്റൂപ്പാ...സ്‌നേഹപൂര്‍വ്വം ദേഷ്യപ്പെട്ട് കഥയില്‍ മുങ്ങുന്ന രമണിയമ്മ. തല മാത്രം പുറത്ത് കാട്ടി പുതപ്പില്‍ കൂടി ആമയാകുന്ന ഞാന്‍.&lt;br /&gt;&lt;br /&gt;പണ്ടുപണ്ട് കടപ്പുറത്ത് ഒരു മുക്കുവന്‍ താമസിച്ചിരുന്നു. മുക്കുവനായിട്ടും മീന്‍ പിടിക്കാനൊന്നും അയാള്‍ക്ക് അറിയില്ലായിരുന്നു. ആളുകള്‍ അയാളെ എന്നും പരിഹസിക്കും.&lt;br /&gt;മുക്കുവന് ആകെ വിഷമമായി. എങ്ങനെയെങ്കിലും മീനെ പിടിക്കണമെന്ന വാശിയില്‍ മുക്കുവന്‍ കാട്ടിലുള്ള ഒരു മാന്ത്രികന്റെ അടുത്തുപോയി. ചില മന്ത്രങ്ങളൊക്കെ പഠിച്ച് അയാള്‍ നാട്ടിലേക്ക് തിരിച്ചുവന്നു.&lt;br /&gt;&lt;br /&gt;ആരുമില്ലാത്ത ഒരു സമയത്ത് മുക്കുവന്‍ കടല്‍ക്കരയില്‍ വന്നു. മന്ത്രത്താല്‍ സ്വന്തം തല ശരീരത്ത് നിന്നു വേര്‍പെടുത്തി. ആരും കാണാത്ത ഒരിടത്ത് ഒളിപ്പിച്ച് വെച്ച് അയാള്‍ കടലിലേക്ക് ഒറ്റച്ചാട്ടം!&lt;br /&gt;&lt;br /&gt;തലയില്ലാതെ നീന്തിവരുന്ന മനുഷ്യനെക്കണ്ട് മീനുകള്‍ക്ക് ആകെ അത്ഭുതമായി. അങ്ങനെയൊന്ന് അവര്‍ മുമ്പ് കണ്ടിട്ടില്ലല്ലോ.. മീനെല്ലാം അയാളെ പൊതിഞ്ഞു. കുഞ്ഞുമീനൊക്കെ അയാളുടെ കഴുത്തിലെ ദ്വാരത്തിലൂടെ ശരീരത്തിലേക്ക് കയറി.&lt;br /&gt;&lt;br /&gt;ഈ തക്കം നോക്കി മുക്കുവന്‍ വേഗം നീന്തി കരയിലെത്തി. ശരീരത്തിനുള്ളില്‍ കടന്ന മീനുകളെയെല്ലാം പുറത്തേക്കിട്ടിട്ട് തല എടുത്തു പഴയതുപോലെ വച്ചടയ്ക്കുകയും ചെയ്തു. എന്നിട്ട് മീനുകളേയും കൊണ്ട് അയാള്‍ നാട്ടിലെത്തി.&lt;br /&gt;&lt;br /&gt;ഇതു കണ്ട് ആളുകള്‍ അത്ഭുതപ്പെട്ടു. 'സ്വന്തമായി ഒരു വലപോലുമില്ലാത്ത ഇവനെങ്ങനെ ഇത്ര ധാരാളം മീനിനെ പിടിച്ചു!. അവര്‍ കുത്തിച്ചോദിച്ചിട്ടും മുക്കുവന്‍ രഹസ്യം ആരോടും പറഞ്ഞതേയില്ല.&lt;br /&gt;&lt;br /&gt;അങ്ങനെയിരിക്കെ ഒരു ദിവസം മുക്കുവന്‍ മീന്‍ പിടിക്കാന്‍ കടലിലേക്കു പോവുകയായിരുന്നു. അയാള്‍ അറിയാതെ ഒരു കുട്ടി ഈ സമയം പിന്നാലെ കൂടി. കടല്‍ക്കരയിലെത്തിയ മുക്കുവന്‍ &amp;nbsp;പതിവുപോലെ തന്റെ തല എടുത്തു മാറ്റിയശേഷം കടലിലേക്കു തുള്ളി. കുട്ടി അന്തംവിട്ടുപോയി. അവന്‍ മുക്കുവന്റെ തലയും എടുത്ത് &amp;nbsp;വേഗം നാട്ടിലേക്കോടി. തലയുടെ കനം കൊണ്ട് അവന് അധികം ഓടാനായില്ല. കൈയിലിരുന്ന തല ഒരു കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞിട്ട് കുട്ടി നാട്ടിലേക്ക് ഓടി.&lt;br /&gt;&lt;br /&gt;ഈ സമയം കരയിലെത്തിയ മുക്കുവന്‍ തന്റെ തല അവിടെയെല്ലാം നോക്കി. കുറേനേരം പരതിയിട്ടും കാണാതായപ്പോള്‍ അയാള്‍ വീണ്ടും കടലിലേക്കു ചാടി. എന്നിട്ട് ഒരു മീനായി മാറി.&lt;br /&gt;അപ്പോഴേക്കും ഗ്രാമവാസികളുമായി കുട്ടി അവിടെയെത്തി. എന്നാലോ, അതിനിടെ മുക്കുവന്റെ തല ആ കുറ്റിക്കാട്ടില്‍ കിടന്ന് മുളച്ച്, ഒറ്റത്തടിയുള്ള ഒരു മരമായി മാറിയിരുന്നു. അതിന്റെ മുകളിലുണ്ടായ കായ്കള്‍ക്കെല്ലാം മനുഷ്യന്റെ മുഖം പോലെ കണ്ണും വായുമുണ്ടായി! മുക്കുവന്റെ തല വളര്‍ന്നുണ്ടായ ആ മരമാണ് തെങ്ങ്.- ചിമ്മിണി വെളിച്ചം അടുക്കളയിലെ കാറ്റില്‍ ഇളകി. പുറത്ത് മഴയുടെ ഇരമ്പല്‍. &lt;br /&gt;&lt;br /&gt;കഥകള്‍ നിറയെ ഉണ്ടായിരുന്നു രമണിയമ്മയില്‍. എവിടുന്നെല്ലിതാ നിറഞ്ഞ് തുളുമ്പിയിരുന്നു കഥകള്‍. കഥയുടെ വീടായി രമണിയമ്മയുടെ വീട് മാറ്റപ്പെട്ടിരുന്നൂ രാത്രികളില്‍. വീട് രമണിയമ്മ കഥ പറയുന്നത് കേള്‍ക്കും. കഥകള്‍ കേട്ട് കഥകള്‍ കേട്ട് കഥകളില്‍ ഉറങ്ങിയ ഒരു ചെക്കന്‍. കഥകള്‍ക്ക് മനുഷ്യരെ ഉറക്കാനും ഉണര്‍ത്താനും കഴിയുമെന്ന്, കരയുന്നവാനാണ് ഏറ്റവും ഒച്ചത്തില്‍ ചിരിക്കാനാവുന്നതെന്ന്,ചിരിപ്പിക്കാനാവുന്നതെന്ന് ആ ചെക്കനെ പഠിപ്പിച്ചത് അക്ഷരങ്ങളെ തൊട്ടിട്ടില്ലാത്ത ഉമ്പിച്ചിയുടെ പാവം രമണിയമ്മയായിരുന്നു. കഥകള്‍ കൊണ്ട് മനുഷ്യരെ സ്‌നേഹിക്കാനാവുമെന്ന് ആദ്യമായി പറഞ്ഞുതന്നത് രമണിയമ്മയായിരുന്നൂ. രമണിയമ്മ പറഞ്ഞ മിക്ക കഥകളും രമണിയമ്മയുടേത് മാത്രമായിരുന്നൂ. എവിടുന്നാണ് ഇങ്ങനെ കഥകള്‍ എന്ന് എനിക്ക് ഒരെത്തുംപിടിയും കിട്ടിയില്ല, ഇപ്പോഴും. അവര്‍ പറഞ്ഞ പോലെയുള്ള ഒരു കഥയെങ്കിലും എഴുതി മരിച്ചാല്‍ മതി എന്നത് ഒടുങ്ങാത്ത ആഗ്രഹമാണ്.&lt;br /&gt;&lt;br /&gt;ദിവസങ്ങള്‍ കണ്ണടച്ചുതുറക്കുമ്പോഴേക്കും മാറിമറിയുന്നു.&lt;br /&gt;ആരുടെയൊക്കെയോ കണ്ണില്‍ പൊടിയിടാന്‍ ആന്റണി സര്‍ക്കാര്‍ 1996 ഏപ്രില്‍1-ന് ചാരായനിരോധനം കൊണ്ടുവന്നു.ചാരായനിരോധനം വല്ലാതെ ബാധിച്ചത് ഞങ്ങള്‍ കാലിച്ചാംപൊതിക്കാരെയായിരുന്നു. മറുവഴി തേടാനാവാതെ പലരും കുടി നിര്‍ത്തി. രാത്രിയില്‍ ഉറക്കം കിട്ടാതെ പലര്‍ക്കും (ജോലി കഴിഞ്ഞ് രണ്ടെണ്ണം അടിച്ച് വന്ന് മീനും കൂട്ടി ചോറ് വേയ്ച്ച്6 കിടന്നുറങ്ങുന്നതില്‍ വല്ലാത്ത സുഖമുണ്ടായിരുന്നൂ അവര്‍ക്ക്) നിത്യജീവിതത്തിന്റെ താളം തെറ്റി. രമണിയമ്മയും അങ്ങനെയായി. കുടി നിര്‍ത്തി. ശരീരം വല്ലാതെ തടിച്ചുതുടങ്ങി. ഉമ്പിച്ചിയെ നോക്കാന്‍ കഴിയുന്നില്ലെടാ എന്ന സങ്കടത്തിന്റെ കണ്ണുനിറയല്‍ ആദ്യമായി രമണിയമ്മയില്‍. കിട്ടേട്ടന് ഉമ്പിച്ചിയെ കൊടുത്തു. ഏട്ടനാണ് ഉമ്പിച്ചിയുടെ കയര്‍ അഴിച്ച് കിട്ടേട്ടന് കൊടുത്തത്. രമണിയമ്മ വീട്ടുതിണ്ണയില്‍ എവിടെക്കോ നോക്കിയിരുന്നു. അറിയാത്ത ഒരാള്‍ തന്റെ കയര്‍ പിടിക്കുന്നതിന്റെ ദേഷ്യം ഉമ്പിച്ചിയില്‍ അപ്പോള്‍ ഉണ്ടായില്ല. എല്ലാം മനസ്സിലായിക്കാണണം അതിന്. കിട്ടേട്ടനൊപ്പം അനുസരണയോടെ വയലിറങ്ങുമ്പോള്‍ വളപ്പിലെ കൂമ്പാള കടിച്ചുതിന്നാന്‍ ഒരു വേള അത് നിന്നു. കിട്ടേട്ടന്‍ സമ്മതിച്ചില്ല. അത് തിന്നട്ടെടാ...രമണിയമ്മയുടെ ഒച്ച നേര്‍ത്തു. കൂമ്പാള വായില്‍ കടിച്ചുപിടിച്ച് ഉമ്പിച്ചി വയലിറങ്ങി.&lt;br /&gt;ഞാനെന്ത് ഇരുത്താ ഈ ഇരിക്കുന്നേ. വിളക്ക് കത്തിക്കാനായി - എന്ന് ഇനിയും ചാഞ്ഞിട്ടില്ലാത്ത വൈകുന്നേരത്തിന്റെ വെയില്‍ നോക്കിപ്പറഞ്ഞ്, ഉള്ളിന്റെ ആന്തല്‍ പുറത്ത് കാണിക്കാതിരിക്കാന്‍ വീടിന്റെ ഇരുട്ടിലേക്ക് ഒളിച്ച രമണിയമ്മ എന്റെ കാഴ്ചയിലുണ്ട് ഇപ്പോഴും, വലിയ കരച്ചിലായി.&lt;br /&gt;&lt;br /&gt;ഉമ്പിച്ചിയെ കൊടുത്തതോടെ രമണിയമ്മയ്ക്ക് ഒന്നും ചെയ്യാനില്ലാതെയായി. നാട്ടിന്‍പുറത്തെ ആളുകള്‍ കൈയ്യും കാലും വെറുതെയിട്ടിരിക്കാന്‍ തീരെ ഇഷ്ടപ്പെടില്ല. ഉറങ്ങും വരെ ചെറുതും വലുതുമല്ലാത്ത പല തരം പണികളില്‍ അവര്‍ അവരെ മുക്കും. വെറുതെയിരിക്കുന്ന നേരങ്ങളില്‍ ഓര്‍മ്മ നരിമടയില്‍ നിന്ന് എഴുന്നേറ്റ് വന്ന് വേട്ടയാടുമെന്ന് അവര്‍ക്കറിയാം. വെറുതെയിരിക്കാന്‍ തുടങ്ങിയതോടെ രമണിയമ്മയില്‍ നിന്ന് കഥ മാഞ്ഞുപോയി. വൈകുന്നേരം വരെ തിണ്ണയില്‍ കുത്തിയിരിക്കുകയോ വളപ്പിലൂടെ അലക്ഷ്യമായി നടക്കുകയോ ചെയ്തൂ അവര്‍. കണ്ണുകളില്‍ വിഷാദത്തിന്റെ മേഘങ്ങള്‍ മൂടം കെട്ടി. മൗനത്തിന്റെ ഇരുട്ടിലേക്ക് ഓര്‍മ്മകള്‍ കുത്തിക്കയറി. വയറുവേദനയിലായിരുന്നൂ തുടക്കം. പല ഡോക്ടര്‍മാരുടെയടുത്തേക്കും രമണിയമ്മേെയയും കൂട്ടി ഏട്ടന്‍ പോയി. പല മരുന്നുകളും കഴിച്ചു. സ്‌കാനിംഗുകള്‍ നടത്തി. ഒന്നും ഒരുത്തരം തന്നില്ല. പലതരം പരിശോധനകള്‍ നടത്തി. വയറ് പുകച്ചില്‍ കൂടിക്കൊണ്ടേയിരുന്നു. പഞ്ചായത്ത് സഹായത്താല്‍ പുതുക്കിക്കെട്ടിയ താഴത്തെ വീട്ടില്‍ മരിച്ചവരുടെ ബാധ കൂടിയിട്ടുണ്ടെന്ന് അവര്‍ പേടിച്ചു. താമസം ഞങ്ങളുടെ വീട്ടിലേക്ക് മാറ്റി.&lt;br /&gt;കോളേജ് കാലത്തെ പിടപ്പുകളും പുളച്ചിലും-കഥ പറഞ്ഞുതന്ന രമണിയമ്മയെ ഞാന്‍ മറന്നിരുന്നു. നിറങ്ങള്‍ എന്റെ കണ്ണിന് പിടിച്ചു. തൊറ്റുകള്‍ കൊണ്ട് എന്റെ മനസ്സ് കറുത്തു. രമണിയമ്മയുടെ അസുഖം എന്നെ ബാധിച്ചില്ല. രമണിയമ്മയുടെ സങ്കടം ഞാന്‍ കേട്ടതേയില്ല. കെട്ട കാഴ്ചകളില്‍ മെയ്യും മനസ്സും ഐക്യം പിടിച്ചു.&lt;br /&gt;&lt;br /&gt;2000 മെയ് 31- ഞാന്‍ മുറിയിലിരുന്ന് എന്തോ പരതുകയായിരുന്നു. ഏട്ടന്‍ താഴെ തെങ്ങിന് തടമിടുന്നു. പതിനൊന്ന് മണിയായിട്ടുണ്ടാവും. ഏട്ടന്റെ പരിഭ്രാന്തി കലര്‍ന്ന ശബ്ദം: എടാ, രമണിയമ്മയെ കാണുന്നില്ല... ഉള്ളില്‍ ഒരു പൊട്ടല്‍. ഞാന്‍ പുറത്തേക്കോടി. വളപ്പിലും വയലിലും കുന്നിലും വഴിയിലും കാലുകള്‍ ഒഴുകി. കാറ്റ് ഒഴിഞ്ഞ് നിന്നു. ഇലകള്‍ അനങ്ങിയില്ല. കാണുന്നയിടമല്ലാം ഇരുട്ട് മൂടി. വിറ പൂണ്ടിരുന്നു. എന്തോ ...എന്തോ... എടാ...നിലവിളി വീശിയ ഏട്ടന്റെ വിളി. പ്ലാസ്റ്റിക് കവര്‍ കൊണ്ട് മറച്ച താഴത്തെ വീട്ടിലെ ജനലിലൂടെ ഏട്ടന്‍ തളര്‍ച്ചയോടെ നോക്കുന്നത് ഞാന്‍ കണ്ടു. മഞ്ഞ് പോലെ മണ്ണില്‍ ഉറച്ചുപോയ കാലുകളെ വലിച്ചെടുത്ത് ഞാന്‍ ഓടി. അവിടെ കഴുക്കോലില്‍ ഒരു ചോദ്യവും അവശേഷിപ്പിക്കാതെ രമണിയമ്മ തൂങ്ങിയാടുന്നുണ്ടായിരുന്നു. വാതില്‍ തള്ളിത്തുറന്ന് ഏട്ടന്‍ കയര്‍ അറുത്തു. രമണിയമ്മയെ ഞാന്‍ കൈകളിലെടുത്തു. അവസാനപ്രാണന്റെ ഇളംചൂട് എന്റെ ഉടലില്‍ പടര്‍ന്നു. കണ്ണുകളടഞ്ഞിരുന്നു. കുഞ്ഞായിരുന്നപ്പോള്‍ ശ്വാസം പോയി വെറും മണ്ണില്‍ പിടഞ്ഞപ്പോള്‍ എന്റെ കാലുകള്‍ രണ്ടും പിടിച്ച് വായുവിലേക്ക് കുടഞ്ഞ് പ്രാണനെ തിരിച്ച് വിളിച്ച രമണിയമ്മ എന്റെ കൈകളില്‍ കിടക്കുന്നത് കണ്ട് എനിക്ക് കരച്ചില്‍ വന്നില്ല. എന്റെ ജീവന്‍ രക്ഷിച്ച എനിക്ക് രമണിയമ്മയെ രക്ഷിക്കാനായില്ല.&lt;br /&gt;&lt;br /&gt;സ്‌കൂള്‍ തുറക്കുമ്പോള്‍, മഴ പെയ്യുമ്പോള്‍ രമണിയമ്മ ഇപ്പോഴും വരുന്നു. പാപിയുടെ കുറ്റബോധത്താല്‍ ശിരസ്സ് കുനിക്കുമ്പോള്‍ ഇടംകൈകൊണ്ട് ബീഡി കത്തിച്ച് &amp;nbsp;വലിച്ച് അവര്‍ പറയും:എന്ത് കഥയാടാ...എല്ലാ പറഞ്ഞ് കയിഞ്ഞില്ലേ...&lt;br /&gt;&lt;br /&gt;1.നാട്ടിന്‍പുറവസ്ത്രം&lt;br /&gt;2.ചെള്ള്&lt;br /&gt;3.തൊഴുത്ത്&lt;br /&gt;4.വവ്വാലുകള്‍&lt;br /&gt;5.ഊസ്&lt;br /&gt;6.കഴിച്ച്&lt;br /&gt;&lt;br /&gt;(മാധ്യമം ആഴ്ചപ്പതിപ്പ് ജൂലൈ 17-2011)&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/516263678942494336-566013642248679807?l=kodzu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kodzu.blogspot.com/feeds/566013642248679807/comments/default' title='Post Comments'/><link rel='replies' type='text/html' href='http://kodzu.blogspot.com/2011/07/blog-post_22.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/516263678942494336/posts/default/566013642248679807'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/516263678942494336/posts/default/566013642248679807'/><link rel='alternate' type='text/html' href='http://kodzu.blogspot.com/2011/07/blog-post_22.html' title='എണര്'/><author><name>ShajiKumar P V</name><uri>http://www.blogger.com/profile/10101203157960545695</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='27' height='32' src='http://4.bp.blogspot.com/_uC0YQssCtOk/TJdbkkeIaxI/AAAAAAAAATM/FSUCs8FHxNI/S220/1.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/-rP0KfabLHJc/TilfP6ma5XI/AAAAAAAAAmw/nP8Gk2ZMbLQ/s72-c/70801664_3-21-Cent-land-with-Well-Immediate-sale-Udupi.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-516263678942494336.post-1333185299402302224</id><published>2011-07-14T04:30:00.000-07:00</published><updated>2011-07-14T21:15:31.244-07:00</updated><category scheme='http://www.blogger.com/atom/ns#' term='Easwarante Thuppal'/><category scheme='http://www.blogger.com/atom/ns#' term='Stories'/><title type='text'>ഈശ്വരന്റെ തുപ്പല്‍</title><content type='html'>&lt;br /&gt;&lt;div class="separator" style="clear: both; text-align: left;"&gt;&lt;a href="http://3.bp.blogspot.com/-im5_wyfyoFk/Th7SiC6AvOI/AAAAAAAAAms/Kh1hMDlUnFM/s1600/Untitled-13.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="250" src="http://3.bp.blogspot.com/-im5_wyfyoFk/Th7SiC6AvOI/AAAAAAAAAms/Kh1hMDlUnFM/s400/Untitled-13.jpg" width="400" /&gt;&lt;/a&gt;&lt;/div&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;13-05-2000 ന് കോടോത്ത് അംബേദ്ക്കര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഫോറസ്റ്റ് ഗാര്‍ഡിനു വേണ്ടിയുള്ള പി.എസ്.സി. പരീക്ഷയെഴുതുന്നതിനിടെ കതിര്‍. എസ് എന്ന എന്റെ പ്രൈമറി സഹപാഠിയെ നാലാംതരത്തിന് ശേഷം ഞാന്‍ കണ്ടെടുത്തു. പുഴയില്‍ ഒലിച്ചുപോയ ഒരു ശരീരത്തെയെന്നപോലെ ഞാന്‍ ശരിക്കും തിരിച്ചറിയുകയായിരുന്നു. അവന്‍ ഹാളിലേക്ക് വന്നത് പരീക്ഷ തുടങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു. ഞാനന്നേരം ഫോം പൂരിപ്പിച്ച് ക്ലാസ്‌റൂമിലെ മുഖങ്ങളില്‍ മാറി മാറി നോക്കുകയായിരുന്നു. ഇത് കിട്ടിയിട്ട് വേണം വീട് പുതുക്കികെട്ടാന്‍/ പെങ്ങളെ കെട്ടിച്ചു വിടാന്‍/ സഹകരണ ബാങ്കിലെ കടമടയ്ക്കാന്‍/ ഒരു പുതിയ ജീവിതം തുടങ്ങാന്‍ എന്നൊക്കെയുള്ള സാധാരണ ദൈന്യതകള്‍ ചോദ്യോത്തരങ്ങള്‍കൊണ്ട് മഞ്ഞളിച്ച അവരുടെ കണ്ണുകളില്‍ പ്രതിഫലിച്ചു. കതിറിനൊപ്പം, അവനെ പിടിക്കാനെന്നോണം മഴയും വന്നു. മഴ തിമിര്‍ത്ത് പെയ്ത് തുടങ്ങി. മഴയുടെ ഇഴകിയാട്ടംപോലെ അവന്റെ ഉടല്‍ സംഭ്രമിച്ചു. 'എവിടയോ കണ്ടിട്ടുണ്ടല്ലോ' എന്ന് ഏറെ നേരം സ്വയം ആവര്‍ത്തിക്കേണ്ടിവന്നു കതിറിനെ മനസ്സിലാവാന്‍. അറിഞ്ഞപ്പോള്‍ കൈവരമ്പിലേക്ക് കയറിയ മഴക്കാലത്തെ തോട്, സ്ലേറ്റിലെ ആനയെ മായ്ച്ച വെള്ളംകുടിയന്‍ തണ്ട്, അങ്കച്ചേകവരെ തിരിച്ച് പ്രതിഷ്ഠിച്ച വാളിന്‍മരം, മറഡോണ ഉപയോഗിച്ച കടലാസ് പന്ത് ഒക്കെ വേലിയേറ്റം ചെയ്തൂ എന്നില്‍. 'കതിര്‍' എന്ന് വിളിക്കാനാഞ്ഞെങ്കിലും പരീക്ഷയുടെ നിശബ്ദത വാക്കുകളെ ഒളിപ്പിച്ചു.&lt;br /&gt;സ്വന്തം നമ്പറുള്ള ഫസ്റ്റ് ബഞ്ചിലിരുന്ന് അവന്‍ ഫോം പൂരിപ്പിച്ചു. ഇടയ്ക്കിടെ അവന്‍ പഴയ നാലാം തരം വിദ്യാര്‍ത്ഥിയായി എഴുന്നേറ്റ് നിന്ന് അധ്യാപകനോട് സംശയം ചോദിച്ചു. ചോദിക്കുന്നതിലെ അര്‍ത്ഥമില്ലായ്മയോ എന്തോ അധ്യാപകന്‍ ഗൗരവം പിടിച്ചതോടെ അവന്റെ സംശയവും തീര്‍ന്നു.&lt;br /&gt;&lt;br /&gt;ചോദ്യങ്ങള്‍ മിക്കതും ബയോളജിയുമായി ബന്ധപ്പെട്ടതായതുകൊണ്ട് അറിവില്ലായ്മയുടെ കറക്കികുത്തലില്‍ എനിക്ക് അരമണിക്കൂര്‍കൊണ്ട് കഴിഞ്ഞു. പരീക്ഷാസമയം കഴിയുംവരെ ക്ലാസ്‌റൂമില്‍ത്തന്നെ ഇരിക്കേണ്ടതുകൊണ്ട് ബാക്കിനേരം കതിര്‍. എസിനെയും എന്നെയും ചെറുപ്പത്തിന്റെ വെള്ളം കുറവായ കുഴിയില്‍ ഒരു ചരുവിനെയെന്നപോലെ ഓര്‍മ്മകളുടെ തോര്‍ത്തിട്ട് പിടിച്ചൂ ഞാന്‍.&lt;br /&gt;&lt;br /&gt;ഏത് കൊല്ലത്തെ തീയ്യതിയിലെയും ദിവസം പറയാന്‍ കഴിയുമായിരുന്നൂ മമ്പത്ത് സ്‌കൂളിലെ കതിര്‍.എസ് എന്ന ഒന്നാം ക്ലാസുകാരന്. കതിര്‍ എന്ന എന്റെ പേരില്‍ വേറൊരാള്‍ വന്ന് വിലസുന്നതിലെ കുശുമ്പം കുന്നായ്മയും ആ ഒറ്റ കാരണം കൊണ്ട് ഞാന്‍ തള്ളിക്കളഞ്ഞു. മഴയും വെയിലും കാറ്റും വകവെയ്ക്കാതെ കതിര്‍. എസിനേയുംകൊണ്ട് &amp;nbsp;ഞാന്‍ വര്‍ഷങ്ങള്‍കൊണ്ട് പന്തയംവെച്ച് നടന്നു. ആയിരംതൊട്ട് രണ്ടായിരത്തിനുമപ്പുറത്തേക്കുള്ള ദിവസങ്ങള്‍ കതിര്‍ തെറ്റാതെ പറഞ്ഞു. നെല്ലിക്കയ്ക്കും തീപ്പെട്ടി ചിത്രത്തിനും ബെറ്റ്‌വെച്ച് കതിര്‍.എസിനെ മുന്‍നിര്‍ത്തി ഞാന്‍ മറ്റുള്ളവരെ വെല്ലുവിളിച്ചു: ''വാടാ, ഞങ്ങടെ ദെവസക്കണക്കു തെറ്റിക്കാന്‍ കഴീന്നോന്‍ വാടാ......''. വാശിയ്ക്ക് കൂടെപഠിക്കുന്നവര്‍ അച്ഛന്റെയോ വല്യച്ഛന്റെയോ ഡയറിയുമെടുത്ത് വന്ന് കതിരിലേക്ക് അക്കങ്ങളുടെ പൂരമാല തീര്‍ത്തു. മണ്ണില്‍ നിരങ്ങി ട്രൗസറിന് പിറകില്‍ ദൂരദര്‍ശിനി ലെന്‍സുപോലെ വീണ ഓട്ടയില്‍ തന്റെ നനവുള്ള കൈത്തലം തടവി കതിര്‍ പതുങ്ങനെ ദിവസം പറയും: ''1928 മാര്‍ച്ച് 12 ശനി, 1941 ജൂലൈ 10-തിങ്കള്‍.......'' തോറ്റമ്പി മറ്റുള്ളവര്‍ തീപ്പെട്ടിചിത്രവും വെച്ച് മടങ്ങിയാലും തൂക്കംപിടിച്ച കോഴിയെപ്പോലെ സ്വതസിദ്ധഭാവത്തോടെ നിന്നു കതിര്‍. ജേതാവിന്റെ ചിരി,നോട്ടം, ഭാവം ഒരു നേരവും ഉണ്ടായില്ല അവന്റെ മുഖത്ത്. ദിവസം പറച്ചില്‍ ഒഴിച്ചുള്ള നേരങ്ങളില്‍തീര്‍ത്തും നിസ്സംഗവും സൗകര്യവുമായിരുന്നു അവന്റെ വാക്കും പ്രവര്‍ത്തിയും. നാലാംതരത്തിന്റെ പകുതിക്ക് വെച്ച് അവന്റെ അച്ഛന്‍ കാസരോഗം അധികമായി മരിച്ചതോടെ അവനും കുടുംബവും നാട്ടിലെ സ്ഥലം വിറ്റ് അമ്മയുടെ നാടായ നാരയിലേക്ക് പോയി. തന്റെ കൈയ്യിലെ തീപ്പെട്ടി ചിത്രങ്ങളെല്ലാം എനിക്ക് തന്ന് വിട്ടുപോവുന്നതിന്റെ ഇടര്‍ച്ചയകറ്റാന്‍ 'ഇന്ന് ഡിസംബര്‍ 2 വെള്ളിയാഴ്ച' എന്ന തമാശ പറയാന്‍ ശ്രമിച്ച്, ബാഗ് നിലത്തു കൂടി വലിച്ചുകൊണ്ട് പോയ പോക്കാണ്, &amp;nbsp;ഇതാ ഇപ്പോള്‍ ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ക്കുശേഷം കാണുന്നു. അന്ന് തിരിഞ്ഞുനോക്കിക്കൊണ്ട് നടന്നുപോയ കതിര്‍ എനിക്കു മുന്നിലൊരു കളര്‍ച്ചിത്രമായുണ്ട്. എനിക്കോര്‍മ്മയുണ്ട്, അന്ന് നിലക്കാത്ത മഴയുണ്ടായിരുന്നു, ചെറിയ കുഞ്ഞിന്റെ നടത്തംപോലെ മഴ ഒച്ച കുറച്ചിരുന്നു.&lt;br /&gt;&lt;br /&gt;പുത്തിറങ്ങിയപാടെ ഞാന്‍ കതിര്‍.എസിനെ വിളിച്ചു.അവന്‍ അന്നേരം ഹാള് വിട്ടിറങ്ങിയിരുന്നു. പഴയ തൂക്കം പിടിച്ച കോഴിനോട്ടം വിട്ടിരുന്നില്ല അവന്‍.മഴയുടെ ചിന്നലുകള്‍ വരാന്തയിലേക്കു തെറിച്ചു. ഓര്‍മ്മകളുടെ മരം പൂത്ത് മഞ്ഞകെട്ടിയ അവന്റെ പല്ലുകള്‍ ലോകത്തിന് കാട്ടി. നന്നേ പതുങ്ങനെ അവന്‍ വാക്കുകള്‍കൊണ്ട് ഹസ്തദാനം &amp;nbsp;ചെയ്തു : ''നീയെല്ലാം എന്തൊരു മാറ്റാട് മാറ്യത് തടിച്ചുരുണ്ട് ഫുട്‌ബോള് കണക്കെയായല്ലോ...!'' അവന്‍ എന്റെ കൈത്തണ്ട പിടിച്ച് ഞെരിച്ചു. ഒന്ന് ചിരിച്ച് ഞാന്‍ പറഞ്ഞു ''എല്ലാരും മാറീട്ടും നെനക്കുമാത്രം ഒരു മാറ്റവുമില്ല. നാലാം ക്ലാസിലെ നീളത്തില്‍നിന്ന് ഒരു പത്തോ പതിനഞ്ചോ സെന്റീമീറ്ററ് കൂടീട്ടുണ്ടാവും. മുഖത്തിനും നടത്തത്തിനും നോട്ടത്തിനും വര്‍ത്തമാനത്തിനും ചിരിക്കും സിനിമേലെ നസീറിനെപ്പോലെ&amp;nbsp;സ്ഥിരപ്രായം&amp;nbsp;!'' സ്‌നേഹം നിറഞ്ഞ അവന്റെ കണ്ണുകള്‍ തെയ്യംതവളയുടേത്‌പോലെ മഴയിലേക്ക്&amp;nbsp;തുറിച്ചു. ചെറുപ്പത്തില്‍ മരണപ്പെട്ടപോയ ഒരാള്‍ ഏറെക്കാലത്തിനുശേഷം തിരിച്ചു വന്നതുപോലെ ഈ കതിര്‍ എന്ന മനസ്സിലേക്ക് അടിച്ചു കയറിയ ഉപമ എന്നെ കിടുക്കി കളഞ്ഞു.&lt;br /&gt;&lt;br /&gt;കുടയെടുത്തിരുന്നില്ല രണ്ട് പേരും. മഴ ചാറ്റലായി മാറും വരെ, സ്‌കൂള്‍ വരാന്തയില്‍ കഴുക്കോലും പിടിച്ച് നിന്ന് ഞങ്ങള്‍ വര്‍ത്തമാനം പറഞ്ഞ് സ്വയം നനഞ്ഞു. നാരയിലേക്ക് തിരിച്ചുപോവല്‍, അമ്മയുടെ കുഴഞ്ഞ് വീണ് മരണം, പത്രം വിറ്റ് പത്തുവരെ പോക്ക്, ഫോട്ടോഗ്രാഫ് കടയില്‍, ഗംഗ എന്ന അമ്മാവന്റെ മകളുമായുള്ള കല്യാണം, കുട്ടികള്‍- കതിര്‍ തന്റെ കഥ ഇവിടെ ഫുള്‍സ്റ്റോപ്പിട്ടു. മഴ തോര്‍ന്നിരുന്നു. എന്റെ വാക്കുകള്‍ നിശബ്ദതയുടെ കയത്തില്‍ വീണ് കൈകാലിട്ടടിച്ചു. എനിക്ക് വിമ്മിട്ടംമുട്ടി. ആകാശം മൂടിക്കെട്ടി നില്ക്കുമ്പോഴെല്ലാം ഞാനങ്ങിനെയാണ്, അസ്വാസ്ഥ്യത്തിന്റെ എണ്ണമില്ലാത്ത തീവണ്ടികള്‍ കടന്ന്‌പോകും എന്നിലൂടെ. വാക്കുകള്‍ തെറ്റും, ചിന്തകള്‍ വഴിമാറും, കാഴ്ച അലക്ഷ്യമാകും. ഒരു രക്ഷക്കെന്നപോലെ ഞാന്‍ കതിരിന്റെ കരം ഗ്രഹിച്ചു. വഴിയരികിലെ വാളിന്‍ മരത്തില്‍ തൂങ്ങി ലോകം കണ്ടിരുന്ന ഒരു മഴത്തുള്ളി കതിരിന്റെ ഇടം കണ്ണ് ഉമ്മംവെച്ചു: ''എന്തൊരു കാലമാ ഇപ്പം നേരാംവണ്ണം ഒന്നുമിണ്ടാനും പറയാനും സമയമില്ല ആര്‍ക്കും. ചെലപ്പം വല്ലാത്ത പേടിതോന്നും നെനക്കിപ്പോ തോന്നിയപോലെ....ആകാശം മറന്ന് ഒരു ചിരിപിടിപ്പിച്ചു ഞാന്‍. നിന്റെ വിവരോല്ലം അറിയാറുണ്ട് കതിര്‍. നെഹ്‌റൂല് പഠിക്കാന്‍ പോയതും എസ്.എഫ്.ഐ യില്‍ കൂടിയത്, കേസായത്, ഡിഗ്രി തോറ്റ് സെയില്‍സ്മാന്റെ ജോലിയില്‍ ചേര്‍ന്നത്.....'' ഇവനിതെങ്ങനെയറിഞ്ഞുവെന്ന് എനിക്ക് പിടികട്ടിയില്ല. ''നിന്റെ മാത്രല്ല, നമ്മളൊപ്പം പഠിച്ച എല്ലാവരേം ഞാനറിയാറുണ്ട്. നൂഞ്ഞീല്‌ത്തെ വാണി മാതമംഗലത്ത് കല്യാണം കഴിഞ്ഞുപോയി. ബിജു വാര്‍പ്പിന്റെ പണിക്ക് പോകുന്നുണ്ട്, സുമോദിന് വെള്ളംകുടിച്ച് തെരയലന്നെ പണി, രേവതിക്ക് കല്യാണം കഴിഞ്ഞ് കുട്ടികളൊക്കെയായി. ഗിരീശന്‍ ഫ്യുരിഡന്‍ കഴിച്ച് മരിച്ചത് നീ&amp;nbsp;അറിഞ്ഞില്ലേടാ?'' ഇല്ലായെന്നര്‍ത്ഥത്തില്‍ തലയാട്ടുമ്പോള്‍ ജീവിതത്തില്‍നിന്ന് എത്ര മീറ്റര്‍ പിറകിലാണെന്ന് സ്വയം നാണക്കേടുതോന്നി. എവിടയോ എന്തൊക്കയോ നീറ്റലനുഭവപ്പെട്ടു, അത് മറക്കാന്‍ ഞാന്‍ യാന്ത്രികമായി ചോദിച്ചു. ''ദെവസം പറേന്നത് ഇപ്പോഴുണ്ടോ നെനക്ക്...'' കതിര്‍ നിശബ്ദനായി. ബസ് വന്നു കൈവരിയില്‍ തൂങ്ങുമ്പോള്‍ അവന്‍ വീണ്ടും തുടങ്ങി ''ദെവസോം കൊല്ലോം ഓര്‍മ്മിച്ച് നടക്കാന്‍&amp;nbsp;ആര്‍ക്കാടാ&amp;nbsp;ഇപ്പം നേരം! ആരും&amp;nbsp;ചോദിക്കാണ്ടായപ്പം&amp;nbsp;ഞാനും അതങ്ങനെ മറന്നു. കുറേക്കാലം ഇരുട്ടത്ത് അടച്ചിട്ട് വളര്‍ത്തിയ ഒരുത്തന്‍ സൂര്യനെക്കണ്ടാല്‍ ഓടിയൊളിക്കുന്നില്ലേ, നീ അതിപ്പമോര്‍മ്മിച്ചപ്പോ എന്തോ എനിക്ക്പേടി&amp;nbsp;വരുന്നു!'' ബസിലേക്ക് കാറ്റോടെ മഴ ചിതറിവന്നു. അവന്റെ വര്‍ത്തമാനം തെറ്റി. ബസ് ബഹളമായി. കുഞ്ഞിന്റെ കരച്ചിലുയര്‍ന്നു, മധ്യവയസ്‌കകളുടെ ചീത്തവിളി ഉയര്‍ന്നു, ചെറുപ്പക്കാരുടെ കാമമുണര്‍ന്നു, പെണ്‍കുട്ടികളുടെ ചിരിയുയര്‍ന്നു.&lt;br /&gt;&lt;br /&gt;വായനശാല സ്റ്റോപ്പില്‍ വെച്ച് രണ്ട്‌പേര്‍ക്കും ഒരേയിടത്തില്‍ സീറ്റ് കിട്ടി. കതിര്‍ നിര്‍ത്താന്‍ ഭാവമുണ്ടായിരുന്നില്ല: ''ആര്‍ക്കും ആരോടും ഒരു ഉത്തരവാദിത്തവുമില്ലാണ്ടായിരിക്കുന്നു. ഈ സമരത്തിനൊക്കെ പോകുന്ന ആള്‍ക്കാരെ ശ്രദ്ധിച്ചിട്ട്‌ണ്ടോ നീയ്യ് ? എല്ലാരും ഫുള്‍ടൈം സന്തോഷത്തില്, കൈയ്യൊക്കെയടിച്ചാ ജാഥേം ധര്‍ണ്ണേം നടത്തുന്നത്. കുറേയാള് സന്തോഷത്തില് നടത്തുന്ന മുദ്രാവാക്യം വിളികളില് എന്തര്‍ത്ഥമാണുള്ളത് !'' എനിക്കവനോട് രാഷ്ട്രീയമായ നീരസം തോന്നി, ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ ഒത്തുപോവല്‍ നീട്ടിക്കിട്ടാന്‍ ഒരു ഉറക്കം പരിഹാരമാണെന്ന പാഠത്തില്‍ ഞാന്‍ സീറ്റിലേക്ക് തല ചായ്ച്ചു.&lt;br /&gt;&lt;br /&gt;കാഞ്ഞങ്ങാട്ടെത്തിയപ്പോള്‍ കൂടുതല്‍ സംസാരിക്കാന്‍ സമയം കിട്ടിയില്ല. നാട്ടിലേക്കുള്ള അവസാനത്തെ ബസ്, സ്റ്റാന്റ് വിട്ട് തുടങ്ങിയിരുന്നു. കതിറിന്റെ പുറത്തൊന്ന് തട്ടി 'വിളിക്കാം' എന്ന് ഔപചാരികതയോടെ പറഞ്ഞ് ഞാന്‍ ബസ്സില്‍ പാഞ്ഞു കയറി.&lt;br /&gt;&lt;br /&gt;രണ്ടാഴ്ച കഴിഞ്ഞില്ല, കതിറിന്റെ കത്ത് എനിക്ക് വന്നു. 'എങ്ങനെയെന്റെ വിലാസം കിട്ടി' എന്ന ആശ്ചര്യചിഹ്‌നത്തിന് എത്ര ആലോചിച്ചിട്ടും ഉത്തരമുണ്ടായില്ല.&lt;br /&gt;&lt;br /&gt;കാഞ്ഞങ്ങാട്ടെ സ്റ്റുഡിയോവിലെ പണി മതിയാക്കിയെന്നും സ്വന്തമായി നാട്ടില്‍തന്നെ തുടങ്ങാനാണ് പരിപാടിയെന്നും അവനതില്‍ എഴുതിയിരുന്നു. നാട്ടിലെ വിശേഷങ്ങള്‍ മൊത്തമതില്‍ വാക്കുകളുടെഞാറ് നട്ടു. 'നിനക്കറിയുമായിരിക്കും' എന്ന അഭിസംബോധനയില്‍ അവന്‍ തന്റെ ചുറ്റുവട്ടത്തെ നടത്തം/ചിരി/ഉറക്കം/കരിച്ചില്‍/സമരംതന്റെ വലിയ കത്തില്‍ വിവരിച്ചെഴുതി.&lt;br /&gt;&lt;br /&gt;&lt;span class="Apple-tab-span" style="white-space: pre;"&gt;	&lt;/span&gt;പിന്നെയും വന്നു, പല വൈകുന്നേരങ്ങളില്‍&amp;nbsp;കതിറിന്റെ&amp;nbsp;ഇന്‍ലന്റുകള്‍, ബുള്ളറ്റിനുകളോടൊപ്പം, പി.എസ്,സി ഫോറങ്ങള്‍ക്കൊപ്പം, ബാങ്ക്‌ലോണിന്റെ നീലക്കാര്‍ഡുകള്‍ക്കൊപ്പം അവന്റെ എഴുത്തുകള്‍ വന്നു. തീയ്യതിയുടെ ആരോഹണക്രമത്തില്‍ എല്ലാ എഴുത്തുകളും വെയ്ക്കുമ്പോള്‍ കതിറിന്റെ ജീവിതത്തെ ഇങ്ങനെ ചുരുക്കിയെഴുതാം:&lt;br /&gt;&lt;span class="Apple-tab-span" style="white-space: pre;"&gt;	&lt;/span&gt;സ്റ്റുഡിയോ പണിമതിയാക്കിയതോടെ നാട്ടില്‍ത്തന്നെ ഒന്ന് തുടങ്ങാനുള്ള പരിപാടിയിലായിരുന്നു അവന്‍. പക്ഷേ തന്റെ കൈയ്യിലെ, തെങ്ങിലെ അണ്ണാരക്കണ്ണനെ&amp;nbsp;നോട്ടം വച്ചാല്‍&amp;nbsp;മാളത്തിലെ&amp;nbsp;ഉടുമ്പിനെകാട്ടുന്ന ക്യാമറ മാത്രമേ ബാക്കിയായി ഉള്ളുവെന്ന യാഥാര്‍ത്ഥ്യത്തിന്റെ വലിയ&amp;nbsp;പായയില്‍&lt;br /&gt;കിടന്നപ്പോള്‍ തന്റെ ആഗ്രഹം ആകാശത്ത് വീട് കെട്ടും പോലെയാണെന്ന് തിരിച്ചറിയുകയും അങ്ങെനെ ഫ്രീലാന്‍സ് ക്യാമറാമാന്‍ എന്ന് സ്വയം അഭിസംബോധനചെയ്ത് പച്ചേരിക്കുള്ള വഴിതേടുകയും ചെയ്തു കതിര്‍. എന്തോ അവനതില്‍ വേഗം ക്ലിക്കായി. വ്യത്യസ്തമായ ഫ്രെയിം കതിറിനെ തിരക്കുള്ളവനാക്കി. കതിര്‍ എടുത്ത വീഡിയോഷോട്ട് ഇന്റര്‍നാഷണല്‍ ലെവലില്‍ പ്രവര്‍ത്തിക്കുന്ന ഒരു അണ്ടര്‍വെയര്‍ നിര്‍മ്മാണക്കമ്പിനി ഏറ്റെടുത്തു. കതിറിന്റെ നാട്ടിലെ&amp;nbsp;പുഴക്കരയില്‍&amp;nbsp;വൈകുന്നേരം കുളിക്കാനെത്തുന്ന ആണുങ്ങളെ കേന്ദ്രമാക്കിയായിരുന്നു അവന്‍ അണ്ടര്‍വെയര്‍ക്കമ്പനിക്ക് അയച്ച് കൊടുത്തത്. കുളിക്കാന്‍ വരുന്ന ആണുങ്ങളെല്ലാം കൈപ്പാലത്തിന് മുകളില്‍ നിന്നുകൊണ്ട് &amp;nbsp;അണ്ടര്‍വിയര്‍ മാത്രമായിട്ട് തോര്‍ത്തുക പതിവായിരുന്നു. അരനനയാതിരിക്കാനാണ് കൈപ്പാലത്തില്‍ നിന്നുകൊണ്ട് തോര്‍ത്തുന്നതെന്ന് അവര്‍ സ്വയം ന്യായീകരിച്ചിരുന്നുവെങ്കിലും മേല്‍പ്പാലത്തിലൂടെ പോകുന്ന വാഹനങ്ങളിലെ സ്ത്രീകാഴ്ച തെറ്റിക്കുക എന്ന ഗൂഢമായ ആഗ്രഹം അവര്‍ക്കുണ്ടായിരുന്നു.വൈകുന്നേരത്തെ &amp;nbsp;തിരക്കും നിറച്ച് വരുന്ന അവസാനബസിന് അഭിമുഖമായി നിന്ന് പലരും അണ്ടര്‍വയര്‍ കാണിച്ച് തോര്‍ത്തി. ബസ്സിലെ സ്ത്രീകള്‍ &amp;nbsp;തങ്ങളെ നോക്കി രതിയുടെ ദീര്‍ഘനിശ്വാസം വലിക്കുന്നുണ്ടെന്ന് അവര്‍ സ്വയം ആശ്വസിച്ചിരുന്നു. ഇത് തന്നെയാണ് കതിര്‍ ഫ്രെയിമിലാക്കിയത്. അതിനായി കുളിക്കാര്‍ക്ക് അണ്ടര്‍വിയര്‍ കമ്പനിയുടെ ജെട്ടികള്‍ വാങ്ങികൊടുത്ത്, അതിട്ട് കുളിപ്പിച്ച്, പെണ്ണുങ്ങളെ ബസ്സില്‍ നിന്ന് കൈപ്പാലത്തിലേക്ക് എത്തിനോക്കിപ്പിച്ച് എടുത്ത ഷോട്ട് കമ്പനിക്ക് ഒറ്റനോട്ടത്തില്‍ തന്നെ ബോധ്യപ്പെട്ടു. അതിന് ശേഷം ഒരു മൊബൈല്‍ കമ്പനിക്ക് വേണ്ടി കതിര്‍ പരസ്യം ചെയ്തു. കതിറിന്റെ വീട്ടിനരികിലെ ചെറ്റപുരകളെ മേഞ്ഞിരുന്ന പുല്ലിന് പകരം 'ചെറുതാകൂ എല്ലാക്കാലവും' എന്നര്‍ത്ഥത്തില്‍ ഇംഗ്ലീഷില്‍ എഴുതിയ പരസ്യത്തിന്റെ പ്ലാസ്റ്റിക് ഷീറ്റുകള്‍ കൊണ്ട് പൊതിഞ്ഞ് കുടുംബാംഗങ്ങളെ മേല്‍ക്കൂരയിലേക്ക് നോക്കിപ്പിച്ച് എന്നെന്നേക്കും ഒറ്റവയസ്സാക്കി കതിര്‍. അതും ക്ലിക്കായി. സബ്‌സിഡി വെട്ടിക്കുറച്ചതിനെതിരായി പ്രതിഷേധ പ്രകടനം നടത്തിയ കര്‍ഷക സംഘം പ്രവര്‍ത്തകര്‍ക്ക് ഇംഗ്ലണ്ടില്‍ നിന്ന് ഉണ്ടാക്കുന്ന ബബിള്‍ഗം കൊടുത്തുള്ളതായിരുന്നു അടുത്തവര്‍ക്ക്. മുദ്രാവാക്യം വിളിക്കാനാവാതെ വിവശരായി നടക്കുന്നവര്‍ ബബിള്‍ഗം ചവക്കലിന്റെ താളത്തില്‍ മുദ്രാവാക്യം വിളിക്കുകയും സബ്‌സിഡി പുനസ്ഥാപിക്കപ്പെട്ടു എന്ന പരിണാമഗുപ്തിയുണ്ടാക്കിയ തീര്‍ത്തും സാധാരണമായ ഈ പരസ്യവും &amp;nbsp;യാഥാര്‍ത്ഥ്യത്തിന്റെ കൂട്ടുവരകൊണ്ടാവാം ശ്രദ്ധിക്കപ്പെട്ടു.&lt;br /&gt;&lt;br /&gt;&lt;span class="Apple-tab-span" style="white-space: pre;"&gt;	&lt;/span&gt;കത്തുകളിലൂടെ അറിഞ്ഞ ഈ വിശേഷങ്ങളുമായാണ് ഞാനിപ്പോള്‍ കതിറിന്റെ വീടും അനേ്വഷിച്ച് &amp;nbsp;കീക്കാനത്തെ ഇടവഴിയിലൂടെ നടക്കുന്നത്. ഇടംതോളില്‍ തൂങ്ങുന്ന ബാഗിലെ അലുമിനിയം ഉല്‍പ്പന്നങ്ങള്‍ എന്നെ കീഴേക്ക് വലിച്ചുതാഴ്ത്തികൊണ്ടേയിരുന്നു. ഒരു അലുമിനിയും കമ്പനിയുടെ സെയില്‍സ് &amp;nbsp;റപ്രസന്റേറ്റീവിന്റെ വേഷത്തിലാണ് ഞാനിപ്പോള്‍ ഒരു ഭ്രാന്തനില്‍ നിന്ന് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലായിരുന്നു ഞാന്‍. 'അലുമിനിയം എന്റെ വീക്ക്‌നസ് ആണ്, അതുകൊണ്ട് എല്ലാ അലുമിനിയും ഉല്‍പ്പന്നങ്ങളും എനിക്ക് വേണമെന്ന്' അയാള്‍ പറഞ്ഞപ്പോള്‍ 'ദൈവമേ നീ എന്റെ വിളി എത്രപെട്ടെന്ന് കേട്ടു!' എന്ന് മേല്‍പ്പോട്ട് നോക്കി ഞാന്‍ സാധനങ്ങള്‍ ഒന്നൊന്നായി നിരത്തിവെച്ചു. ഞാന്‍ പറഞ്ഞവിലയ്‌ക്കെല്ലാം തലയാട്ടി അയാള്‍ അകത്ത് പോയി.&lt;br /&gt;&lt;br /&gt;&lt;span class="Apple-tab-span" style="white-space: pre;"&gt;	&lt;/span&gt;മടങ്ങി വന്ന അയാളുടെ കൈയില്‍ പഴയനിയമത്തിന്റെ ഒരു പ്രതിഉണ്ടായിരുന്നു. ''ഇന്നാ യേശുവിനെ മൊത്തമായി എടുത്തോ' എന്ന് പറഞ്ഞ് അയാള്‍ അതെന്റെ കൈയില്‍ പിടിപ്പിച്ചു. കാര്യം മനസ്സിലായതോടെ സാധനങ്ങള്‍ വാരിയെടുത്ത് ഒറ്റപാച്ചലായിരുന്നു. 'നില്‍ക്കെടാ, നായിന്റെമോനെ' എന്ന് വിളിച്ച് അയാള്‍ പിറകെ തന്നെ ഏറെ നേരം വന്നു. റോഡ് വിട്ട് ഇടവഴിയിലെത്തി കാലുകള്‍ സാവധാനത്തില്‍ ആക്കിയപ്പോഴാണ് കൈയില്‍ പഴയനിയമം ഉണ്ടെന്ന് മനസ്സിലായത് തിരിച്ച് കൊണ്ട് കൊടുക്കാനുള്ള ധൈര്യമില്ലായ്മമൂലം അതിപ്പോള്‍ ചാറല്‍മഴയില്‍ എന്റെ കുടയാകുന്നു.&lt;br /&gt;&lt;span class="Apple-tab-span" style="white-space: pre;"&gt;	&lt;/span&gt;കത്തില്‍ നിന്ന് ഭാവനിച്ചെടുത്ത പോലെയായിരുന്നില്ല കതിറും കതിറിന്റെ വീടും. 'ഒരു നായകനും പിറകില്‍ അയാളെ പൂരിപ്പിക്കാനായി ഒരു രണ്ട് നില വീടും' എന്ന വനിതാ വാരികകളിലെ പരസ്യമായിരുന്നു കതിര്‍ എന്റെ മനസ്സില്‍ ഉണ്ടാക്കിയ ചിത്രം. ഏത് കാലത്ത് പണിതതെന്ന് തിരിച്ചറിയാനാവാത്ത പുല്ല് മേഞ്ഞവീടിന്റെ ചാണകം മെഴുകിയ ഉമ്മറത്ത് കതിര്‍ ബീഡിയും വലിച്ച് കൂനിക്കൂടി കുത്തിയരിക്കുന്നുണ്ടായിരുന്നു. വീടിന്റെ മൂലഭാഗത്ത് വെള്ളം ചോരാതിരിക്കാന്‍ 'ചെറുതാകൂ, എല്ലാകാലവും' എന്ന വാക്കുകളുള്ള മൊബൈല്‍ പരസ്യത്തിന്റെ തുണി തിരുകി കയറ്റിയിട്ടുണ്ടായിരുന്നു. എന്നെ കണ്ടതും അത്യാഹ്ലാദത്തോടെ 'എടാ കതിര്‍, നീയോ... ' എന്ന് പാഞ്ഞുവന്ന് അവന്‍ കെട്ടിപ്പിടിച്ചു. എന്നെ കാണുമ്പോള്‍ ഒരു നിശബ്ദത/ജാള്യം/തലതാഴ്ത്തല്‍ തുടങ്ങിയ കുറ്റബോധത്തിന്റെ ഭാവപ്രകടനങ്ങള്‍ പ്രതീക്ഷിച്ചിരുന്നു ഞാനവനില്‍ നിന്ന്. പക്ഷേ ഒന്നുമുണ്ടായില്ല. ' ഗംഗേ, രമേശാ, സുജിനേ, രജ്ഞിനി, സുമിനി...' - എന്നെ നെഞ്ചിന് ചേര്‍ത്തുള്ള വിളിയില്‍ അവന്റെ ഒച്ച പൂവന്‍കോഴി കരച്ചിലായി. നാലഞ്ചുകുട്ടികളും ഗംഗയും അകത്തെ ഇരുട്ടില്‍ നിന്ന് പുറത്ത് വന്നു. കുട്ടികള്‍ എന്റെ ബാഗ് കണ്ട് തങ്ങള്‍ക്ക് തിന്നാന്‍ എന്തോ കൊണ്ട് വന്നിരിക്കുന്നുണ്ടെന്ന് വിചാരിച്ച് എനിക്ക് വട്ടം പിടിച്ചു. ഒന്നും വാങ്ങാതെ വന്നതില്‍ എനിക്ക് വിഷമം തോന്നി പാന്റസിന് അറ്റം കുടഞ്ഞ് ഞാന്‍ മഴകളഞ്ഞു. ഗംഗയ്ക്കും കുട്ടികളോടും ഒന്ന് ചിരിച്ചെന്ന് വരുത്തി കതിര്‍ ചൂണ്ടിയ മരക്കസേരയില്‍ ഞാന്‍ മഴ തീരുവോളം ഇരുന്നു. ഇതിനിടയില്‍ പാല് കൂട്ടാത്ത ചായയുമായി ഗംഗ വന്നു, താന്‍ സ്ലേറ്റില്‍ വരച്ച കുടുംബത്തിന്റെ ചിത്രം കാട്ടാന്‍ സുജിന വന്നു. മഴകൊള്ളാതിരിക്കാന്‍ പിടച്ചിയും കുഞ്ഞുങ്ങളും ഉമ്മറത്ത് കയറിനിന്നും &amp;nbsp;മുറ്റത്തെ മാവില്‍ നിന്ന് വീണ മാങ്ങ പെറുക്കാന്‍ രമേശന്‍ മഴയത്തേക്കോടി തിരിച്ച് വന്നു. ഞാന്‍ കൊടുത്ത പഴയനിയമത്തിന്റെ മുകളില്‍ രജ്ഞിനിയും സുമിനിയും ഈര്‍ക്കില്‍ കളി കളിച്ചു. മഴയുടെ താളത്തില്‍ കതിറിന്റെ വര്‍ത്തമാനം വന്നു.&lt;br /&gt;&lt;br /&gt;&lt;span class="Apple-tab-span" style="white-space: pre;"&gt;	&lt;/span&gt;ഇറങ്ങുമ്പോള്‍ നിരത്ത് വരെ കതിരും ഒപ്പം വന്നു. തന്റെ അടുത്ത പരസ്യത്തിലെ കഥാപാത്രങ്ങള്‍ തന്റെ മക്കളായിരിക്കുമെന്ന് കതിര്‍ സ്വകാര്യം പറഞ്ഞു-ബോണ്‍വിറ്റയ്ക്ക് വേണ്ടിയായിരിക്കും അത്. കുടുക്ക് പൊട്ടിയ ട്രൗസറിട്ട് രമേശന്‍ ക്ഷീണം വന്ന് മണ്ണില്‍ നിങ്ങികളിക്കുന്നത് നിര്‍ത്തും കഞ്ഞിയും കറിയും കളിക്കുമ്പോള്‍ വിവശരായി കുമ്പിടും സിമ്മീസിട്ടസുജിനയും രജ്ഞിനിയും. പൂമ്പാറ്റ വായിക്കുന്നേരം ഉറക്കം തൂങ്ങും സുമിനി. ഇവര്‍ക്കിടയിലേക്ക് ബോണ്‍ വിറ്റ നീട്ടിപിടിക്കും തിളങ്ങുന്ന വസ്ത്രമിട്ട ഐശ്വര്യാറായിയെ പ്പോലെ ചിരിക്കുന്ന ഒരു കൂട്ടം പെണ്‍കുട്ടികള്‍... കതിറിന്റെ വാക്കുകള്‍ ഇടറുന്നത് മഴമാറിയ വലിയ നിശബ്ദതയില്‍ ഞാന്‍ അറിഞ്ഞു. ഞാന്‍ അവന്റെ മുഖത്ത് നോക്കിയില്ല. തോളത്ത് വെച്ചിരിക്കുന്ന അവന്റെ കൈ എന്റെ കുപ്പായത്തില്‍ വലിഞ്ഞ് മുറുകി.&lt;br /&gt;&lt;br /&gt;&lt;span class="Apple-tab-span" style="white-space: pre;"&gt;	&lt;/span&gt;നിരത്തിലെത്തി 'പോട്ടെടാ' എന്ന് പറഞ്ഞ് ഞാന്‍ അവന്റെ കൈപിടിച്ച് കുലുക്കുംന്നേരം അവനെന്റെ കൈ നിവര്‍ത്തി പത്തിന്റെ അഞ്ചാറ് നോട്ടുകള്‍ പിടിപ്പിച്ച് പറഞ്ഞു''ഒരു അലുമിനീയംകലം വേണം. ഇന്‍സ്റ്റാള്‍ ആണ്. ബാക്കി അടുത്ത ആഴ്ച തരാം...'' &amp;nbsp;എന്തെങ്കിലും പറയാന്‍ കഴിയും മുമ്പ് അവന്‍ കലുങ്ക് കടന്നിരുന്നു. വെങ്കണമരത്തിന്റെ ഇലയില്‍ തൂങ്ങിപ്പിടിച്ചിരുന്ന മഴ ആരുടെയൊക്കെയോകണ്ണീരായി കയ്യിലുറ്റി.&lt;br /&gt;&lt;br /&gt;&lt;span class="Apple-tab-span" style="white-space: pre;"&gt;	&lt;/span&gt;കഥയിവിടെ നിര്‍ത്താമായിരുന്നു. ഇത് തന്നെ മതിയായിരുന്നു ഈ കഥയുടെ അവസാനം. അനാവശ്യമെങ്കില്‍ കൂടിയും ചിലകാര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കണമെന്ന് ഞാന്‍ വിചാരിക്കുന്നു. ചിലപ്പോള്‍ എന്റെ സമാധാനത്തിനാവാം. അല്ലെങ്കില്‍.... അതെ എന്റെ സമാധനത്തിന് തന്നെ.&lt;br /&gt;&lt;br /&gt;&lt;span class="Apple-tab-span" style="white-space: pre;"&gt;	&lt;/span&gt;അലുമിനിയം കമ്പനിയുടെ സെയില്‍സ് റപ്രസെന്റെറ്റീവ് എന്ന തസ്തിക കയ്യില്‍ നിന്ന് പൈസ പോകുന്ന ഏര്‍പ്പാടല്ലാതെ വേറൊന്നുമല്ലെന്ന് മനസ്സിലായതോടെ ഞാന്‍ പിരിഞ്ഞു. അതുകഴിഞ്ഞുള്ള രണ്ടാഴ്ചയില്‍ സെയില്‍സ് ടാക്‌സ്ഓഫീസില്‍ പി.എസ്.സി. നിയമനം കിട്ടി. സുരേഷ് ഗോപി സിനിമകളിലെ ആദര്‍ശത്തിന്റെ മസില്‍ രണ്ടാഴ്ച പിടിച്ചുനിന്നെങ്കിലും മേലുദ്ദേ്യാഗസ്ഥന്‍ മാരുടെ സ്‌നേഹപൂര്‍വ്വവും മദ്യപൂര്‍ണ്ണവുമായ നിര്‍ബന്ധം മൂലം ചെറുതായി കൈക്കൂലി വാങ്ങാന്‍ തുടങ്ങിയതോടെ പച്ചപിടിച്ചൂ ജീവിതം. മേലുദ്ദേ്യാഗസ്ഥന്റെ റിലേറ്റിവിന്റെ മകളെ വിവാഹം കഴിച്ച് അവള്‍ക്കായി പണകഴിപ്പിച്ച വീട്ടിലേക്ക് താമസം മാറ്റിയതോടെ സംഗതി കുശാലായി രാഷ്ട്രീയ ജീവിതം പാടെ ഉപേക്ഷിക്കുകയും ശമ്പളപരിഷ് കരണത്തെക്കുറിച്ചും പുതിയ ജീവിതരീതികളെ കുറിച്ചും ചിന്തയും ചര്‍ച്ചയും വഴി പിടിപ്പിക്കുകയും ചെയ്തു. ഇതിനിടിയില്‍ കതിറിന്റെ കത്തുകള്‍ ഒഴിയാബാധയായി. കീക്കാനം കുന്ന് നിരപ്പാക്കിയതും അരയിപ്പാടം നികത്തി സൂപ്പര്‍ മാര്‍ക്കറ്റ് പണിതതുമെല്ലാം എന്നോട് പറയുന്നത് എന്തിനെന്ന് എനിക്ക് പ്രാന്ത് വന്നു. അവന്റെ കത്തിനൊപ്പം അലുമിനിയം പാത്രത്തിന്റെ മാസഇന്‍സ്റ്റാള്‍മെന്റെന്നു പറഞ്ഞു മണിയോര്‍ഡറും വന്നതോടെ എല്ലാം പൂര്‍ത്തിയായി, മണിയോഡറും കത്തും ഞാന്‍ തിരിച്ചയച്ചു. 'ഇനിഇങ്ങോട്ട് എഴുതരുതെന്ന' ആജ്ഞ ഒളിപ്പിച്ച അപേക്ഷ വിടുകയും ചെയ്തു. പിന്നെ കതിറിന്റെ എഴുത്ത് വന്നില്ല. ജീവിതം ജീവിച്ച് തീര്‍ക്കാനുള്ള അറിവില്‍ മുങ്ങിപ്പോയത് കൊണ്ട് കതിറിനെ എളുപ്പം മറക്കാന്‍ എനിക്കായി.&lt;br /&gt;&lt;br /&gt;&lt;span class="Apple-tab-span" style="white-space: pre;"&gt;	&lt;/span&gt;യാദൃശ്ചികമായാണ് ഇന്ന് കതിറിനെ ഞാന്‍ കണ്ടുമുട്ടിയത്, ചീമേനിയിലെ വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തില്‍ വെച്ച്. &amp;nbsp;ഞാനും ഭാര്യയും മോനും അവന് വേണ്ടി ഒരു 'കാല്' വാങ്ങിത്തൊഴാന്‍ വന്നതായിരുന്നു. ചെറുതായി മഴയുണ്ടായിരുന്നു. ചീമേനി ഇറങ്ങി ക്ഷേത്രത്തിലേക്ക് വഴി പിടിക്കുമ്പോള്‍ നനവ് പതിഞ്ഞ ഓരത്ത് ചുവന്ന പൊട്ടുപോലെകിടന്നിരുന്ന 'ഈശ്വരന്റെ തുപ്പല്‍' എന്ന ജീവിയെ മകനെടുത്തു. &amp;nbsp;അവന്റെ കയ്യില്‍ അത് ഒരു മഞ്ചാടിക്കുരുവായി. ദൈവത്തിന്റെ മഴയിലെ തുപ്പലാണിതെന്ന് കതിര്‍ പറഞ്ഞതിന്റെ ഓര്‍മ്മയില്‍ ഞാന്‍ ഒരു നിമിഷം നിന്നു. അന്ന് കൈവെള്ളയ്ക്ക് നടുവില്‍ ഇതിനെ പതുക്കെ വെച്ച് ഇതിന്റെ ഗതിയറിയുമായിരുന്നു ഞങ്ങള്‍. നടുവിരലിലേക്കാണ് പോകുന്നതെങ്കില്‍ അയാളില്‍ ഏറിയ കൂറും നന്മയായിരിക്കും. ഓര്‍മ്മയുടെ ഒരു കുത്ത് കിട്ടി &amp;nbsp;ഞാനതിനെ മകനില്‍ നിന്ന് തട്ടിച്ചാടി പറഞ്ഞു.''ഇച്ചിയാണ് മോനെ ചൊറിയും..''&lt;br /&gt;&lt;br /&gt;സൂചി കുത്താന്‍ സ്ഥലമില്ലാത്ത ആളുണ്ടായിരുന്ന അമ്പലത്തില്‍ തെയ്യം മുടിയെടുക്കുന്ന ദിവസമാണ് ഇവിടുത്തെ തെയ്യം മഞ്ഞക്കുറി തലയില്‍ വെച്ചാല്‍ ബാധപോകുമെന്ന വിശ്വാസം ഉള്ളത് കൊണ്ട് പലദിക്കുകളില്‍ നിന്നും ആളുകള്‍ വരും. ഭണ്ടാരപ്പുരയില്‍ നിന്ന് ഒരു 'കാല്'വാങ്ങി, തൊഴാന്‍ തെയ്യത്തിനടുത്തേക്ക് മകനേയും കൂട്ടി ബലം കാട്ടവെ പിറകില്‍ തൊട്ട് ഒരു വിളി '' എടാ കതിറെ...'' തീര്‍ത്ഥം ബലഹീനനായിമുതുക് വില്ല് പോലെ വളഞ്ഞ് നില്‍ക്കുന്ന കതിറിനെ ഞാന്‍ കണ്ടു. അവന്റെ കണ്ണുകള്‍ ഗോലികളിക്കുന്ന കുഴിപോലെ കുഴിഞ്ഞിരുന്നു. ഒരു ചിരി വരുത്തി ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചപ്പോള്‍ അവനെന്റെ ചുമലില്‍ ബലമായി പിടിച്ചു ''ഞാനന്റെ ബാധ ഒഴിപ്പിക്കാന്‍ വന്നതാടാ....'' അവന്റെ മുഖം കൂടുതല്‍ ദൈന്യമായി. ആരോടെങ്കിലും പറഞ്ഞില്ലെങ്കില്‍ ഇപ്പോള്‍ മരിച്ചുപോകും എന്നുള്ള അവസ്ഥയില്‍ എന്നപോലെ തോന്നി അവന്‍. മൊബൈലില്‍ ആരോ വിളിച്ചു, ഞാന്‍ എടുത്ത് സംസാരിക്കും നേരം അതൊന്നും കാണാതെ തിരക്കൊന്നും ശ്രദ്ധിക്കാതെ അവന്‍ പറഞ്ഞു ''എന്റെ ഈ വളഞ്ഞ നടുകണ്ടില്ലേ നീയ്യ് ആരോ കയറി കൂടിയിരിക്കുന്നെടാ.. ജീവിതത്തിന്റെ ഒരു വലിയ പാറ മുതുകില്‍ വച്ചപോലെ. എങ്ങനെയാ കൂടിയതെന്നും എപ്പളാ കൂടിയതെന്നും ഒരു പിടിത്തവും കിട്ടുന്നില്ല. ഇതാ അതിപ്പം എന്റെ നട്ടെല്ല് പിടിച്ച് വളക്കുന്നു.വേദന തലയിലേക്ക് മരണപാച്ചിലെടുക്കുന്നു. എന്റെ ശ്വാസം മുട്ടുന്നൂ കതിര്‍.....എന്റെ ദൈവേ, എന്തൊരു &amp;nbsp;കടച്ചലാണ്.....'' അറിയാതെ അവന്‍&amp;nbsp;തലയ്ക്ക്‌&lt;br /&gt;കൈവെച്ചപ്പോള്‍ ഞാന്‍ കണ്ടു, അവന്റെ ഇടം കയ്യിലെ നടുവിരലില്‍ പറ്റിച്ചേര്‍ന്നു കിടക്കുന്നു ഒരു ഈശ്വരന്റെ തുപ്പല്‍... അവന്റെ ഒച്ച കൂടി. ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്ന് നോക്കി അവനെ പൂര്‍ണ്ണമായും അവഗണിച്ച് ഞാന്‍ വിഷ്ണുമൂര്‍ത്തി തെയ്യത്തിനടുത്തേക്ക് തിരക്കില്‍ തുഴഞ്ഞു. &amp;nbsp; (ദീപിക വാര്‍ഷികപ്പതിപ്പ് 2006 )&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/516263678942494336-1333185299402302224?l=kodzu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kodzu.blogspot.com/feeds/1333185299402302224/comments/default' title='Post Comments'/><link rel='replies' type='text/html' href='http://kodzu.blogspot.com/2011/07/blog-post_14.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/516263678942494336/posts/default/1333185299402302224'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/516263678942494336/posts/default/1333185299402302224'/><link rel='alternate' type='text/html' href='http://kodzu.blogspot.com/2011/07/blog-post_14.html' title='ഈശ്വരന്റെ തുപ്പല്‍'/><author><name>ShajiKumar P V</name><uri>http://www.blogger.com/profile/10101203157960545695</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='27' height='32' src='http://4.bp.blogspot.com/_uC0YQssCtOk/TJdbkkeIaxI/AAAAAAAAATM/FSUCs8FHxNI/S220/1.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/-im5_wyfyoFk/Th7SiC6AvOI/AAAAAAAAAms/Kh1hMDlUnFM/s72-c/Untitled-13.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-516263678942494336.post-1957851944559912359</id><published>2011-07-07T02:41:00.000-07:00</published><updated>2011-07-17T02:02:15.036-07:00</updated><category scheme='http://www.blogger.com/atom/ns#' term='Stories'/><category scheme='http://www.blogger.com/atom/ns#' term='kannu keeral'/><title type='text'>കണ്ണുകീറല്‍</title><content type='html'>&lt;div class="separator" style="clear: both; text-align: center;"&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://1.bp.blogspot.com/-1eoBQhNED78/ThV_Gs7IStI/AAAAAAAAAmA/VGkCHuYEAh8/s1600/109672.gif" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" src="http://1.bp.blogspot.com/-1eoBQhNED78/ThV_Gs7IStI/AAAAAAAAAmA/VGkCHuYEAh8/s1600/109672.gif" /&gt;&lt;/a&gt;&lt;/div&gt;&lt;b&gt;പി&lt;/b&gt;ന്നോക്കവിഭാഗവികസന കോര്‍പ്പറേഷന്‍, മടിക്കൈ സര്‍വ്വീസ് സഹകരണബാങ്ക്, വിജയ ബാങ്ക് ചാളക്കടവ് എന്നിവിടങ്ങളില്‍ നിന്നു നിറം മാറിയെത്തുന്ന കാര്‍ഡുകളായി വരുന്ന വായ്പകളുടെ അളവുകള്‍ - കോളേജില്‍ പോകുന്ന അനിയത്തി - ഐങ്ങോത്ത് വളവില്‍ വെച്ച് വണ്ടിയിടിച്ച് ശരീരം തളര്‍ന്നു കിടക്കുന്ന ലോറിഡ്രൈവറായിരുന്ന അച്ഛന്‍ - ആധിയുടെ മുഖം പിടിച്ച് എല്ലാക്കാലവും ശൂന്യയായിരിക്കുന്ന അമ്മ - ഇത്രയുമായിരുന്നു, 'കുട്ടി ഇനി വരേണ്ടതില്ല' എന്ന് ചാനലിന്റെ മാനേജിംങ് ഡയറക്ടറുടെ സ്‌നേഹസ്വരത്തിലുള്ള ഉത്തരവു കേട്ടപ്പോള്‍ സ്‌നേഹയ്ക്കു മനസ്സില്‍ വന്ന അനുഭവങ്ങളുടെ തുടരന്‍ രംഗങ്ങള്‍. മറുത്തു പറഞ്ഞിട്ടു കാര്യമില്ലെന്നു മനസ്സിലായി. &amp;nbsp;എം.ഡി.ക്കു ഔപചാരികമായി ഒന്നു കൈ കൂപ്പി സ്‌നേഹയിറങ്ങി.&lt;br /&gt;&lt;br /&gt;മഴ ചാറുന്നുണ്ടായിരുന്നു. ന്യൂസ് റീഡറായ ഐശ്വര്യയുടെ നാലുവയസ്സുള്ള മകള്‍ മരിച്ചത് സ്‌നേഹയ്ക്ക് ഓര്‍മ്മ വന്നു.&lt;br /&gt;ബസ്‌സ്റ്റോപ്പിലേക്ക് നടക്കുന്നേരം ഉടല്‍ ഒരു അപ്പൂപ്പന്‍താടി പോലെ ഭാരമില്ലാതാവുന്നത് അനുഭവിച്ചു, സ്‌നേഹ. ബസിലെ കമ്പിയില്‍ തൂങ്ങി മരിച്ചവന്റെ ആത്മാവിനെ പേറുന്ന നരിച്ചീറായി ചാഞ്ഞും ചരിഞ്ഞുമാടുമ്പോള്‍ 'ഇനിയെന്ത്' എന്ന ചോദ്യം മാത്രം പല സ്റ്റോപ്പുകളില്‍ നിന്നു സ്‌നേഹയിലേക്കു ചാടിക്കയറി.&lt;br /&gt;സ്റ്റോപ്പിലിറങ്ങിയപ്പോള്‍ എന്റര്‍ടെയ്ന്‍മെനറ് ചാനലിലെ പ്രിയനെയൊപ്പം കിട്ടി. &amp;nbsp;തന്റെ പണി പോയതവനറിഞ്ഞിരുന്നു. അവന്റെ വര്‍ത്തമാനത്തിന് അതുകൊണ്ടാവാം പഴയതുപോലെ ചിരി കിട്ടിയില്ല. &lt;br /&gt;&lt;br /&gt;ആകാശത്തില്‍ കുടകള്‍ ഉയര്‍ത്തി മഴയെ വട്ടത്തില്‍ തിരിച്ച് കുറച്ചു കുട്ടികള്‍ എതിരേ പാഞ്ഞു പോയി. ഐശ്വര്യയുടെ വീട്ടിലെന്തായിരിക്കും ഇപ്പോള്‍? ഐശ്വര്യയുടെ കടലിനെ വിഴുങ്ങുന്ന നിലവിളി മനസ്സറിഞ്ഞു. &amp;nbsp;പുസ്തകങ്ങളും ബാഗും ഇന്‍സ്ട്രുമെന്റ് ബോക്‌സും കളിപ്പാട്ടങ്ങളും ചിതറിക്കിടക്കുന്ന വെറും നിലത്ത് എന്നന്നേക്കുമായി കമിഴ്ന്നുറങ്ങുന്ന ഒരു കുട്ടിയുടെ ചിത്രം സ്‌നേഹയില്‍ തെളിഞ്ഞു. പൊടുന്നനെ വന്ന കാറ്റ് മഴച്ചിന്നലും കൊണ്ട് സ്‌നേഹയുടെ കുടയ്ക്കുള്ളിലേക്കു വന്നു. &amp;nbsp;മഴ കണ്ണുകളില്‍ ഒളിച്ചു.&lt;br /&gt;&lt;br /&gt;നിറയെ ആളുകളുണ്ടായിരുന്നു. ഐശ്വര്യയുടെ വീട്ടില്‍. എണ്ണം കിട്ടാത്ത കാലുകളുടെ തിരക്ക് അനവശ്യമായ ഒരു രാഷ്ട്രീയ പ്രകടനത്തിന്റെ മുന്നൊരുക്കമായി തോന്നുതെന്തേയെന്ന് മനസിനെ സ്വയം ശാസിക്കേണ്ടി വന്നു സ്‌നേഹയ്ക്ക്.&lt;br /&gt;&lt;br /&gt;ചാനലുകാരെക്കൂടാതെ രണ്ടുമൂന്ന് വീഡിയോ ക്യാമറകളുമുണ്ടായിരുന്നു. ഐശ്വര്യയുടെ ഭര്‍ത്താവ് മോഹന്‍ആഗതരെ ഒഴിവുള്ള ഇരിപ്പിടങ്ങളിലേക്ക് നയിച്ച് കുശലം പറഞ്ഞു. ഒഴിഞ്ഞുമാറാന്‍ശ്രമിച്ചെങ്കിലും സ്‌നേഹയെയും &amp;nbsp;പ്രിയനെയും അയാള്‍ പിടികൂടി. &amp;nbsp;'സ്‌നേഹേന്റെ ജോലി പോയല്ലേ?ഐശ്വര്യ പറഞ്ഞറിഞ്ഞു. &amp;nbsp;കഷ്ടായിപ്പോയി' എന്ന് സ്‌നേഹയ്ക്ക് വാക്കുകള്‍ പ്രതേ്യകമായി അയാള്‍ കൊടുത്തു. മോഹന്റെ പിറകെ വന്ന ക്യാമറയില്‍ മുഖം കിട്ടാതിരിക്കാന്‍ അവള്‍ ചെരുപ്പില്‍ കല്ല് കുടുക്കി.&lt;br /&gt;&lt;br /&gt;&lt;span class="Apple-tab-span" style="white-space: pre;"&gt; &lt;/span&gt;അകത്തെ മുറിയില്‍ നടുവിലായി ഐശ്വര്യയുടെ മകളെ കടത്തിയിരുന്നു. &amp;nbsp;ചിരിച്ചു കൊണ്ടുറങ്ങും പോലെ തോന്നി. &amp;nbsp;സ്‌നേഹയുടെ നെഞ്ചിലൂടെ ഒരു മിന്നല്‍ പാഞ്ഞു. &amp;nbsp;അവള്‍ കുടയില്‍ ബലം പിടിച്ചു. &amp;nbsp;അവളെയും പ്രിയനെയും കണ്ട് &amp;nbsp;ഐശ്വര്യ അടുത്ത് വന്നു. 'നേരത്തെ വന്നുവോ?, എം.ഡിയോട് ഒന്നു കൂടി പറഞ്ഞു നോക്കാമായിരുന്നു &amp;nbsp;സ്‌നേഹേ നിനക്ക്, &amp;nbsp;നീയില്ലാണ്ട് ഒരു കൈ പോയപോലെയായി എനിക്ക്, പ്രിയന് തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റം കിട്ടിയോ?, കഴിഞ്ഞയാഴ്ചത്തെ നിന്റെ ലൈവ്‌ഷോ കണ്ടിരുന്നു &amp;nbsp;മോള് കണ്ട് ഏറെ നേരം ചിരിച്ചു.' &amp;nbsp;എന്നിങ്ങനെ സ്‌നേഹയോടും പ്രിയനോടും ഒന്നിലും തൊടാതെ എന്നാല്‍ ഒന്നിനും ഉത്തരം കാക്കാതെ അവള്‍ അസ്ത്രം വിടും പോലെ ചോദിച്ചു കൊണ്ടിരുന്നു. &amp;nbsp;പലപ്പോഴും അവളുടെ കൈകളും ശിരസ്സും അറിയാതെ &amp;nbsp;മുകളിലേക്ക് തിരിഞ്ഞു. ചോദ്യങ്ങള്‍ മഴ പോലെ ഒഴിഞ്ഞു പോയ ഒരു നേരം 'സ്‌നേഹേ എന്റെ മോള്.....' എന്ന് നിലവിളിച്ച് &amp;nbsp;അവള്‍ സ്‌നേഹയിലേക്ക് വീണു. &lt;br /&gt;&lt;br /&gt;ഉച്ച കഴിഞ്ഞു, ഐശ്വര്യയുടെ വീട്ടില്‍ നിന്നിറങ്ങാന്‍. ഐശ്വര്യയെ ബെഡ്‌റൂമില്‍ കൊണ്ടു കിടത്തി ലോഡ്ജിലേക്ക് ബസ് കാത്തു നില്‍ക്കുന്നേരം ആകാശത്തോളം വീര്‍പ്പുമുട്ടിയിരുന്നു സ്‌നേഹ. &amp;nbsp;സഹപ്രവര്‍ത്തകന്റെ ബൈക്കില്‍ സീറ്റു പിടിച്ച് പ്രിയന്‍ സ്‌നേഹയോട് പറഞ്ഞു. &amp;nbsp;എന്റെ ചാനലില്‍ ഒഴിവുണ്ടെങ്കില്‍ ഞാന്‍ വിളിക്കാം. &amp;nbsp;എം.ഡി യോട് &amp;nbsp;ഒന്നു പറഞ്ഞു നോക്കട്ട്.&lt;br /&gt;&lt;br /&gt;&lt;span class="Apple-tab-span" style="white-space: pre;"&gt; &lt;/span&gt;ഔപചാരിക വര്‍ത്തമാനം എന്നതിനപ്പുറം വലിയ അര്‍ത്ഥമൊന്നും കൊടുത്തിരുന്നില്ല. സ്‌നേഹയപ്പോള്‍ പ്രിയന്റെ വാക്കുകള്‍ക്ക്. എന്നാല്‍ അന്നു രാത്രി മുറിയില്‍ ജനാലയില്‍ &amp;nbsp;ശിരസ്സ് ചേര്‍ത്ത് മഴ കേട്ട് കിടക്കുന്നേരം ലോഡ്ജിലെ ഫോണില്‍ പ്രിയന്‍ വിളിച്ചു. &lt;br /&gt;&lt;br /&gt;&lt;span class="Apple-tab-span" style="white-space: pre;"&gt; &lt;/span&gt;അനുജത്തിയുടെ എഴുത്തിലെ വേവലാതികള്‍ മഴയിലേക്ക് ഒഴുക്കിവിടാന്‍ ശ്രമിക്കുകയായിരുന്നു &amp;nbsp;സ്‌നേഹയന്നേരം. &amp;nbsp;ഒറ്റക്കിടപ്പായതുകൊണ്ട് അച്ഛന്റെ പിറകുവശം പുണ്ണു പടര്‍ന്നുവെന്നും ഡോക്ടര്‍ വെള്ളത്തിന്റെ ഒരു കിടക്കയില്‍ അച്ഛനെ കിടത്തണമെന്ന് നിര്‍ദ്ദേശിച്ചുവെന്നും അവള്‍ എഴുതിയിരുന്നു. മിനിയാന്ന് മരിച്ച &amp;nbsp;വടക്കേ കരയിലെ നാണുവേട്ടന്‍ ഉപയോഗിച്ചിരുന്ന വെള്ളക്കിടക്ക പകുതി വിലക്കു തരാമെന്ന് അവരുടെ വീട്ടുകാര്‍ പറഞ്ഞിരുന്നതായി അവള്‍ അനുബന്ധിച്ചു. പിന്നെ ബാങ്കില്‍ നിന്നും പലിശയടവ് തെറ്റിയതിലുള്ള ഫോണ്‍വിളി, അവളുടെ പരീക്ഷാ ഫീസടവ് എന്നീകൂട്ടിച്ചേര്‍ക്കലുകളും. ഈ കടലെഴുത്തില്‍ നിന്നുള്ള തൂങ്ങിപ്പിടുത്തമായി പ്രിയന്റെ വിളി. &amp;nbsp;'നാളെ വൈകുന്നേരം &amp;nbsp;കോഫീഹൗസില്‍ വരിക. എം.ഡി ചെറിയൊരു സാധ്യത വെച്ചിട്ടുണ്ട്.' പിറ്റേന്നു വൈകുന്നേരം കോഫീ ഹൗസില്‍ പ്രിയന്റെ സാധ്യതയ്ക്കായി കാക്കുന്നേരം- മാര്‍ക്കറിയാന്‍ പോകുന്ന കുട്ടി, ഓപ്പറേഷന്റെ ഫലമറിയാന്‍ ബന്ധുക്കള്‍, വോട്ടെണ്ണല്‍ നോക്കുന്ന സ്ഥാനാര്‍ത്ഥി- ഒക്കെ പല തലത്തില്‍ സ്‌നേഹയില്‍ അവതരിച്ചു. &amp;nbsp;എല്ലാറ്റിനുമപ്പുറം 'കിട്ടിയാല്‍ മതിയായിരുന്നു ദൈവമേ' എന്നു കൂടെക്കൂടെ അവള്‍ നിശ്വസിച്ചു കൊണ്ടിരുന്നു. &amp;nbsp;പ്രിയനൊപ്പം എം.ഡി ഉണ്ടായിരുന്നു. &amp;nbsp;വന്ന പാടെ സ്‌നേഹയെഒരു വശത്തേക്കു വിളിച്ച് പ്രിയന്‍ കാര്യം പറഞ്ഞു. 'കേളേജില്‍ പഠിക്കുമ്പം നീ &amp;nbsp;നാടകത്തിലഭിനയിച്ചതും ഇന്നലെ ഐശര്യ &amp;nbsp;വിലവിളിയോടെ നിന്നിലേക്ക് ചാഞ്ഞപ്പോള്‍ അപാരമായ വിപദിധൈര്യത്തോടെ കരയാതെ നീ പിടിച്ചുനിന്നതും &amp;nbsp;ചേര്‍ത്തു വായിച്ചപ്പോള്‍ നമ്മുടെ ചാനലിന്റെ പുതിയ പ്രോഗ്രാമിന് നീയാണുചിതം എന്നെനിക്കു തോന്നി. നിന്റെ അവസ്ഥയും അങ്ങനെയാണല്ലോ. എം.ഡിയോട് നിന്നെ ഞാനങ്ങ് കേറ്റിവെച്ചു പറഞ്ഞു കൊടുത്തിട്ടുണ്ട്. നിന്റെ ഭാഗ്യാന്നു കരുത്യാ മതി...' അതിവിദഗ്ധമായി വാക്കുകള്‍ കൊണ്ട് പ്രിയനിങ്ങനെ മലക്കംമറിച്ചില്‍ നടത്തുന്നതെന്തിനാണെന്ന് സ്‌നേഹയ്ക്ക് മനസ്സിലായില്ല.&lt;br /&gt;&lt;br /&gt;''കാര്യം പറ പ്രിയാ.....'' അവതാരകയായിട്ടാണോ...?'' സ്‌നേഹ തിരിച്ചു ചോദിച്ചു.&lt;br /&gt;ഫുള്‍കൈ മുകളിലോട്ടു തെറുത്തു കയറ്റി പ്രിയന്‍ മറുപടിച്ചു:&lt;br /&gt;''ഒരര്‍ഥത്തില്‍ അവതാരക എന്നു തന്നെ പറയാം. എന്നാല്‍ അവതാരകേന്റേത്ര പണീണ്ടോ?അതൂല്യ.അവതാരകേനെകണക്കേ വായില് ഒരു ചിരികുത്തിക്കയറ്റുകയോ കണ്ണില് സന്തോഷം ഒട്ടിക്കുകയോ വാക്കില് ഇംഗ്ലീഷ് കലര്‍ത്തുകയോ ഒന്നും ചെയ്യേണ്ടതില്ല. ശരിക്കും പറഞ്ഞാല്‍ ഇതൊന്നുമുണ്ടാവുകയേ അരുത്. &amp;nbsp;ജസ്റ്റ് ഒരരമണിക്കൂര്‍ ലൈവായി മൗനം പിടിച്ച് വികാരമൊന്നുമില്ലാതെ ക്യാമറയ്ക്കഭിമുഖമായി അങ്ങനെ നില്‍ക്കുക. അത്ര തന്നെ.''&lt;br /&gt;സ്‌നേഹയ്ക്ക് ഒന്നും മനസ്സിലായില്ല. പ്രിയന്‍ വിശദീകരിച്ചു. ''ഒറ്റക്കാര്യേ നീ ചെയ്യേണ്ടൂ. ആ അരമണിക്കൂറ് നിന്റെ മൊഖത്തും ശരീരത്തിലും ഒരു തരത്തിലുമുള്ള ചെയ്ഞ്ചും ഉണ്ടാവരുത്. &amp;nbsp;മുന്നില് പലതും സംഭവിച്ചേക്കാം. എല്ലാത്തിനോടും യാന്ത്രികമായ സമീപനമായിരിക്കണം. &amp;nbsp;നിനക്കതിനു കഴിയുമെന്നെനിക്കുറപ്പുണ്ട്. &amp;nbsp;ഐശ്വര്യയുടെ വീട്ടിലെ നിന്റെ പ്രകടനം കണ്ടപ്പോള്‍ തന്നെ എനിക്കതു തോന്നിയിരുന്നു. വരൂ, പ്രോഗ്രാമിനെക്കുറിച്ച്എം.ഡി. വിശദീകരിക്കും........''&lt;br /&gt;&lt;br /&gt;സ്‌നേഹയ്ക്ക് അപ്പോഴും ഒന്നും കൃത്യമായി തെളിഞ്ഞില്ല. &amp;nbsp;ഒരു പേസ്റ്റിന്റെ പരസ്യത്തിലെ നായകനെപ്പോലെ പല്ല് ഫുള്‍ടൈം പ്രദര്‍ശിപ്പിച്ചുള്ള എം.ഡിയുടെ യാന്ത്രികമായ ആഖ്യാനം വേണ്ടി വന്നു സ്‌നേഹയ്ക്ക് എല്ലാം മനസ്സിലാവാന്‍. ''ഉപഭോഗവത്കരണത്തിന്റെ ഫലമായി നമ്മള്‍ ജീവിക്കുന്ന ഇടങ്ങള്‍ക്ക് നല്ലതല്ലാത്ത ഏറെ മാറ്റങ്ങള്‍ &amp;nbsp;സംഭവിച്ചിട്ടുണ്ട്. സാമൂഹികത എന്നത് ഇല്ലാതായിപ്പോവുകയും തന്നിലേക്കു തന്നെ ചുരുങ്ങിക്കൊണ്ട് പ്രസവിക്കാന്‍ കിടക്കുന്ന പൂച്ചയെപ്പോലെയായി മാറിയിരിക്കുന്നു &amp;nbsp;പുതിയകാല മലയാളി. ഈ മനോഭാവ രൂപീകരണത്തില്‍ ദൃശ്യമാധ്യമങ്ങള്‍ വഹിച്ച പങ്ക് ചെറുതല്ല. വേറൊരു രീതിയില്‍ പറഞ്ഞാല്‍ ചാനലുകളുടെ വളര്‍ച്ചയ്ക്ക് ഇത്തരം വൃത്തിയില്‍ കുളിച്ചുള്ള ഒതുങ്ങിക്കൂടല്‍ അനിവാര്യം തന്നെയാണ്. ഒരു കാണിയെ നമ്മുടെ ചാനലിനു കീഴില്‍ ഏറെനേരം പിടിച്ചു നിര്‍ത്തുക എന്നത് ശ്രമകരമായ ദൗത്യമാണിന്ന്. &amp;nbsp;രാവും പകലും ചത്തു പണിയെടുക്കുന്നതിലൂടെയും പുതിയ പുതിയ സവിശേഷതയാര്‍ന്ന പ്രോഗ്രാമുകള്‍ ഡവലപ് ചെയ്യുന്നതിലൂടെയും മാത്രമേ നമ്മുടെ ഒരു കാണിയെ എല്ലാക്കാലവും നമ്മുടെ കാണിയായി പിടിച്ചു നിര്‍ത്താനും വേറൊരു കാണിയെ ആകര്‍ഷിക്കുവാനും കഴിയുകയുള്ളൂ. മിസ് സ്‌നേഹ അതിനായി ഞങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നു കരുതട്ടെ.&lt;br /&gt;&lt;br /&gt;&lt;span class="Apple-tab-span" style="white-space: pre;"&gt; &lt;/span&gt;എം.ഡിയുടെ വാക്കുകളില്‍ നക്‌സലിസത്തിന്റെ തേഞ്ഞുപോയ തോക്കിന്‍കുഴലിന്റ ഹാങ്ങോവറുള്ളത് സ്‌നേഹ ശ്രദ്ധിച്ചു. ഓറഞ്ച് ജ്യൂസ് ഒറ്റവലിക്ക് കുടിച്ച് അയാള്‍ തുടര്‍ന്നു. ''ഒരുതരത്തില്‍ സ്‌നേഹയെ വച്ച് ഞങ്ങള്‍ചെയ്യാനുദ്ദേശിക്കുന്ന പരിപാടിക്ക് സമകാലിന കേരളീയാവസ്ഥയുമായി അഭേദ്യമായ ബന്ധമുണ്ട്. എല്ലാ പ്രശ്‌നങ്ങളും യാതൊരു ഫീലിങ്‌സും ഇല്ലാതെ ഫ്രിഡ്ജിലിക്കുന്നവനായ പ്രതികരിക്കുക. കാണുക എന്നത് മലയാളിയുടെ ശീലമാണിന്ന്. ഈയൊരവസ്ഥ പ്രോഗ്രാമിലൂടെ &amp;nbsp;അവതരിപ്പിക്കുകയാണെന്ന് സാംസ്‌കാരിക നായകര്‍ പറഞ്ഞേക്കാം. പക്ഷേ ഞങ്ങളുടെ ലക്ഷ്യം 'ടു ബാഗ് അപ് ദി ക്രൗഡ് ഇന്‍ എനിവേ' എന്നതു മാത്രമാണ്. പ്രിയന്‍ പറഞ്ഞിട്ടുണ്ടാവും. എല്ലാ വെള്ളിയാഴ്ചയും രാത്രി പത്തിനാണ് സ്‌നേഹയുടെ ലൈവ് പ്രോഗ്രാം ഉണ്ടാവുക. പല കാരണങ്ങള്‍ കൊണ്ട് ജീവിത ദുരിതത്തില്‍വിണുപോയവര്‍ സ്‌നേഹയ്ക്ക് അഭിമുഖമായി വന്ന് സ്വയം വിവരിക്കും. നിലവിളിയെടുത്തേക്കാം, നടുക്കുന്ന അനുഭവങ്ങള്‍ കാട്ടിയേക്കും, എല്ലാറ്റിനോടും കണ്ണുകള്‍ തുറന്ന ഒരു പ്രതിമയായി കാണുകമാത്രം ചെയ്യണം സ്‌നേഹ. ഒരു തരിമ്പ് നിശ്വാസമോ, കരിച്ചിലോ, സംസാരമോ, ചലനമോ ഒന്നുമുണ്ടാവരുത്. എപ്പോള്‍ സ്‌നേഹയുടെ &amp;nbsp;നിസംഗഭാവം അനുഭവ വിവരണക്കാരന്റെ വേവലാതിയില്‍ തകര്‍ക്കപ്പെടുന്നുവോ സ്‌നേഹയുടെ ജോലി അവിടംകൊണു തീരും. ഞങ്ങളുടെ പ്രോഗ്രാമും സ്‌നേഹയെ വൈകാരികമായി പിടിച്ചുലയ്ക്കുന്ന ആളിനു ഞങ്ങള്‍ നല്‍കുന്ന സമ്മാനത്തുക അഞ്ചുലക്ഷമാണ്. എല്ലാം ആലോചിച്ച് തീരുമാനിക്കുക. സമ്മതമാണെങ്കില്‍ പ്രിയന്റെ കൈയില്‍ അഡ്വാന്‍സ്‌കൊടുത്തിട്ടുണ്ട്, സ്‌നേഹയ്ക്ക് വാങ്ങാം. ഞങ്ങളോട് സ്‌നേഹ സഹകരിക്കുമെന്നാണ് വിശ്വാസം.....''&lt;br /&gt;&lt;br /&gt;ഒന്ന് കൈകൂപ്പി എം.ഡി. കാറില്‍ കയറിപ്പോയി. തീപൊള്ളലേറ്റതായി തോന്നി സ്‌നേഹയ്ക്ക്. ഏറെനേരം ഇരിപ്പിടത്തിലവള്‍ കുന്തിച്ചിരുന്നു.&lt;br /&gt;പ്രിയന്‍ എഴുന്നേറ്റു; ''ആറുമണിക്ക് പ്രസ്‌ഫോറത്തില്‍ നളിനി ജമീലയുമായി മുഖാമുഖമുണ്ട്. കവറു ചെയ്യേണ്ടത് ഞാനാണ്. രാത്രീല് ഞാന്‍ വിളിക്കാം. ഉത്തരം പോസറ്റീവായിരിക്കുമല്ലോ...''&lt;br /&gt;ബില്ല് പേ ചെയ്ത് പ്രിയന്‍ പോയി. മഴ പെയ്തു കറുത്ത നിരത്തിലേക്ക് അവളുടെ കണ്ണുകള്‍ ശൂന്യമായി.&lt;br /&gt;&lt;br /&gt;അന്നുരാത്രി ലോഡ്ജ് മുറിയില്‍ കൂട്ടിലകപ്പെട്ട മെരുവിനെപ്പോലെ സ്‌നേഹയ്ക്ക് ഉറക്കം കിട്ടിയില്ല. മഴയൊഴിഞ്ഞ ഇരുട്ടില്‍ അവള്‍ക്ക് വല്ലാതെ വീര്‍പ്പുമുട്ടി. ജാലകത്തിലൂടെ അടിച്ചുവന്ന കാറ്റില്‍ അനിയത്തിയുടെ &amp;nbsp;വാക്കുകളറിഞ്ഞു. വേറൊന്നുമാലോചിച്ചില്ല. ഒരു രൂപ കോയിനിട്ട് അവള്‍ പ്രിയനെ വിളിച്ചു; ''അഡ്വാന്‍സ് നാളെ രാവിലെതന്നെ അനിയത്തി ശ്രുതിയുടെ പേര്‍ക്കയക്കണം. അഡ്രസ് നിനക്കറിയാമല്ലോ....?&lt;br /&gt;&lt;br /&gt;&lt;span class="Apple-tab-span" style="white-space: pre;"&gt; &lt;/span&gt;'കണ്ണുകീറല്‍' എന്നാണ് സ്‌നേഹ ആദ്യവും അന്ത്യവുമാകുന്ന പരിപാടിക്ക് ചാനലുകള്‍ ഇട്ട പേര്. പൂച്ചക്കുഞ്ഞുങ്ങള്‍ ലോകത്തിലേക്ക് ആദ്യമായി കണ്ണുതുറക്കുന്നതിനു പറയുന്ന കണ്ണുകീറല്‍ എന്നവാക്ക് പുതിയ കാഴ്ചയിലേക്ക് കണ്ണു തുറക്കല്‍ എന്ന അര്‍ത്ഥത്തിലാണ് ചാനലുകാര്‍ ഉപയോഗിച്ചത്. പേരറിഞ്ഞപ്പോള്‍ പുതുക്കി നിവ്വചിക്കപ്പെട്ട ഒരു ജീവിതത്തിലേക്ക് കണ്ണുകീറുന്നതിലുപരി നന്മ നിറഞ്ഞ നടത്തിനായി കാഴ്ച തുറന്നിരുന്നെങ്കില്‍ എന്ന് ആശിച്ചുപോയി, സ്‌നേഹ.&lt;br /&gt;'ലോകചരിത്രത്തില്‍ ഫസ്റ്റ് ടൈം എക്‌സപീരിയന്‍സ്' എന്ന വാചകത്തിലായിരുന്നു കണ്ണുകീറലിന്റെ പരസ്യം ചാനലില്‍ പ്രത്യക്ഷപ്പെട്ടത്. വ്യത്യസ്ത പോസുകളില്‍ &amp;nbsp;സ്‌നേഹ പരസ്യത്തിലും &amp;nbsp;നിറങ്ങള്‍ക്കും നിയമാവലികള്‍ക്കും ഇടയില്‍ മുന്നോട്ടു വന്നു. പരസ്യത്തില്‍ സ്‌നേഹയുടെ &amp;nbsp;ശിരസ്സുമായ്ച്ചുകളഞ്ഞിരുന്നു.ശിരസ്സില്ലാതെ കൈകൂപ്പുകയും &amp;nbsp;തിരിയുകയും വിരല്‍ചൂണ്ടുകയും ചെയ്തുകൊണ്ടിരുന്നപ്പോള്‍ താന്‍തന്നെയാണോ അത് എന്നു സ്‌നേഹയ്ക്ക് വിഷമം വന്നു. 'പരിപാടിയുടെ എക്‌സ്‌ക്ലൂസീവ് സ്വഭാവത്തിനാകാം ശിരസ്സില്ലാതെ കാണിച്ചതെന്നു' പറഞ്ഞ് പ്രിയന്‍ സ്‌നേഹയെ സമാശ്വസിപ്പിച്ചു&lt;br /&gt;&lt;br /&gt;കണ്ണുകീറല്‍ തുടങ്ങുന്നതിനു തലേദിവസം രാത്രി പ്രിയന്‍ വിളിച്ച് ഓര്‍മ്മിപ്പിച്ചു. ''സ്‌നേഹേ,ലൈവ് ഷോയാണ്. ലോകം മൊത്തം നിന്നെ സറൗണ്ട് ചെയ്യും നാളെ. അര മണിക്കൂര്‍ തീര്‍ത്തും വികാരമില്ലാതെ അനുഭവ വിവരണക്കാരനില്‍ കാഴ്ചവച്ചിരിക്കുക. ഒരുരീതിയില്‍ &amp;nbsp;പരസ്യത്തിലെ ശിരസ്സില്ലാത്ത നീ പ്രോഗ്രാം നേരത്തെനീ സ്വീകരിക്കേണ്ട മാനസിക ഭാവം തന്നെയാണ്. ഉടലില്‍ ശിരസ്സില്ലെന്നു ഭാവിച്ച് അങ്ങനെയിരിക്കുക. നാളെ ഞാനുണ്ടാവില്ല. പനി മൂത്ത് അമ്മയെ മംഗലാപുരത്ത് അഡ്മിറ്റാക്കിയിരിക്കുകയാണ്. &amp;nbsp;എനിക്കവിടെ പോകേണ്ടതുണ്ട്. &amp;nbsp;അവിടുന്നായാലും പരിപാടി ഞാന്‍ കാണും. എന്തായാലും ബെസ്റ്റ് ഓഫ് ലക്ക്....''&lt;br /&gt;&lt;br /&gt;പ്രിയനു സമ്മതം കൊടുത്ത് മുറിയിലേക്ക് തിരിച്ചു കയറുംനേരം മഴ വലുതായി പെയ്തു. &amp;nbsp;മുറിയിലെത്തുമ്പോഴേക്കും കറന്റ് പോയിരുന്നു.മഴയുടെ നിലാവില്‍ മുറിയിലെ കണ്ണാടിയില്‍ സ്‌നേഹ സ്‌നേഹയെ നോക്കി. അപാരമായ നിര്‍വ്വികാരതയോടെ ഏറെ നേരം അങ്ങനെ നിന്നപ്പോള്‍ കണ്ണാടിയിലെ സ്‌നേഹയ്ക്ക് ശിരസ്സിലാത്തതു കണ്ട് നടുങ്ങി, സ്‌നേഹ. അവള്‍ തന്റെമുഖം കൈകളില്‍ ചേര്‍ത്തു.&lt;br /&gt;&lt;br /&gt;ആദ്യ ദിവസത്തെ ഷോകൊണ്ടു തന്നെ കണ്ണുകീറല്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. പാതിയോളം ഇരുട്ടു നിറഞ്ഞ മുറിയില്‍ വെച്ചായിരുന്നു പ്രോഗ്രാം നടത്തപ്പെട്ടത്. &amp;nbsp;നീലവിരിയിട്ട ജാലകത്തിലൂടെ വന്ന വെളിച്ചം സ്‌നേഹയ്ക്കും സ്‌നേഹയുടെ മനസ്സു ചലിപ്പിക്കാന്‍ വന്ന മനുഷ്യനും നിലാവിന്റെ നിറം കൊടുത്തു.&lt;br /&gt;&lt;br /&gt;ഭര്‍ത്താവ് ആസിഡ് ഒഴിച്ച് വികൃതമാക്കിയ മുഖമുള്ള യുവതി, കടം മൂത്ത് ആത്മഹത്യചെയ്ത &amp;nbsp;കര്‍ഷകന്റെ മദ്ധ്യവയസ്‌കയായ ഭാര്യ, വീട്ടുകാര്‍ വാര്‍ധക്യത്തിന്റെ കാരണം പറഞ്ഞ് പുറത്താക്കിയ വയസ്സന്‍, ഇവരായിരുന്നു സ്‌നേഹയെ വൈകാരികമായി പ്രതികരിപ്പിച്ച് ലക്ഷാധിപതിയാവാന്‍ ആദ്യദിവസം വന്നത്.&lt;br /&gt;&lt;br /&gt;പത്തുമിനിറ്റായിരുന്നു ഓരോരുത്തര്‍ക്കും കൊടുത്ത സമയം. &amp;nbsp;ഇവര്‍ നിലവിളി ചേര്‍ത്ത് പറഞ്ഞ വാക്കുകളും പ്രവൃത്തികളുമൊന്നും സ്‌നേഹയില്‍ അല്പം പോലും ഏശിയില്ല. അവര്‍ തങ്ങളുടെ വേവലാതികളുടെ കെട്ടഴിക്കും നേരം സ്‌നേഹ 'ഗോവര്‍ധന്റെ യാത്രകള്‍' എന്ന നോവലിലെ അലിദോസ്ത് എന്ന കഥാപാത്രത്തെ മനസ്സില്‍ കാണുകയായിരുന്നു. യാതൊരു ദാക്ഷിണ്യവുമില്ലാതെ ആര്‍ക്കു വേണ്ടിയും എന്തും ചെയ്യുന്ന അലിദോസ്തായി സ്‌നേഹ അവരുടെ ആധികള്‍ ശ്രദ്ധിച്ചു.&lt;br /&gt;&lt;br /&gt;മുഖം കരിക്കപ്പെട്ട സ്ത്രീ ഭര്‍ത്താവ് തന്റെ അടിവയറ്റില്‍ ചവുട്ടി ഗര്‍ഭമലസിപ്പിച്ചതു പറഞ്ഞു, പുരനിറഞ്ഞ തന്റെ പെണ്‍മക്കള്‍ക്ക് കന്നുകാലികള്‍ക്കെന്നപോലെ ആള്‍ക്കാര്‍ വില പറഞ്ഞു നടക്കുന്നത് വിലപിച്ചു, കര്‍ഷകന്റെ ഭാര്യ. പിച്ച ചോദിക്കാന്‍ പോലുമാവാത്തതിന്റെ നിസ്സഹായത ആവര്‍ത്തിച്ചു, വൃദ്ധന്‍. ആര്‍ക്കും ഒന്നിനുമായില്ല. ഇരുട്ടിനും നിലാവിനും ഇഴ ചേര്‍ത്തു വച്ച മ്യൂസിക്കില്‍ ആവലാതി പറഞ്ഞവര്‍ക്ക് മുന്നില്‍ ഒരതു ഫോട്ടോഫ്രെയിം മുഖമായി പരിണമിച്ചു സ്‌നേഹ. &amp;nbsp;പരാജയപ്പെട്ടെന്നു മനസ്സിലായി. യുവതി, ഇത്രയൊക്കെ കേട്ടിട്ടും കണ്ണില്‍ ഒരു തുള്ളി വെളളം പോലും വരാത്ത വൃത്തികെട്ടവളേ, നീയൊന്നും നന്നാവില്ലഎന്നു തലയ്ക്കടിച്ചു പിരിഞ്ഞു. സമയമായെന്നറിഞ്ഞപ്പോള്‍ കര്‍ഷകന്റെ ഭാര്യയും &amp;nbsp;വയസ്സനും യുവതിയുടെ വാക്കുകള്‍ ചെറുതായി മാറ്റിപ്പിടിച്ച് ആവര്‍ത്തിച്ചു. പ്രോഗ്രാമിന്റെ അവസാനം റോളിങ്ങ് ചെയറില്‍ ഇരുന്നിരുന്ന സനേഹയുടെ ശിരസ്സു മായ്ച്ച് 'ലക്ഷങ്ങളുടെ ലോകത്തേക്ക് അടുത്തയാഴ്ച ഇതേ ദിവസം ഇതേ സമയം' എന്നു സ്‌ക്രോള്‍ ചെയ്യുന്ന അക്ഷരങ്ങള്‍ സ്‌ക്രീനിനു മധ്യത്തിലൂടെ വിട്ട് മുറി ഇരുട്ടില്‍ പൂര്‍ണമായും മൂടി.&lt;br /&gt;&lt;br /&gt;പ്രോഗ്രാം കഴിഞ്ഞ് അഭിനന്ദിക്കാന്‍ വന്നവര്‍ക്ക് ആദ്യമൊന്നും ഒരു ചിരി കൊടുക്കാന്‍ കഴിയാതെ സ്‌നേഹ കുഴങ്ങി. &amp;nbsp;ശ്രമിക്കുന്തോറും മുഖം റബ്ബര്‍ പോലെ വലിയുന്നതായി സ്‌നേഹയ്ക്കു അനുഭവപ്പെട്ടു. &amp;nbsp;പിന്നെ പണിപ്പെട്ട് ഒരു ചിരി നിര്‍മ്മിച്ചു കൊടുത്ത് സ്‌നേഹ ധൃതിയില്‍ റൂമിലേക്ക് നടന്നു. പ്രിയന്‍ വിളിച്ചപ്പോഴും ഇതു തന്നെയായിരുന്നു അവസ്ഥ. ''ഞാന്‍ വല്ലാതെ ത്രില്ലടിച്ചുപോയി സ്‌നേഹേ, നിന്റെ ഭാവംകണ്ടപ്പോള്‍ കേരളം മുഴുവന്‍ ചര്‍ച്ചാവിഷയമായിക്കഴിഞ്ഞു ഇത്, എല്ലാത്തിലും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്....'' എന്ന് അത്യാവേശത്തോടെ പ്രിയന്‍ പറയും നേരം വെറുതെ മൂളുക മാത്രം ചെയ്തു സ്‌നേഹ.&lt;br /&gt;&lt;br /&gt;ലോഡ്ജിലുള്ളവരുടെ അഭിനന്ദനക്കൈകള്‍ വാങ്ങി അവള്‍ മുറിയിലേക്കു പാഞ്ഞു കയറി വാതിലടച്ചു. &amp;nbsp;പുറത്തു പെയ്യുന്ന കനത്ത മഴ അവള്‍ക്കു വീര്‍പ്പു മുട്ടലായി. ജാലകങ്ങള്‍ അടച്ച് കൊളുത്തിട്ടു. &amp;nbsp;കസേരയില്‍ കൂനിക്കൂടിയിരുന്ന് ഗോവര്‍ധന്റെ യാത്രകളിലെ അലിദോസ്തുള്ള ഭാഗങ്ങള്‍ ഭീതി കളയാനെന്നോണം അവള്‍ ആവര്‍ത്തിച്ച് വായിച്ചു കൊണ്ടിരുന്നു. പുലരുവോളം അവള്‍ക്ക് കൂട്ടായി, മരിച്ചുപോയമനുഷ്യരുടെ നടത്തമായി പെയ്തു കൊണ്ടിരുന്ന മഴ.&lt;br /&gt;&lt;br /&gt;പിന്നീടുള്ള ആഴ്ചകളില്‍ കണ്ണുകീറലില്‍ പങ്കെടുക്കാന്‍ വരുന്നവരും കാണികളും ഗണ്യമായി വര്‍ധിച്ചു. &amp;nbsp;സ്‌നേഹയുടെ ഒറ്റഭാവം പരാജയപ്പെടുത്താന്‍ വരുന്ന ആളുകളുടെ എണ്ണം ക്രമാതീതമായപ്പോള്‍ പ്രോഗ്രാം സ്‌പോണ്‍സര്‍ ചെയ്യുന്ന കണ്‍സ്യൂമര്‍ കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്കു മാത്രമായി പ്രവേശനം പരിമിതപ്പെടുത്തി. അതോടെ കടത്തില്‍ വാങ്ങിയ ഉല്‍പ്പന്നങ്ങള്‍ ഉയര്‍ത്തിക്കാട്ടി സ്‌നേഹയ്ക്കു മുന്നില്‍ നിലവിളിക്കാന്‍ ക്യൂ പിടിച്ചു, ആളുകള്‍.&lt;br /&gt;&lt;br /&gt;ഇതിനിടയില്‍ സ്‌നേഹയുടെ കാര്യം കൂടുതല്‍ സങ്കീര്‍ണ്ണമായി. വൈകാരികതയുടേതായ എല്ലാ ഭാവങ്ങളും നീര്‍ക്കോലി ഉരിഞ്ഞിടുന്ന ഉപ്പൂലി വസ്ത്രം പോലെ അവളില്‍ നിന്ന് ഒന്നൊന്നായി അഴിഞ്ഞുപോയിക്കൊണ്ടിരുന്നു. പല രാത്രികളിലും ജാലകങ്ങള്‍ അടച്ചിട്ട് മുറിയില്‍ ചുരുണ്ടിരുന്ന് മൗനത്തെ കൂട്ടുവിളിച്ചു. അവള്‍. എന്താണു തനിക്കു സംഭവിക്കുന്നതെന്ന് അവള്‍ക്കൊരെത്തും പിടിയും കിട്ടിയില്ല.&lt;br /&gt;&lt;br /&gt;പ്രിയനെ കിട്ടിയ ഒരു വൈകുന്നേരം എല്ലാം ഒരു പെരുമഴയെന്നപോലെ പെയ്തു തീര്‍ത്തൂ, സ്‌നേഹ. ''ഇതെല്ലാം നിന്റെ വെറും തോന്നലാണ്. പ്രോഗ്രാമില്ലാത്ത ദിവസങ്ങളില്‍ സന്തോഷകരമായ &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;കാര്യങ്ങളില്‍ സമയം ചെലവിടുക. എല്ലാം നേരെയാകും എന്ന് ഒരു മണിക്കൂറോളം പ്രിയനുപദേശിച്ചിട്ടും അവളെങ്ങുമെത്തിയില്ല.&lt;br /&gt;&lt;br /&gt;സ്‌നേഹയെ അഭിനന്ദിച്ചു കൊണ്ടുള്ള അനിയത്തിയുടെ കത്ത് ഒരു ശനിയാഴ്ച വന്നു. വീട്ടില്‍ ടി വി വാങ്ങിയെന്നും അച്ഛന് കുറച്ചൊക്കെ എഴുന്നേറ്റു നടക്കാന്‍ കഴിയുന്നുണ്ടെന്നും ചേച്ചിയുടെ പരിപാടി എല്ലാവരും മുടങ്ങാതെ കാണാറുണ്ടെന്നും അവള്‍ എഴുതിയിരുന്നു.എന്തോ, കത്തു വായിച്ചപാടെ തലവേദന വന്ന് അവള്‍ കട്ടിലില്‍ വീണു.&lt;br /&gt;&lt;br /&gt;പിറ്റേന്നു സന്ധ്യയ്ക്ക് ടൗണില്‍നിന്ന് വരുമ്പോള്‍ മൂന്നാമത്തെ വളവിനരികിലെ &amp;nbsp;ആല്‍മരത്തിനു കീഴിലിരുന്ന് ആറുവയസ്സോളമുള്ള ഒരു പെണ്‍കുട്ടിയെ മൂന്നു ചെറുപ്പക്കാര്‍ &amp;nbsp;മടിയിലിരുത്തി കളിപ്പിക്കുന്നത് സ്‌നേഹയുടെ ശ്രദ്ധയില്‍ പെട്ടു. ചെറുപ്പക്കാരുടെ രസം നിറഞ്ഞ തമാശകളും കുട്ടിത്തം നിറഞ്ഞ പെണ്‍കുട്ടിയുടെ മറുപടിയും വളവിലേക്കെത്തും മുന്‍പേ സ്‌നേഹ കേട്ടു. അടുത്തെത്തുന്തോറും ചെറുപ്പക്കാരുടെ വാക്കുകള്‍ കുറഞ്ഞു വന്നു. പെണ്‍കുട്ടിയുടെ ചിരി ഇല്ലാതായി. ചെറുപ്പക്കാരിലൊരാള്‍ പെണ്‍കുട്ടിയുടെ റോസാപ്പൂവിന്റെ നിറമുള്ള കുഞ്ഞുഫ്രോക്ക് അഴിച്ചെടുത്ത് തനിക്കു മുഖം മൂടിയാക്കി.സിഗരറ്റ് വലിച്ചു കൊണ്ടിരുന്ന വേറൊരുത്തന്‍ &amp;nbsp;ജീന്‍സ് പാന്റ് ഊരാന്‍ തുടങ്ങി. മൂന്നാമന്‍ ഒരു ചുംബനത്തിനായി പെണ്‍കുട്ടിയുടെ കുഞ്ഞുമുഖം തന്നിലേക്കടുപ്പിച്ചു. സ്‌നേഹയുടെ ഉള്ളൊന്നു പിടച്ചു. ഒരു നിലവിളിയെടുക്കാന്‍ അവളാവതും ശ്രമിച്ചു. 'ഇതാ ഒരു കുഞ്ഞിനെ, ഇതാ ഒരു കുഞ്ഞിനെ കൊല്ലുന്നേ...' എന്ന് ആളുകളെ വിളിക്കാന്‍ ശ്രമിച്ചൂ സ്‌നേഹ. &amp;nbsp;എന്നാല്‍ ഒന്നിനുമായില്ല അവള്‍ക്ക്. നെഞ്ചില്‍ തിങ്ങിക്കിടന്നു, വാക്കുകള്‍ . മഞ്ഞുപോലെ ഉറച്ചുപോയിരുന്നൂ അവള്‍. &lt;span class="Apple-tab-span" style="white-space: pre;"&gt; &lt;/span&gt;വികാരമൊന്നുമില്ലാതെ മഞ്ഞുകൊണ്ടു നിര്‍മിച്ച ഒരാള്‍രൂപത്തിന്റെ എല്ലാ സാധ്യതകളിലേക്കും പരിണമിക്കപ്പെട്ട് നിലാവിന്റെ നിറമുള്ള ഇരുട്ടില്‍ അലിദോസ്തിന്റെ വഴിയറിഞ്ഞ് ആല്‍മരം വിട്ട് അവള്‍ സാധാരണമട്ടില്‍ ലോഡ്ജിലേക്കു നടന്നു. അടുത്ത നേരം ചെറുപ്പക്കാര്‍ തങ്ങളുടെ ജീന്‍സ് പാന്റുകള്‍ ആകാശത്തേക്കു പമ്പരം കറക്കിവിടുകയും ഒന്നാകെ പെണ്‍കുട്ടിയുടെ കുഞ്ഞു നിലവിളിക്കുമേലില്‍ വീഴുകയും ചെയ്തു.&lt;br /&gt;&lt;b&gt;&lt;span class="Apple-style-span" style="font-size: large;"&gt;(മലയാള മനോരമ ശ്രീ ഞായറാഴ്ചപ്പതിപ്പ് 2006)&lt;/span&gt;&lt;/b&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/516263678942494336-1957851944559912359?l=kodzu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kodzu.blogspot.com/feeds/1957851944559912359/comments/default' title='Post Comments'/><link rel='replies' type='text/html' href='http://kodzu.blogspot.com/2011/07/blog-post.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/516263678942494336/posts/default/1957851944559912359'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/516263678942494336/posts/default/1957851944559912359'/><link rel='alternate' type='text/html' href='http://kodzu.blogspot.com/2011/07/blog-post.html' title='കണ്ണുകീറല്‍'/><author><name>ShajiKumar P V</name><uri>http://www.blogger.com/profile/10101203157960545695</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='27' height='32' src='http://4.bp.blogspot.com/_uC0YQssCtOk/TJdbkkeIaxI/AAAAAAAAATM/FSUCs8FHxNI/S220/1.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/-1eoBQhNED78/ThV_Gs7IStI/AAAAAAAAAmA/VGkCHuYEAh8/s72-c/109672.gif' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-516263678942494336.post-3163597180221708877</id><published>2011-06-30T11:03:00.000-07:00</published><updated>2011-07-17T02:04:14.811-07:00</updated><category scheme='http://www.blogger.com/atom/ns#' term='Review'/><category scheme='http://www.blogger.com/atom/ns#' term='Devayaniyamma'/><title type='text'>ചോര കൊണ്ട് എഴുതിയ ഒരു പുസ്തകം, കണ്ണീര് വീണ് അവ്യക്തമായത്</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://1.bp.blogspot.com/-76-C9oFGmGI/Tgy1okcCO9I/AAAAAAAAAi0/3DS_2L3wN-8/s1600/a.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="209" src="http://1.bp.blogspot.com/-76-C9oFGmGI/Tgy1okcCO9I/AAAAAAAAAi0/3DS_2L3wN-8/s320/a.jpg" width="320" /&gt;&lt;/a&gt;&lt;/div&gt;"എന്റെ കൈ വിറച്ചുതുടങ്ങിയിരിക്കുന്നു. ഓര്‍മ്മയ്ക്ക് നേരിയ തോതിലെങ്കിലും മങ്ങലേറ്റിരിക്കുന്നു'- തൃശ്ശൂരിലെ സമത- എ കലക്ടീവ് ഫോര്‍ ജെന്‍ഡര്‍ സ്റ്റഡീസ് പുറത്തിറക്കിയ കെ.ദേവയാനിയുടെ 'ചോരയും കണ്ണീരും നനഞ്ഞ വഴികള്‍ ' എന്ന ആത്മകഥയുടെ ആരംഭവാചകം ഇങ്ങനെയാണ്. &amp;nbsp;പുറത്ത് പെയ്യുന്ന മഴയുടെ ഇരമ്പലില്‍ പുസ്തകം വായിക്കെ ഉള്ളിലെ വിങ്ങല്‍ കൊണ്ട് ഞാന്‍ വിറച്ചുകൊണ്ടിരുന്നു. കരച്ചില്‍ വന്ന് മൂടി ചില ഭാഗങ്ങളില്‍ മുന്നോട്ട് പോവാനാവാതെ ഞാന്‍ നിശ്ചലനായി. വായിച്ച് തീര്‍ത്ത് മഴയുടെ ഇരമ്പലില്‍ ഏറെ നേരം നിശബ്ദനായി. മരണത്തിന്റെ ലോകത്ത് നിന്ന് ദേവയാനിയമ്മ ഏകാന്തതയുടെ കടല്‍ പടര്‍ന്ന കണ്ണുകളോടെ എന്നെ നോക്കി.&lt;br /&gt;&lt;br /&gt;ഏറെക്കാലത്തിന് ശേഷമാണ് ഒരു പുസ്തകം കൊടുങ്കാറ്റ് പോലെ മനസ്സിനെ പിടിച്ചുകുലുക്കിയത്. വായിച്ച ആത്മകഥകളില്‍ നിന്ന് എന്നെ ഇത്രയും വേദനിപ്പിച്ച ഒരു ആത്മകഥ വേറെ ഉണ്ടായിട്ടില്ല. സമരത്തിന്റെ കരുത്ത് വരികളില്‍ കീറി വെച്ച എകെജിയുടെ ജീവിത കഥ, ഏകാന്തതയുടെ അരങ്ങില്‍ ജീവിതമാടിയ വിദ്വാന്‍ പി കേളുനായരുടെ ഡയറിക്കുറിപ്പുകളായ ജീവിതനാടകം, ചെറുകാടിന്റെ ജീവിതകഥ, പവനപര്‍വ്വം അങ്ങനെയൊരു പാട് ആത്മകഥകളിലൂടെ കടന്നുപോയിട്ടും നെഞ്ചില്‍ ഇത്രമാത്രം തീകോരിയിട്ടിട്ടില്ല ഒന്നും.&lt;br /&gt;&lt;br /&gt;അനുഭവത്തിന്റെ തീക്കനലുകള്‍ കത്തിപടരുന്ന പുസ്തകമാണിത്. വൈകാരികതയൊന്നുമില്ലാതെ തീര്‍ത്തും നിസംഗമായി തന്റെ ജീവിതം ദേവയാനിയമ്മ ഇതില്‍ വരച്ചുവെക്കുന്നു. രാഷ്ട്രീയമില്ലായ്മയുടെ അന്ധതബാധിച്ച് കൂപമണ്ഡൂകങ്ങളായി സ്വന്തം ജീവിതത്തിന്റെ ഒളിയിടങ്ങളില്‍ കൂനിക്കൂടിയിരിക്കുന്നവര്‍ ഈ അമ്മയുടെ അനുഭവങ്ങളുടെ കനലില്‍ മനസ് കൊണ്ട് കത്തിപ്പോവും. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കടന്നുപോയ മര്‍ദ്ദനങ്ങളുടേയും പോരാട്ടങ്ങളുടേയും നേര്‍രേഖ കൂടിയാണ് ഈ പുസ്തകം. ത്യാഗത്തിന്റെ ലാഭത്തിനായി ഒരിക്കലും തയ്യാറാവാതെ കമ്മ്യൂണിസ്റ്റുകാരിയായി ജീവിച്ച കമ്മ്യൂണിസ്റ്റുകാരിയായി തന്നെ മരിച്ച ഒരു ജന്മം. അനുഭവങ്ങളുടെ കടലില്‍ ഇളകിയാടാതെ നിശ്ചയദാര്‍ഢ്യത്തോടെ മറുകര നോക്കി നിന്ന വിസ്മയം. കേരളത്തിലെ സ്ത്രീചരിത്രത്തിലെ ഏറ്റവും വേദനാജനകവും ആശ്ചര്യകരവുമായ ഒരു പുറം. സമരങ്ങളുടെ എരിതീയില്‍ നടന്നുപോയ ഒരു &amp;nbsp;ജീവിതം.&lt;br /&gt;&lt;br /&gt;പുന്നപ്രയിലെ പറവൂര്‍ കന്നിട്ടയില്‍ വീട്ടില്‍ പാപ്പിയമ്മയുടേയും ശങ്കരന്റേയും ഇളയമകള്‍ ദേവയാനി കരിവെള്ളൂര്‍ എന്ന വടക്കേ മലബാറിലെ സമരഗ്രാമത്തില്‍ വന്ന് ഗ്രാമത്തിന്റെ മുഴുവന്‍ അമ്മയായതിന്റെ ചരിത്രസാക്ഷ്യം കൂടിയാണ് ഈ പുസ്തകം. കെട്ടിപ്പൊക്കിയ ചരിത്രത്തിന്റെ ടിപ്പുസുല്‍ത്താന്‍ വഴികളിലൊന്നും ഇവരെ നിങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിയില്ല. എഴുതപ്പെടാത്ത ഒന്നിനെ ചരിത്രമെന്ന് വിളിക്കാമെന്ന് തോന്നുന്നു. കെ.ദേവയാനിയുടെ ആത്മകഥ വായിച്ചുകഴിയുമ്പോള്‍ ഈ വിചാരം നിങ്ങളേയും കീഴടക്കും. പ്രത്യയശാസ്ത്രവും ജീവിതവും രണ്ടും രണ്ടല്ല എന്ന് വിശ്വസിച്ച്, അതില്‍ നിന്നും തെല്ലും വഴിമാറി നടക്കാതെ ജീവിച്ച കേരളകമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദര്‍ശധീരനായ നേതാവ് ഏ.വി.കുഞ്ഞമ്പുവിന്റെ ഭാര്യയാണ് ദേവയാനി. നിലപാടുകളുടെ സത്യസന്ധനായ രാഷ്ട്രീയനേതാവ് വി.എസ്.അച്യുതാനന്ദനും എം.കെ.സുകുമാരനും സ്കൂളില്‍ സഹപാഠികള്‍. ഒമ്പതാം ക്ലാസ്സില്‍ വെച്ച് പഠനം നിര്‍ത്തേണ്ടി വന്നു. ആത്മവിദ്യാസംഘത്തിന്റെ മുഴുവന്‍ സമയപ്രവര്‍ത്തകനായിരുന്നൂ ദേവയാനിയുടെ ചേട്ടന്‍. ചേട്ടന്റെ സ്വാധീനത്തില്‍ ആത്മവിദ്യാസംഘത്തിന്റെ മഹിളാവിഭാഗം പ്രവര്‍ത്തയായി രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയ ദേവയാനിയുടെ തുടര്‍ജീവിതം രാഷ്ട്രീയം കൊണ്ട് എഴുതപ്പെട്ടതായി. കുമാരാനാശാന്റെ കവിതകള്‍ കാണാപ്പാഠമാക്കി, മറ്റ് സ്ത്രീകള്‍ക്ക് ചൊല്ലിക്കൊടുത്ത് ജാതിവരുദ്ധമായ മനോഭാവം സമൂഹത്തില്‍ വളര്‍ത്തിക്കൊണ്ട് വരാന്‍ ദേവയാനി ശ്രമിച്ചു. പ്രസംഗിക്കാന്‍ കഴിയുമായിരുന്നില്ലെങ്കിലും ആര്യഭടസ്വാമികള്‍ എഴുതത്തരുന്ന കാര്യങ്ങള്‍ യോഗങ്ങളില്‍ വിറയിലില്ലാതെ പറയും. പാവാടയും ബ്ലൗസുമിട്ട ദേവയാനി എന്ന പെണ്‍കുട്ടി ചൂഷണത്തിനും അനാചാരത്തിനും എതിരായി പ്രവര്‍ത്തിക്കുന്നതും സംസാരിക്കുന്നതും നാട്ടില്‍ പ്രധാനസംസാരവിഷയമായി. അഞ്ചണയില്‍ നിന്ന് അറണയിലേക്ക് കൂലിവര്‍ദ്ധിപ്പിക്കാനായി കളര്‍കോട് പാടത്തെ പണി ബഹിഷ്കരണത്തിന് നേതൃത്വം നല്കിയത് ദേവയാനിയായിരുന്നു. പ്രശ്‌നങ്ങള്‍ക്ക് സംഘടിതമായ പ്രവര്‍ത്തനത്തിലൂടെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്നും സമരത്തിലൂടെ പാവപ്പെട്ടവന് അവകാശങ്ങള്‍ പിടിച്ചുപറ്റാനുവുമെന്നുള്ള വലിയ അറിവ് കളര്‍കോടത്തെ സമരത്തിന്റെ വിജയം ദേവയാനിയെ പഠിപ്പിച്ചു.&lt;br /&gt;&lt;br /&gt;ഒരു കമ്മ്യൂണിസ്റ്റായി മാറുകയെന്ന ബോധം ദേവയാനിയില്‍ വളരുന്നത് പി.കൃഷ്ണപ്പിള്ളയുമായുള്ള കൂടിക്കാഴ്ചയായിരുന്നുവെന്ന് ആത്മകഥയില്‍ പറയുന്നു. ''എന്താ രാഷ്ട്രീയം അറിയ്യോ..?'' എന്ന കൃഷ്ണപ്പിള്ളയുടെ ചോദ്യത്തിന് 'അറിയില്ല' എന്ന നിഷ്കളങ്കമായി ഉത്തരം നല്കിയ പെണ്‍കുട്ടി പിന്നീട് രാഷ്ട്രീയത്തിന്റെ 24 മണിക്കൂര്‍ ഭാഗമായത് ചരിത്രം. മനുഷ്യമനസ്സിന്റെ മോചനമാണ് കമ്മ്യൂണിസം എന്ന സ്വയംബോധം ദേവയാനിയില്‍ ഉണര്‍ന്നു. ആലപ്പുഴയില്‍ നിന്ന് കോഴിക്കോട് വരെ യാത്ര ചെയ്ത് പാര്‍ട്ടിക്ലാസ്സില്‍ പങ്കെടുക്കാനും തിരിച്ചുവന്ന് ആലപ്പുഴയില്‍ ലോഡ്ജ് വാടകക്കെടുത്ത് ഇടതുപക്ഷരാഷ്ട്രീയപ്രവര്‍ത്തനജീവിതം നയിക്കുവാനും അവിവാഹിതയായ ദേവയാനിക്ക് മനസ്സുറപ്പ് നല്കിയത് ഉള്ളിലുറച്ച രാഷ്ട്രീയബോധവും മാനുഷികസ്‌നേഹവുമായിരുന്നു. വിവാഹം തന്റെ രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുമോ എന്ന് ഭയന്ന് കല്ല്യാണാലോചന ഒഴിവാക്കിയ ഒരു ദേവയാനി ആത്മകഥയിലുണ്ട്. കൃഷ്ണന്‍ നായര്‍ (ഒളിവിലായത് കൊണ്ട് കുഞ്ഞമ്പു പേര് മാറ്റിപ്പറഞ്ഞതായിരുന്നു.) എന്ന പേരില്‍ പരിചയപ്പെട്ട ഏ.വി.കുഞ്ഞമ്പു ജീവിതത്തിലേക്ക് വിളിക്കുമ്പോള്‍ മറുത്ത് ആലോചിക്കാതെ ദേവയാനി തയ്യാറാവുന്നത് രാഷ്ട്രീയപ്രവര്‍ത്തനത്തിനായുള്ള അടങ്ങാത്ത ആഗ്രഹം കൊണ്ടായിരുന്നു. അനാഥനാണ്, രാഷ്ട്രീയകൊലക്കേസില്‍ പ്രതിയാണ്, ഒളിവിലാണ്, ദരിദ്രനാണ് എന്നൊക്കെയുള്ള പ്രശ്‌നങ്ങളൊന്നും ദേവയാനിയെ തൊട്ടുതീണ്ടിയതേയില്ല. ഒളിവിലായത് കൊണ്ട് സ്വന്തം പേര് പറയുന്നതിന് പകരം കടലാസില്‍ എഴുതിക്കാട്ടി, ഉടനെത്തന്നെ കത്തിച്ചുകളയുന്ന ഒരു ദൃശ്യമുണ്ട് ആത്മകഥയില്‍.ഒളിവുജീവിതത്തിന്റെ കനല്‍കത്തുന്ന ദൃശ്യം.&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/-YOWyRrc4ewQ/Tgy1ttKRC0I/AAAAAAAAAi4/6uLnrDAkbU8/s1600/b.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="224" src="http://2.bp.blogspot.com/-YOWyRrc4ewQ/Tgy1ttKRC0I/AAAAAAAAAi4/6uLnrDAkbU8/s320/b.jpg" width="320" /&gt;&lt;/a&gt;&lt;/div&gt;1943 ജൂണ്‍ മുതല്‍ 1951 ഫെബ്രവരി വരെയുള്ള ദേവയാനിയുടെ ജീവിതം ദുരന്തപൂര്‍ണ്ണവും ഒരു ഭ്രമാത്മകകഥ പോലെ അവിശ്വസനീയവുമായിരുന്നു. പോലീസ് വടക്കേമലബാറിലെ കമ്മ്യൂണിസ്റ്റുകാരെ അന്വേഷിച്ച് വരുന്നു. ഇനി കാണുമോ എന്ന് പോലും ഉറപ്പില്ലാതെ എ.വി.കുഞ്ഞമ്പുവും ദേവയാനിയും പിരിയുന്നു. അന്നത്തെ ഒരു കമ്മ്യൂണിസ്റ്റുകാരന്റെ സാധാരണ അവസ്ഥയായിരുന്നൂ അത്. അക്കാലത്ത് ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ഭാര്യ എത്രയധികം അരക്ഷിതയായിരുന്നൂ എന്നതിന്റെ നേര്‍കുറിപ്പുകളായി ചോരയും കണ്ണീരും നനഞ്ഞ വഴികള്‍ നമുക്ക് മുന്നില്‍ നില്ക്കുന്നു.&lt;br /&gt;&lt;br /&gt;ദേവയാനി ഗര്‍ഭിണിയായിരിക്കെ നേരിട്ട മാനസികപീഢ വിവരിക്കുന്നുണ്ട് ആത്മകഥയില്‍. ഒളിവില്‍ കഴിയുന്നത് കൊണ്ട് കുഞ്ഞമ്പുവുമായുള്ള വിവാഹം പുറംലോകത്തിനറിയുമായിരുന്നില്ല. അതുകൊണ്ട് തന്നെ ഗര്‍ഭിണിയായതോടെ എന്ത് ചെയ്യണം എന്നറിയാതെ ദേവയാനി പിടഞ്ഞു. ബോംബെയിലെ പാര്‍ട്ടിഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്ക് പോവുന്നത് അങ്ങനെയാണ്.&lt;br /&gt;&lt;br /&gt;"ഞാന്‍ വിശ്വസ്തനായ ഒരു സഖാവിനൊപ്പം ബോംബെയിലേക്ക് യാത്ര തിരിച്ചു. നാട്ടില്‍ ജനശ്രദ്ധയില്‍ നിന്ന് ഒഴിഞ്ഞുനില്ക്കാമല്ലോ. എന്നാല്‍ സംഭവിച്ചത് മറ്റൊന്നാണ്. ട്രെയിന്‍ ആര്‍ക്കോണമെത്തിയപ്പോഴേക്കും എനിക്ക് തീരെ സുഖമില്ലാതെയായി. ഭയങ്കരമായ വേദനയും രക്തസ്രാവവും കൊണ്ട് ഞാന്‍ പൊറുതിമുട്ടി. സുഖമില്ലാത്തത് കൊണ്ട് എന്നെ തിരിച്ച് കോഴിക്കോട് കോഴിക്കോട് കൊണ്ടുവിടണമെന്ന് ഒപ്പമുള്ള സഖാവിനോട് ആവശ്യപ്പെട്ടു. മദിരാശിയിലിറങ്ങി ടിക്കറ്റ് റദ്ദാക്കുന്നതിന് വേണ്ടി സ്റ്റേഷനില്‍ ചെന്നപ്പോള്‍ പരിചയമുള്ള ചില റെയില്‍വേജീവനക്കാര്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യേണ്ട എന്ന് ഞങ്ങളെ ഉപദേശിച്ചു. വല്ല സംശയവും തോന്നി പിടികൂടാന്‍ സാദ്ധ്യതയുള്ളത് കൊണ്ട് ഞങ്ങള്‍ ഉടനെ തിരിച്ചു. കോഴിക്കോട്ടെത്തിയ ദിവസം രാത്രി വേദനയും രക്തസ്രാവവും വല്ലാതെ മൂര്‍ച്ഛിച്ചു. ആശുപത്രിയില്‍ പോവാതെ രക്ഷയില്ലാതെയായി. കമ്മ്യൂണിലെ വിദ്യാര്‍ത്ഥിപ്രവര്‍ത്തകനായ ചന്ദ്രന്റെ സഹോദരി ഡോക്ടറായിരുന്നു. അന്നുരാത്രി തന്നെ എന്നെ വിമന്‍സ്‌ഹോസ്പിറ്റിലിലേക്ക് കൊണ്ടുപോയി. അവിടെ അഡ്മിറ്റ് ചെയ്തു. അവിടെവെച്ച് എന്റെ ഗര്‍ഭമലസ്സി.''(പുറം-43)&lt;br /&gt;&lt;br /&gt;നരകയാതനയുടെ ഒരു കൊടുംയാത്ര മനസ്സില്‍. അതിനുശേഷം കരിവെള്ളൂരിലേക്ക് &amp;nbsp;കുഞ്ഞമ്പു ദേവയാനിയെ കൂട്ടി യാത്രയാകുന്നു. കരിവെള്ളൂരിലേക്കുള്ള ആദ്യയാത്ര. കുഞ്ഞമ്പുവിന്റെ ചങ്ങാതിയായ ആറ്റാശ്ശേരി ഗോപാലന്റെ ഒഴിഞ്ഞ വീട്ടില്‍ താമസം. ജന്മിത്വചൂഷങ്ങള്‍ക്കെതിരെ കരിവെള്ളൂര്‍ തിളച്ചുമറിയുന്ന സമയമായിരുന്നൂ അത്. നെല്ലെടുപ്പ് സമരത്തെത്തുടര്‍ന്ന് കുണിയനില്‍ പോലീസ് വെടിവെച്ചു. ഏ.വി. കുഞ്ഞമ്പു മരണപ്പെട്ടെന്നാണ് ആദ്യം (എനിക്ക് പോകാനൊരിടമില്ല. എന്റെ ഭര്‍ത്താവ് വെടികൊണ്ടു വീണ മണ്ണില്‍ എനിക്ക് പോകണം. എനിക്കും അവിടെ വെടിയേറ്റ് വീണ് മരിക്കണം. വിലക്കുകളെ തട്ടിമാറ്റി ഞാന്‍ ധൃതിയില്‍ കുണിയനിലേക്ക് നടന്നു. മറ്റൊരു ബാധ്യതകളുമില്ല. ഏക ആശ്രയം നഷ്ടപ്പെട്ടു. വയറ്റില്‍ തുടിക്കുന്ന ജീവനുണ്ട്. പക്ഷേ, അതൊക്കെ ഇനി ആര്‍ക്ക് വേണ്ടിയാണ്. വെടിയൊച്ചകള്‍ ഒറ്റപ്പെട്ട് മാത്രം കേള്‍ക്കാന്‍ തുടങ്ങിയിരുന്നു. വഴിയിലെങ്ങും ധൃതിവെച്ച് തിരിച്ചുവരുന്നവരെ മാത്രമേ കാണാനുണ്ടായിരുന്നുള്ളൂ. ആരെയും ശ്രദ്ധിക്കാതെ ഞാന്‍ നടന്നു(പുറം-52)) വാര്‍ത്ത പരന്നത്. മാരക മുറിവുകളോടെ അദ്ദേഹം പോലീസ് കസ്റ്റഡിയിലായി. പിന്നെ ദേവയാനിയുടെ ജീവിതം നരകത്തിലൂടെയുള്ള നടത്തമായി. ഗര്‍ഭിണിയായിരുന്നൂ ആ നേരം അവര്‍. ദേവയാനിയെ സഹായിക്കുന്ന വീടുകളിലെല്ലാം പോലീസ് നരനായാട്ട് നടത്തി.&lt;br /&gt;&lt;br /&gt;"താമസിക്കുന്ന വീടുകളിലുള്ളവര്‍ക്ക് എന്നെ കാണുന്നത് തന്നെ ഭയമായിത്തുടങ്ങി. ഞാന്‍ പോകുന്ന ഭാഗത്ത് പോലീസ് എത്തുമെന്നുള്ളത് കൊണ്ട് പല വീട്ടുകാരും എന്നെ ഒഴിവാക്കുന്നതായി എനിക്ക് തോന്നി. പകല്‍സമയത്ത് പോലീസിന്റെ ഉപദ്രവമില്ലാതെയിരിക്കാന്‍ ഒരു വഴിയുമില്ലെന്നായി. ഒടുവില്‍ ഞാന്‍ പലിയേരി കൊവ്വലിലേക്ക് പോയി. രാവിലെ സൂര്യന്‍ ഉദിക്കുന്നതിന് പലിയേരിക്കൊവ്വലിലേക്ക് മന്ദ്യന്‍ വീട്ടില്‍ കല്യാണി കൊണ്ടുചെന്ന് വിടും. സൂര്യനസ്തമിക്കുന്ന സമയത്ത് അവളെന്നെ കൂട്ടിക്കൊണ്ടുപോകാന്‍ വരും. പലിയേരി കൊവ്വല്‍ ഹരിജനങ്ങളുടെ ശ്മശാനമായിരുന്നു. കണ്ണെത്താത്ത മൈതാനത്തിന്റെ പരിസരത്തെവിടെയും ഒറ്റവീടുപോലുമില്ല. കൊവ്വലിന് കിഴക്കോട്ട് മിക്കവാറും കാടുതന്നെയാണ്. ആ വലിയ മൈതാനത്തിന്റെ മൂലയില്‍ ഒരു ചെറിയ പശുത്തൊഴുത്ത്. ആ ഓലത്തൊഴുത്തിന്റെ ഒരു മൂലയില്‍ രാവിലെ മുതല്‍ രാത്രി വരെ ഞാന്‍ കുത്തിയിരിക്കും. വേട്ടയാടുന്ന ഏകാന്തത. വൈകുന്നേരം ഓലയുടെ വിടവിലൂടെ പടിഞ്ഞാറോട്ട് നോക്കുമ്പോള്‍ ദൂരെ നിന്ന് ഒരു ബിന്ദുവായി കല്ല്യാണി നടന്നടുത്തെത്തുന്നത് കാണുമ്പോള്‍ മാത്രം നീണ്ട മണിക്കൂറുകള്‍ ഒരു തുള്ളി വെള്ളം പോലും കുടിക്കാത്ത കാത്തിരിപ്പില്‍ നിന്നും ഞാന്‍ പിടഞ്ഞെഴുന്നേല്ക്കും.&lt;br /&gt;&lt;br /&gt;ഗര്‍ഭിണിയായിരുന്നത് കൊണ്ട് എനിക്ക് സാധാരണയില്‍ കവിഞ്ഞ ക്ഷീണമായിരുന്നു. ഒരു ദിവസം ഉച്ചയ്ക്ക് എനിക്ക് വല്ലാത്ത ദാഹമനുഭവപ്പെട്ടു. ഒരിറ്റു വെള്ളം കുടിച്ചില്ലെങ്കില്‍ മരിച്ചുപോകുമെന്ന തോന്നല്‍. ഇരുന്ന ഇരുപ്പില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലുമാവാതെ &amp;nbsp;ഞാന്‍ തൊഴുത്തിന്റെ ചെറ്റയില്‍ ചാരി തളര്‍ന്നിരുന്നു. രണ്ടു പശുക്കളേയും കൊണ്ട് മന്ദ്യന്‍ നാരായണന്‍ വന്നത് അപ്പോഴാണ്. മന്ദ്യന്‍ നാരായണന്‍ &amp;nbsp;ചെറിയ കുട്ടിയായിരുന്നു. നാവുയര്‍ത്തി അല്പം വെള്ളം വേണമെന്ന് പറയാനുള്ള ശക്തി പോലും എനിക്ക് നഷ്ടപ്പെട്ടിരുന്നു. നാരായണന് കാര്യം മനസ്സിലായി. അല്‍പം ദൂരെയുള്ള തെങ്ങില്‍ നിന്ന് രണ്ട് കരിക്കിട്ടുകൊണ്ടുവന്ന് കല്ലിന്മേലുടച്ച് അതെനിക്ക് തന്നു. അതിനുശേഷം പശുവിന് വെള്ളം കൊണ്ടുവന്ന മണ്‍കലത്തിന്റെ പൊട്ടിയകഷണത്തില്‍ അവന്‍ അല്‍പം പാല്‍ കറന്നെടുത്തു. പശുവിന് വെള്ളമെടുക്കുന്ന കൂവ്വലില്‍ നിന്ന് കുറച്ച് വെള്ളം കോരിയൊഴിച്ച് കല്ലെടുത്തുവെച്ച് അടുപ്പുകൂട്ടി ചൂടാക്കി അതെനിക്ക് കുടിക്കാന്‍ തന്നു." (പുറം-54)&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://1.bp.blogspot.com/-NHccYbOPZhs/Tgy11ndhjyI/AAAAAAAAAi8/cpuXNbYl-m8/s1600/e.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="200" src="http://1.bp.blogspot.com/-NHccYbOPZhs/Tgy11ndhjyI/AAAAAAAAAi8/cpuXNbYl-m8/s320/e.jpg" width="320" /&gt;&lt;/a&gt;&lt;/div&gt;ഇങ്ങനെ ദുരിതചിത്രങ്ങളുടെ പരമ്പര തന്നെ ഇതിലുണ്ട്. ഒരു നല്ല കാലത്തിന് വേണ്ടി സ്വന്തം ജീവിതം ബലി കൊടുത്ത ജനതയുടെ നിലവിളി കൂടിയായിരൂന്ന ദേവയാനിയുടെ വാക്കുകളില്‍. പോലീസുകാരുടെയും ഒറ്റുകാരുടേയും നിരന്തരഭീഷണിയും പരിഹാസവും കാതില്‍ കുത്തിയലച്ചെങ്കിലും ദാരിദ്ര്യത്തിന്റെ കനലില്‍ ഒറ്റയ്ക്കായിട്ടും തളരാതെ നില്ക്കുന്ന ദേവയാനി ഒരു ചെറുമുള്ളിന്റെ കുത്ത് കൊണ്ടാല്‍ പോലും തളര്‍ന്നുവീഴുന്ന പുതിയ കാലത്തിനുള്ള വലിയ പാഠമാണ്.&lt;br /&gt;&lt;br /&gt;ഒളിവില്‍ എവിടെയെന്നറിയാതെ ഭര്‍ത്താവ്. പോലീസുകാര്‍ വീടിന് ചുറ്റും ഏത് നേരവും റോന്ത് ചുറ്റി. ജീവിക്കുക എന്നത് ദുരിതത്തിന്റെ അങ്ങേയറ്റമായി. കനല്‍ നടത്തമായി ദേവയാനിയുടെ ജീവിതം. കൈകുഞ്ഞ് മാത്രം കൂട്ടിന്.&lt;br /&gt;&lt;br /&gt;"ഞാന്‍ പാട്ടിയമ്മയുടെ കൂടെ പുറത്ത് ജോലിക്ക് പോയി. നെല്ലിന് കള പറിക്കല്‍, കൊയ്ത്ത്, മെതി, ഞാറുനടല്‍ തുടങ്ങിയ കൃഷിപ്പണികള്‍ക്കും കാട്ടില്‍ നിന്ന് തോല്, വിറക്, പുല്ല് എന്നിവ കൊണ്ടുവരുന്നതിനുമെല്ലാം ഞാന്‍ പോയിത്തുടങ്ങി. ഒന്നും നേരത്തെ പരിചയമുണ്ടായിട്ടില്ല. ജീവിക്കാന്‍ മറ്റൊരു വഴിയുമില്ലെന്ന് കണ്ടപ്പോള്‍ എത്ര കടുത്ത ജോലി ചെയ്തിട്ടും വിശപ്പടക്കാനുള്ള കൂലി സമ്പാദിക്കണമെന്ന് തോന്നി. പാട്ടിയമ്മ തന്നെയാണ് ഈ ജോലികളെല്ലാം എന്നെ പഠിപ്പിച്ചത്. രാവിലെ ജോലിക്ക് പോയാല്‍ തിരിച്ചെത്തുമ്പോഴേക്കും നേരം വൈകുന്നേരമാകും. പാട്ടിയമ്മയുടെ മകള്‍ നാരായണി കുഞ്ഞിനെ ശ്രദ്ധിക്കും. പിന്നീട് ഞാന്‍ അവളെ വീട്ടില്‍ ഉറക്കിക്കിടത്തിയ ശേഷം ജോലിക്ക് പോകാന്‍ തുടങ്ങി. രാവിലെ നാല് മണിക്ക് പുറപ്പെടുമ്പോള്‍ അവള്‍ ഉറക്കം വിട്ട് എഴുന്നേറ്റിട്ടുണ്ടാവില്ല. വാതില്‍ പുറത്ത് നിന്ന് ചാരിയ ശേഷം ഞാന്‍ ജോലിക്ക് പോകും. പലപ്പോഴും അവള്‍ രാവിലെ എഴുന്നേറ്റ് വിശന്നുകരയും. ഒടുവില്‍ കരഞ്ഞുതളര്‍ന്ന് വീണ്ടുമുറങ്ങും. വൈകുന്നേരം ഞാന്‍ വരുന്നതിനിടയ്ക്ക് വല്ലവരും കരച്ചില്‍ കേട്ട് വന്ന് വല്ലതും കൊടുത്തിട്ടില്ലെങ്കില്‍ മിക്കപ്പോഴും ഞാന്‍ വന്ന് എന്തെങ്കിലും ഉണ്ടാക്കിയ ശേഷമാണ് അവള്‍ ആഹാരം കഴിക്കുന്നത്. വിശന്ന് കരഞ്ഞും ഉറങ്ങിയും വീണ്ടും ഉണര്‍ന്ന് കരഞ്ഞും ഏറെ അനാഥമായ അവസ്ഥയിലാണ് എന്റെ മകള്‍ വളര്‍ന്നത്. കരച്ചില്‍ കേട്ട് ആരെങ്കിലും വന്നാല്‍ അമ്മ ദൂരെ അപ്പം കൊണ്ടുവരാന്‍ പോയതാണെന്ന് അവളെ ആശ്വസിപ്പിക്കും. അമ്മ അന്നന്നത്തെ അപ്പവുമായി തിരിച്ചെത്തുമ്പോഴേക്കും മോള്‍ താളിന്‍തണ്ടുപോലെ കുഴഞ്ഞുകിടക്കുന്നുണ്ടാവും."(പുറം-65)&lt;br /&gt;&lt;br /&gt;കരിവെള്ളൂരിലെ പോലീസ് പരാക്രമം ക്രൂരമായപ്പോള്‍ ദേവയാനി പുന്നപ്രയിലേക്ക് തിരിച്ചുപോകുന്നു. പുന്നപ്രയില്‍ വെച്ച് മകള്‍ മരണപ്പെടുന്നു. നിസംഗയായി അത് അവതരിപ്പിക്കുമ്പോള്‍ കരഞ്ഞുപോകുന്നത് നമ്മളാണ്..&lt;br /&gt;&lt;br /&gt;"കരിവെള്ളൂരില്‍ നിന്ന് വന്നു പന്ത്രണ്ടു ദിവസം കഴിഞ്ഞപ്പോഴേക്കും കുട്ടിക്ക് രോഗം പിടിപെട്ടു. വയറ്റില്‍ നിന്ന് രക്തം പോകുന്നതായിരുന്നു രോഗം. കുട്ടിക്ക് കഞ്ഞി തീരെ കൊടുക്കരുതെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. നാല്‍പ്പതു ദിവസത്തോളം കഞ്ഞി കൊടുത്തില്ല. കൂവപ്പൊടി വേവിച്ചതും റൊട്ടിയും തന്നെയായിരുന്നൂ ഭക്ഷണം. വീട്ടിലാരെങ്കിലും വരുമ്പോള്‍ ഞാനും അമ്മയും കേള്‍ക്കാതെ അവള്‍ ചോദിക്കും: ചേച്ചീടെ വീട്ടില്‍ ഇന്ന് കഞ്ഞി വെച്ചിട്ടുണ്ടോ. ഇച്ചിരി എനിക്ക് തര്വോ?&lt;br /&gt;&lt;br /&gt;ഒരു പിടി വറ്റ് പോലും അവള്‍ക്ക് കൊടുക്കാന്‍ പോലും അവളുടെ രോഗം എന്നെ അനുവദിച്ചില്ല. ഒടുവില്‍ പറവൂരിലെ കോട്ടയം വൈദ്യനെ കൊണ്ടുപോയി കാണിച്ചു. കുഞ്ഞിനുവയറു നിറയെ കഞ്ഞി കൊടുത്തുകൊള്ളാന്‍ വൈദ്യന്‍ എന്നോട് പറഞ്ഞു. എന്റെ പ്രതീക്ഷയുടെ അവശേഷിച്ച നാമ്പുകളേയും അത് തല്ലിക്കെടുത്തി. വീട്ടിലെത്തിയശേഷം അവശയായ അവളെ മടിയിലിരുത്തി പ്ലാവിലക്കുമ്പിള്‍ കൊണ്ട് കഞ്ഞി കോരിക്കൊടുത്തു. ഒരിറക്ക് കഞ്ഞി പോലും അവള്‍ക്ക് കുടിക്കാനായില്ല. ചാലിട്ടൊഴുകിയ എന്റെ കണ്ണീര്‍ അവളുടെ മൂര്‍ധാവിലും കഞ്ഞിയിലും ഇറ്റിറ്റു വീണു."(പുറം-65)&lt;br /&gt;&lt;br /&gt;ജന്മിത്വഭീകരതയുടെ ഇരയായിരുന്നൂ രാധ. മാനസികമായി തകര്‍ന്ന ദേവയാനിയെ പിടിച്ചുനിര്‍ത്തിയത് എ.വി.കുഞ്ഞമ്പു എന്നെങ്കിലും തിരിച്ചുവരുമെന്ന ഒറ്റപ്രതീക്ഷ.("ഞാന്‍ കാത്തുസൂക്ഷിച്ച ആത്മധൈര്യം മിക്കവാറും എനിക്ക് നഷ്ടപ്പെട്ടിരുന്നു. കുഞ്ഞിന്റെ മരണശേഷമാണ് സേലം ജയിലില്‍ വെടിവെപ്പ് നടന്നത്. വെടിവെപ്പില്‍ അദ്ദേഹവും കൊല്ലപ്പെട്ടുവെന്ന് നാട്ടുകാര്‍ പറഞ്ഞ് ഞാനറിഞ്ഞു. പാര്‍ട്ടിബന്ധങ്ങള്‍ ഇല്ലാതിരുന്നത് കൊണ്ട് മറ്റൊരു വിവരവുമറിയാന്‍ കഴിഞ്ഞിരുന്നില്ല. വീട്ടുകാര്‍ എന്നെ ആശ്വസിപ്പിച്ചു: അദ്ദേഹം മരിച്ചു. നിന്റെ മകളും നഷ്ടപ്പെട്ടു. കഴിഞ്ഞ സംഭവങ്ങളൊന്നും ഓര്‍മ്മിക്കാതെ നീ ഇവിടെത്തന്നെ കഴിഞ്ഞുകൂടിയാല്‍മതി.'' പക്ഷേ ഒന്നും ഓര്‍ക്കാതിരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. ഏതെങ്കിലും ആശ്വാസത്തിന്റെ കച്ചിത്തുരുമ്പില്‍ പിടിച്ചുനില്‍ക്കണമെന്നത് കൊണ്ട് അദ്ദേഹം എന്നെങ്കിലുമൊരിക്കല്‍ തിരിച്ചുവരുമെന്ന് തന്നെ ഞാന്‍ പ്രതിക്ഷിച്ചു."(പുറം-70)) പ്രതീക്ഷ തെറ്റിയില്ല. സേലംവെടിവെപ്പില്‍ കുഞ്ഞമ്പു മരണപ്പെട്ടില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം കുഞ്ചമ്പു മടങ്ങി വന്നു.("ഞാന്‍ ഒരു കുടം വെള്ളവുമായി കുളത്തില്‍ നിന്ന് ഒതുക്കുകള്‍ കയറിവരികയായിരുന്നു. ഒക്കത്തുവെച്ചിരുന്ന വെള്ളവും കുടവുമായി എത്രയോ നേരം ഒന്നും സംസാരിക്കാനാവാതെ അദ്ദേഹത്തിന്റെ കണ്ണുകളിലേക്ക് നോക്കി ഞാന്‍ നിന്നു. സ്ഥലകാലബോധം വന്നപ്പോള്‍ ഞാന്‍ നിയന്ത്രണമില്ലാതെ പൊട്ടിക്കരഞ്ഞു. സാന്ത്വനിപ്പിക്കാന്‍ പോലും വയ്യാതെ നിരദ്ധകണ്ഠനായി അദ്ദേഹം ഏറെനേരം എന്റെയടുത്തുനിന്നു. പിന്നെ നിശബ്ദനായി നടന്ന് തൊടിയുടെ തെക്കുകിഴക്കേ മൂലയിലെ മകളെ അടക്കിയ മണ്‍തിട്ടയ്ക്കു മുന്നില്‍ മുഖം കുനിച്ച് മണ്ണില്‍ കണ്ണുകളൂന്നി ഒരേ നില്പ് "(പുറം-74)). കരിവെള്ളുരിലേക്ക് എ.വി.കുഞ്ഞമ്പുവുമൊത്ത് മടങ്ങി വരുമ്പോള്‍ കരിവെള്ളൂര്‍ ശാന്തമായിരുന്നൂ. കാലം മാറിയിരുന്നൂ. ജീവിതം തന്ന കറുത്ത നിമിഷങ്ങള്‍ മനസ്സില്‍. കുഞ്ഞമ്പുവിനൊന്നിച്ചുള്ള കുടംബജീവിതം. സമ്പന്നതയ്ക്കും സമൃദ്ധിക്കും വേണ്ടിയുള്ള ഒരു പരക്കം പാച്ചിലല്ല ജീവിതമെന്നും ദരിദ്രമെങ്കിലും ഭാവിയില്‍ ചെയ്ത കാര്യങ്ങളോര്‍ത്ത് ലജ്ജ തോന്നാത്ത ഒരു ജീവിതമാണ് യഥാര്‍ത്ഥത്തില്‍ വേണ്ടതെന്നുമുള്ള ഒരു ബോധം അവരുടെ കുടുംബജീവിതത്തിന്റെ മുഖമുദ്രയായിരുന്നു. യഥാസ്ഥിതികകുടംബവ്യവസ്ഥയുടെ ചട്ടക്കൂടില്‍ നിന്നുള്ള പൊളിച്ചെഴുത്തായിരുന്നൂ അവരുടെ ജീവിതം. ജീവിതം ദീര്‍ഘസമരമായി കണ്ട ആ ദമ്പതികള്‍ ചുവന്ന ജീവിതത്തിന്റെ അടിയുറച്ച വക്താക്കളായി. എ.വി.കുഞ്ഞമ്പുവിന്റെ മരണവും അതുണ്ടാക്കിയ ഏകാന്തതയും പുസ്തകത്തിന്റെ അവസാനഭാഗത്തുണ്ട്.&lt;br /&gt;&lt;br /&gt;ചോരയും കണ്ണീരും നനഞ്ഞ വഴികള്‍ അവസാനിക്കുന്നത് ഇങ്ങനെയാണ്.&lt;br /&gt;"കരിവെള്ളൂര്‍ രക്തസാക്ഷി നഗറിന്റെ തെക്കുകിഴക്കേ മൂലയിലെ ചെറിയ ശവകുടീരത്തില്‍ എന്നെന്നേക്കുമായി നഷ്ടപ്പെട്ട ഓര്‍മ്മകളില്‍ കണ്ണുനട്ട് നില്ക്കുകയാണിപ്പോഴും ഞാന്‍. സ്വാസ്ഥ്യം തരാത്ത കഴിഞ്ഞ കാലത്തിന്റെ ഓര്‍മ്മകളും അനുഭവങ്ങളും ഹൃദയത്തെ പ്രതികാരബുദ്ധിയോടെ നിരന്തരം ആക്രമിച്ചുകൊണ്ടിരിക്കുന്നു. മനസ്സിന്റെ എണ്ണമറ്റ മുറിവികളില്‍ നിന്ന് ഇപ്പോഴും ചോരയൊലിക്കുന്നു. ഗദ്ഗദങ്ങള്‍ വാക്കുകളെ മുഴങ്ങുന്ന ഈ മുഹൂര്‍ത്തത്തില്‍ ഇനിയും ഞാനെങ്ങെനെ ഇതു തുടരാനാണ്. എവിടെ നിര്‍ത്തണമെന്നും എനിക്കറിയില്ല. എന്റെ കുഞ്ഞുമക്കളേ, ഞാനിത് നിര്‍ത്തട്ടെ. ഈ അമ്മയോട് ക്ഷമിക്കൂ...."(പുറം-83)&lt;br /&gt;&lt;br /&gt;മനസ്സ് മുറിഞ്ഞ് പോവും ഇത് വായിച്ചുതീരുമ്പോള്‍ .ഇങ്ങനെയുമൊരു ജീവിതമുണ്ടായിരുന്നോ എന്ന ആശ്ചര്യം ശീതികരിച്ച മുറികളില്‍ നിന്നുയരും. എന്താണ് നമ്മള്‍ ജീവിക്കുന്ന ജീവിതം എന്ന കുറ്റബോധം മനസ്സില്‍ കടലുയര്‍ത്തും. തകര്‍ന്ന് നില്ക്കുമ്പോള്‍ ഉള്ളില്‍ ഒരു വെളിച്ചം പടരും. ചോരയും കണ്ണീരും കലര്‍ന്ന പുസ്തകമാണിത്. ചോര കൊണ്ടാണ് ഇതെഴുതപ്പെട്ടത്. &lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://4.bp.blogspot.com/-0AWUpWznWu8/Tgy15742ReI/AAAAAAAAAjA/vZ3cQJyLRUo/s1600/c.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="320" src="http://4.bp.blogspot.com/-0AWUpWznWu8/Tgy15742ReI/AAAAAAAAAjA/vZ3cQJyLRUo/s320/c.jpg" width="208" /&gt;&lt;/a&gt;&lt;/div&gt;ചോരയും കണ്ണീരും നനഞ്ഞ വഴികള്‍ക്ക് ഇനിയും വായനകള്‍ ഉണ്ടാവേണ്ടതുണ്ട്. എഴുതപ്പെടാത്ത സ്ത്രീസമരങ്ങള്‍ക്കൊരു വലിയ മാതൃകയാണ് ഈ പുസ്തകം. സ്ത്രീകളുടെ സാന്നിദ്ധ്യമില്ലാതെ ഒരു സമരവും വിജയിക്കില്ല എന്ന ലെനിന്റെ പ്രസ്താവനയെ സാധുകരിക്കുന്ന തലത്തിലുള്ളതായിരുന്നൂ വടക്കേ മലബാറിലെ ജന്മിത്വവിരുദ്ധപ്രക്ഷോഭങ്ങള്‍ . കാസര്‍ഗോഡും കണ്ണൂരും ജന്മിത്വത്തിനെതിരായി ക്രൂരമര്‍ദ്ദനങ്ങളിലും ഭീഷണയെയും കൂസാതെ അടിയുറച്ച് നിന്ന ഒരു പാട് സ്ത്രീകളുണ്ട്. അവര്‍ക്കെല്ലാം വേണ്ടിയുള്ളതാണ് ഇതിലെ വഴികള്‍ .അവരെയെല്ലാം ഓര്‍മ്മയുടെ വെട്ടത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനൊപ്പം, സമൂഹത്തിന്റെ കുറ്റപ്പെടുത്തലുകളില്‍ ഉള്ളിലേക്ക് വലിഞ്ഞ് മൗനിയായിരിക്കുന്ന പുതിയ കാലത്തിന്റെ പെണ്‍ജീവിതങ്ങള്‍ക്ക് ഒരു ബലമായും ചോരയും കണ്ണീരും നനഞ്ഞ വഴികളില്‍ ദേവയാനിയമ്മ നില്ക്കുന്നു.&lt;br /&gt;&lt;br /&gt;(മാതൃഭൂമി ഓണ്‍ലൈന്‍ പോര്‍ട്ടല്‍)&lt;br /&gt;&lt;br /&gt;&lt;a href="http://www.mathrubhumi.com/books/story.php?id=951&amp;amp;cat_id=508"&gt;ചോര കൊണ്ട് എഴുതിയ ഒരു പുസ്തകം, കണ്ണീര് വീണ് അവ്യക്തമായത്&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/516263678942494336-3163597180221708877?l=kodzu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kodzu.blogspot.com/feeds/3163597180221708877/comments/default' title='Post Comments'/><link rel='replies' type='text/html' href='http://kodzu.blogspot.com/2011/06/blog-post_30.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/516263678942494336/posts/default/3163597180221708877'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/516263678942494336/posts/default/3163597180221708877'/><link rel='alternate' type='text/html' href='http://kodzu.blogspot.com/2011/06/blog-post_30.html' title='ചോര കൊണ്ട് എഴുതിയ ഒരു പുസ്തകം, കണ്ണീര് വീണ് അവ്യക്തമായത്'/><author><name>ShajiKumar P V</name><uri>http://www.blogger.com/profile/10101203157960545695</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='27' height='32' src='http://4.bp.blogspot.com/_uC0YQssCtOk/TJdbkkeIaxI/AAAAAAAAATM/FSUCs8FHxNI/S220/1.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/-76-C9oFGmGI/Tgy1okcCO9I/AAAAAAAAAi0/3DS_2L3wN-8/s72-c/a.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-516263678942494336.post-2844388126208842321</id><published>2011-06-20T00:07:00.000-07:00</published><updated>2011-07-17T02:04:32.298-07:00</updated><category scheme='http://www.blogger.com/atom/ns#' term='Help Endosulfan Victims'/><category scheme='http://www.blogger.com/atom/ns#' term='Essay'/><title type='text'>നിങ്ങള്‍ കാഞ്ഞങ്ങാട് നെഹ്‌റുകോളേജിലായിരുന്നുവോ? എങ്കില്‍ ഇതൊന്ന് വായിക്കുക</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://4.bp.blogspot.com/-qDfuXTXuQ1Y/Tf7uPUbDidI/AAAAAAAAAic/EVmWvuGjb8w/s1600/Untitled-5.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="265" src="http://4.bp.blogspot.com/-qDfuXTXuQ1Y/Tf7uPUbDidI/AAAAAAAAAic/EVmWvuGjb8w/s400/Untitled-5.jpg" width="400" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;b&gt;ഇവര്‍ വിഷമഴയെ അതിജീവിച്ചു; പക്ഷേ ഈ മഴക്കാലത്തെ...?&lt;/b&gt;&lt;br /&gt;ഇത് ബോവിക്കാനത്തെ പ്രേമയും മകന്‍ ഉണ്ണികൃഷ്ണനും. ഉണ്ണികൃഷ്ണന് പ്രായം ഒമ്പത്. മാനസികരോഗിയാണവന്‍.കൂട്ടിലടച്ച ഒരു മെരുങ്ങാത്ത മൃഗത്തെ ഓര്‍മിപ്പിക്കുന്നതാണ് ഉണ്ണികൃഷ്ണന്റെ ചേഷ്ടകള്‍. നിന്നിടത്ത് നില്‍ക്കില്ല, മിണ്ടില്ല, കേള്‍ക്കില്ല. അസ്വസ്ഥനായി കറങ്ങിക്കൊണ്ടേയിരിക്കും. വര്‍ത്തമാനകാലത്തിന്റെ കാഴ്ചകളൊന്നും അവന്റെ മനസ്സിലെങ്ങുമില്ല. ഉണ്ണികൃഷ്ണന്‍ ഒന്‍പതു വയസ്സുവരെ സംസാരിച്ചിരുന്നു. പ്ലാന്റേഷനു സമീപമാണ് ഇവരുടെ വീട്. ഗര്‍ഭംധരിച്ച നാളില്‍ വീടിനുമുകളിലൂടെ വിഷം തളിച്ചുകൊണ്ട് ഹെലികോപ്റ്റര്‍ വട്ടമിട്ടു പറന്നത് പ്രേമ ഓര്‍ക്കുന്നു.&lt;br /&gt;&amp;nbsp;''എന്തെങ്കിലും കഴിക്കണമെങ്കില്‍ വാരിക്കൊടുക്കണം. ഒരാള് എപ്പോഴും അടുത്ത് വേണം.'' പ്രേമ പറയുന്നു.&lt;br /&gt;&amp;nbsp;എന്‍ഡോസള്‍ഫാന്‍ എന്ന ജീവനാശിനിയുടെ മറ്റൊരു ഇര കൂടി. ബോവിക്കാനം ഹൈസ്‌കൂളിന് സമീപം പ്ലാസ്റ്റ്ക് കവര്‍ കൊണ്ട് പണിത ചെറുകൂരയിലാണ് അമ്മയും മകനും താമസിക്കുന്നത്(ഫോട്ടോ). മഴ നമുക്ക് കാല്പനകമാണെങ്കിലും ഇവര്‍ക്ക് അങ്ങനെയല്ല. ഏത് നിമിഷവും പൊളിഞ്ഞ് വീണേക്കാവുന്ന ഭീതിയില്‍ പ്രേമ മകനെ ചേര്‍ത്ത് പിടിച്ച് ഉറങ്ങാതെയിരിക്കുന്നു. 2005ല്‍ യു.ഡി.എഫ്. സര്‍ക്കാര്‍ നല്‍കിയ ഉശമെയശഹശ്യേ ഇലൃശേളശരമലേഉം 2009ലും 2010ലും എല്‍.ഡി.എഫ്. സര്‍ക്കാറിന്റെ ആരോഗ്യവകുപ്പ് നല്‍കിയ സര്‍ട്ടിഫിക്കറ്റും കൈയിലുണ്ടെങ്കിലും ഇന്നേവരെ ഒരു വികലാംഗ പെന്‍ഷന്‍പോലും സ്വന്തം കുഞ്ഞിന്റെ പേരില്‍ കിട്ടിയിട്ടില്ല. അവന് നല്ല ചികിത്സയും കിട്ടിയിട്ടില്ല. സര്‍ക്കാറിന്റെ എന്‍ഡോസള്‍ഫാന്‍ സാമ്പത്തികസഹായപദ്ധതിയിലൊന്നും ഇവര്‍ ഉള്‍പ്പെട്ടിട്ടില്ല. കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ സാഹിത്യവേദിയുടെ നേതൃത്വത്തില്‍ പ്രേമയ്ക്കും ഉണ്ണികൃഷ്ണനും ഒരു വീട് വെച്ച് കൊടുക്കുനൊരുങ്ങുകയാണ്. നെഹ്‌റുകോളേജിലെ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍, സ്റ്റാഫ്, വിരമിച്ചവര്‍ , മാനേജ്‌മെന്റ് ഇവരൊക്കെ ഇതിന്റെ ഭാഗമാകും.&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/-J21RnFbM3nk/Tf7udwfQamI/AAAAAAAAAig/VUh1NTt7b_s/s1600/Untitled-4+%25282%2529.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="320" src="http://3.bp.blogspot.com/-J21RnFbM3nk/Tf7udwfQamI/AAAAAAAAAig/VUh1NTt7b_s/s320/Untitled-4+%25282%2529.jpg" width="246" /&gt;&lt;/a&gt;&lt;/div&gt;ജൂണ്‍ അഞ്ചിന് വീടിന്റെ പണിയൊരുക്കം ആരംഭിച്ചിരിക്കുന്നു. മൂന്ന് മാസത്തിനകം പണി പൂര്‍ത്തിയാക്കണമെന്നാണ് തീരുമാനിച്ചിരിക്കുന്നത്. നെഹ്‌റു കോളേജിന്റെ ഔദ്യോഗികവെബ്‌സൈറ്റായ &lt;a href="http://www.nehrucollegekanhangad.org/"&gt;http://www.nehrucollegekanhangad.org&lt;/a&gt; &amp;nbsp;ല്‍ വരവുചെലവുകണക്കുകളും ധനസഹായം തന്നവരുടെ ലിസ്റ്റും പ്രസിദ്ധപ്പെടുത്തും..&lt;br /&gt;&lt;br /&gt;ധനസഹായങ്ങള്‍ ഈ അക്കൗണ്ടില്‍ : A/C No. 67150676375 (joint bank account of principal Sri. K. Narayanan &amp;amp; Dr.Ambikasudhan Mangad), SBT Hosdurg, (Kanhangad) Branch.&lt;br /&gt;&lt;br /&gt;ഉണ്ണികൃഷ്ണനയും പ്രേമയേയും സഹായിക്കണമെന്ന് നിങ്ങള്‍ക്കും തോന്നുന്നില്ലേ....&lt;br /&gt;ഒരു വലിയ നന്മയുടെ ഭാഗമാകാന്‍ നിങ്ങളെ വിളിക്കുന്നു...&lt;br /&gt;നെഹ്‌റുകോളേജില്‍ പഠിച്ച സുഹൃത്തുക്കളെ അറിയിക്കുക...മെയില്‍ ഫോര്‍വേഡ് ചെയ്യുക..&lt;br /&gt;കൂടുതല്‍ വിവരങ്ങള്‍ക്ക്: അംബികാസുതന്‍ മാങ്ങാട് &amp;nbsp;മൊബൈല്‍ &amp;nbsp;9446270627&lt;br /&gt;e-mail- ambikasutanmangad@gmail.com&lt;br /&gt;അതെ, ഒരു വലിയ നന്മയുടെ ഭാഗമാകാന്‍ നിങ്ങളെ വിളിക്കുന്നു....&lt;br /&gt;&lt;br /&gt;&lt;b&gt;Can they survive the roaring showers of monsoon???&lt;/b&gt;&lt;br /&gt;&lt;b&gt;Pestilence striken multitude !!!!&lt;/b&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/-w6slH8Nkmlk/Tf72XKys1eI/AAAAAAAAAis/oGKCgh0c0aU/s1600/scan0004.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="214" src="http://3.bp.blogspot.com/-w6slH8Nkmlk/Tf72XKys1eI/AAAAAAAAAis/oGKCgh0c0aU/s320/scan0004.jpg" width="320" /&gt;&lt;/a&gt;&lt;/div&gt;Nehru Arts and Science College Kanhangad building a shelter for the Endosulphan affected child under the coordination of Sahithyavedi:&amp;nbsp;Unnikrishnan (11 years), a resident at Bovikanam, kasargod, is a victim of Endosulphan.&amp;nbsp;Nehru Arts and Science College decides to build a shelter for his family. The expecting expense is around 2 to 2.30 lakhs , which will be met with the complete corporation of NASC students Alumni, Staff and College Management . The initial work of the programme is begun on 5th June 2011. We are expecting to handover the key within three months of time. You too can be the part of the twinkling eyes of a dream. Donate your help, your share. All the donations are directly to the principal or through the joint bank account of principal Sri. K. Narayanan &amp;amp; Dr.Ambikasudhan Mangad A/C No. 67150676375 of SBT Hosdurg, (Kanhangad) Branch. All thet ransactions will be published in the college website.&lt;br /&gt;&lt;br /&gt;Expecting your corporation to fulfill a dream. A dream of pestilence striken multitude.&lt;br /&gt;&lt;b&gt;K. Narayanan&lt;/b&gt;&lt;br /&gt;Principal&lt;br /&gt;Nehru Arts and Science College&lt;br /&gt;Padnekat Post&lt;br /&gt;Kanhangad 671314 : Mob: 9495756096&lt;br /&gt;&lt;br /&gt;&lt;b&gt;Dr. Ambikasutan Mangad&lt;/b&gt;&lt;br /&gt;President&lt;br /&gt;Sahithyavedi&lt;br /&gt;Nehru Arts and Science College&lt;br /&gt;Padnekat Post&lt;br /&gt;Kanhangad 671314 : &amp;nbsp;Mob: 9446270627&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/516263678942494336-2844388126208842321?l=kodzu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kodzu.blogspot.com/feeds/2844388126208842321/comments/default' title='Post Comments'/><link rel='replies' type='text/html' href='http://kodzu.blogspot.com/2011/06/blog-post_20.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/516263678942494336/posts/default/2844388126208842321'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/516263678942494336/posts/default/2844388126208842321'/><link rel='alternate' type='text/html' href='http://kodzu.blogspot.com/2011/06/blog-post_20.html' title='നിങ്ങള്‍ കാഞ്ഞങ്ങാട് നെഹ്‌റുകോളേജിലായിരുന്നുവോ? എങ്കില്‍ ഇതൊന്ന് വായിക്കുക'/><author><name>ShajiKumar P V</name><uri>http://www.blogger.com/profile/10101203157960545695</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='27' height='32' src='http://4.bp.blogspot.com/_uC0YQssCtOk/TJdbkkeIaxI/AAAAAAAAATM/FSUCs8FHxNI/S220/1.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/-qDfuXTXuQ1Y/Tf7uPUbDidI/AAAAAAAAAic/EVmWvuGjb8w/s72-c/Untitled-5.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-516263678942494336.post-192141182528751531</id><published>2011-06-15T23:17:00.000-07:00</published><updated>2011-07-17T02:04:52.028-07:00</updated><category scheme='http://www.blogger.com/atom/ns#' term='memories'/><category scheme='http://www.blogger.com/atom/ns#' term='train'/><title type='text'>തീവണ്ടി: അതെയതെ, ആ അവസാനം</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://4.bp.blogspot.com/-5e6IBpBDERE/TfmfcTi89GI/AAAAAAAAAhs/Kd5jK_RAmOA/s1600/Untitled-8.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="277" src="http://4.bp.blogspot.com/-5e6IBpBDERE/TfmfcTi89GI/AAAAAAAAAhs/Kd5jK_RAmOA/s400/Untitled-8.jpg" width="400" /&gt;&lt;/a&gt;&lt;/div&gt;&lt;span class="Apple-style-span" style="-webkit-border-horizontal-spacing: 2px; -webkit-border-vertical-spacing: 2px; font-family: Meera, Rachana_w01, AnjaliOldLipi, Kartika; font-size: 19px; line-height: 18px;"&gt;തീവണ്ടി മനസ്സില്‍ ആദ്യമായി വരുന്നത് കറന്റ് കൃഷ്‌ണേട്ടന്‍ എന്ന അയല്‍ക്കാരന്റെ മരണമായിട്ടാണ്. ഒരു പകലിലെ തീവണ്ടിക്ക് തല വെച്ചായിരുന്നൂ കൃഷ്‌ണേട്ടന്‍ മരിച്ചത്. അത് ഒരു വേനല്‍ക്കാലമായിരുന്നു. ഞങ്ങള്‍ കുട്ടികള്‍ കളി കഴിഞ്ഞ് കൃഷ്‌ണേട്ടന്റെ മണ്‍തിട്ടയില്‍ ഉയര്‍ന്നു നില്ക്കുന്ന ചെറിയ വീട്ടിലേക്ക് കൂട്ടം കൂടി. കൃഷ്‌ണേട്ടന്‍ ജീവതം നന്നാക്കുന്നതിനായി ദിവസേന യോഗ ചെയ്യാറുണ്ടായിരുന്നു. യോഗ ചെയ്താല്‍ മനസ്സിനും ശരീരത്തിനും വല്ലാത്ത പ്രസരിപ്പ് കിട്ടുമെന്ന് ഞങ്ങളോട് കണ്ണട മൂക്കിനറ്റത്തേക്ക് വലിച്ച് വെച്ച് അദ്ദേഹം ഒരിക്കല്‍ പറഞ്ഞിരുന്നു. അത് കണ്ട് ഞാനും യോഗ ചെയ്യണമെന്ന് ആഗ്രഹിക്കുകയും അതിനുള്ള പുസ്തകങ്ങള്‍ വായനശാലയില്‍ തപ്പിപരാജയപ്പെടുകയുമുണ്ടായിട്ടുണ്ട്. പല പുതിയ കാര്യങ്ങളും കൃഷ്‌ണേട്ടന്‍ അവതരിപ്പിക്കാറുണ്ടായിരുന്നു. നിറമുള്ള കണ്ണികള്‍ കൊണ്ട് മോതിരം ഉണ്ടാക്കുന്നതില്‍ കൃഷ്‌ണേട്ടന്‍ വിദഗ്ദനായിരുന്നു. അവരുടെ മക്കള്‍ രമണനും രതീഷും അതിട്ട് നടക്കുമ്പോള്‍ അസൂയയേക്കാള്‍ എന്തോ ഒരു തരം സങ്കടമാണ് എനിക്ക് വന്നത്. അറിയില്ല,എന്താണ് അങ്ങനെ തോന്നാന്‍ കാരണമെന്ന്.&amp;nbsp;&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span" style="-webkit-border-horizontal-spacing: 2px; -webkit-border-vertical-spacing: 2px; font-family: Meera, Rachana_w01, AnjaliOldLipi, Kartika; font-size: 19px; line-height: 18px;"&gt;&lt;br /&gt;പായയില്‍ പൊതിഞ്ഞ കൃഷ്‌ണേട്ടന്റെ ജഡം ആരും കണ്ടില്ല. കാണാന്‍ ബാക്കിയൊന്നുമില്ല എന്ന് ആളുകള്‍ അടക്കം പറഞ്ഞു. കൃഷ്‌ണേട്ടന്റെ വീട്ടില്‍ കരച്ചില്‍ ചാറിപ്പെയ്തു.&lt;br /&gt;&lt;br /&gt;അന്ന് രാത്രി ഉറക്കം ജന്മത്തില്‍ എന്റെ വഴിക്ക് വന്നില്ല. മലര്‍ന്നും ചെരിഞ്ഞും കമിഴ്ന്നും ചുരുണ്ടും കൂനിയും കിടന്നു. ഭീതി തൊണ്ടയിലെ വെള്ളം വറ്റിച്ചു. വീട്ടിന് പിറകിലെ കുന്നില്‍ നിന്ന് കൃഷ്‌ണേട്ടന്‍ തീവണ്ടിക്ക് നേരെ പാഞ്ഞ് പോയി. കൂ കൂ കൂ കൂ തീവണ്ടി കൂകിപ്പായും തീവണ്ടി എന്ന് ചുമലില്‍ കൈയ്യിട്ട് വടിയനക്കം പേടിച്ച് പാടിയ എല്‍പി കൂട്ടപ്പാട്ട് ചെവിയില്‍ ആര്‍ത്തലച്ചു. വിയര്‍ത്തു. അമ്മയെ തട്ടിവിളിച്ചു, ഉറക്കത്തില്‍ തിരിഞ്ഞുകിടന്ന് അമ്മ അവഗണന പൂര്‍ത്തിയാക്കി. പുതപ്പ് തലയിലേക്ക് ചുറ്റിയിട്ട് കമിഴ്ന്ന് കിടന്നു. പായയില്‍ കെട്ടിയ കൃഷ്‌ണേട്ടന്‍ പോലെ ഞാന്‍. ആ രാത്രി തീരുകയേയില്ലെന്ന് ഞാന്‍ തീര്‍ച്ചയാക്കി. തീവണ്ടിയെ പേടിച്ചുതുടങ്ങുന്നത് അങ്ങനെയാണ്. പിന്നീട് അശോകന്‍ ചെരുവില്‍ എന്ന അശോകേട്ടന്റെ പൂങ്കുന്നം എന്ന ചുവന്ന പൂക്കള്‍ പൊഴിക്കുന്ന കഥയില്‍ ശിവരാമനും കുടുംബവും പാളത്തില്‍ ഉറങ്ങുന്നത് വായിക്കും നേരം കൃഷ്‌ണേട്ടന്‍ വീണ്ടും ഓര്‍മ്മയില്‍ വന്നു.&lt;br /&gt;&lt;br /&gt;പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴായിരുന്നു, സുഹൃത്ത് ബിജു മരണത്തിന്റെ പാളം തേടിയത്. സൈക്കിള്‍ ചവുട്ടി മേക്കാട്ട് നിന്ന് കണ്ണിച്ചിറയിലെ തെങ്ങിന്‍തോട്ടത്തില്‍ തേങ്ങ പറിക്കാനെത്തുന്നവരുടെ കൂടെ വരുന്ന, നെഹ്‌റു കോളേജില്‍ തോളില്‍ തട്ടി വര്‍ത്തമാനം പരമാവധി ചുരുക്കുന്ന, അമ്പലത്തില്‍ പൂരത്തിന് വന്നാല്‍ ഒന്നിച്ചിരിക്കുന്ന -അങ്ങനെയങ്ങനെ നീണ്ടനിശബ്ദത കൊണ്ട് തീര്‍ക്കപ്പെട്ടതായിരുന്നു ഞങ്ങളുടെ സൗഹൃദം. പരസ്​പരം ഇഷ്ടം അതില്‍് കോര്‍ക്കപ്പെട്ടിരുന്നു. നീലേശ്വരത്ത് നിന്ന് സ്​പില്‍ബര്‍ഗ്ഗിന്റെ സേവിംഗ് പ്രൈവറ്റ് റ്യാന്‍ എന്ന സിനിമയുടെ വീഡിയോകാസറ്റ് വാടകയ്‌ക്കെടുത്ത് ബസ്സ് കയറി നാട്ടിലെത്തിയ പകല്‍ ബിജു തീവണ്ടിയില്‍ ജീവിതമെന്ന നിലവിളിയെ പറിച്ചെറിഞ്ഞെന്ന് ആരോ ഒരാള്‍ പറഞ്ഞു. കുറച്ചുനേരം തുടര്‍വര്‍ത്തമാനങ്ങള്‍ കേട്ടുനിന്നു. കൈയ്യിലെ കാസറ്റ് നെഞ്ചിന് ചേര്‍ത്തു. വീട്ടിലേക്ക് വേഗം നടന്നു. കാഴ്ചയില്ലാത്ത വല്ല്യമ്മ മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. അനക്കങ്ങളെ ദൃശ്യങ്ങളാക്കി വല്ല്യമ്മ എന്നെ വിളിച്ചു. ഉം എന്ന് മൂളി വല്ല്യകത്തെ ടിവി ഓണാക്കി ഞാന്‍ കാസറ്റ് വെച്ചു. തടസ്സങ്ങളില്‍ തട്ടിമറിയാതിരിക്കാന്‍ തപ്പിതപ്പി വല്ല്യമ്മ മുറികളിലൂടെ എന്തെക്കെയോ പറഞ്ഞുകൊണ്ട് നടന്നു. വലിയ ഒച്ചയില്‍ സേവിംഗ് പ്രൈവറ്റ് റ്യാന്‍ ഞാന്‍ നോക്കിനിന്നു. മനസ്സില്‍ മൂടിയ ഇരുട്ടില്‍ ടെലിവിഷനില്‍ ഉയര്‍ന്ന വെടിയൊച്ചകളിലേക്ക് ഞാന്‍ ചെവികൂര്‍പ്പിച്ചു. യുദ്ധം മാത്രം നിറഞ്ഞ രണ്ട് മണിക്കൂര്‍ . ശിരസ്സുകള്‍ മരണത്തിലേക്ക് ചിതറുന്നത് ഞാന്‍ തുറിച്ചുനോക്കി. അവനെ ഞാന്‍ ഓര്‍ത്തതേയില്ല. പുറംചുമരിലെ ജനലഴികളില്‍ കൈകള്‍ ചേര്‍ത്തുപിടിച്ച് വല്ല്യമ്മ നടത്തമവസാനിപ്പിച്ചു. കസേര തപ്പിപ്പിടിച്ച് ഇരുന്ന് എന്തോക്കെയോ പറഞ്ഞുകൊണ്ടിരുന്നൂ വല്ല്യമ്മ. സിനിമ തീരുംവരെ ഞാന്‍ അവിടെ നിന്ന് എഴുന്നേറ്റില്ല. തീവണ്ടിയുടെ ഞരമ്പുകള്‍ക്കിടയിലൂടെ നടന്നുപോവുന്ന ബിജു എന്റെ കണ്ണിന് കുത്തുന്നുണ്ടായിരുന്നു. അന്ന് ഞാന്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയതേയില്ല.&lt;br /&gt;&lt;br /&gt;മരണം കൊണ്ട് പരിചയം തുടങ്ങിയ തീവണ്ടി പിന്നെ യാത്രകളുടെ നിതാന്തഭാഗമായി. മരണം പോലുള്ള ഏകാന്തതയായിരുന്നൂ തീവണ്ടി യാത്രകള്‍ എനിക്ക് തന്നത്. ആഹഌദിച്ചുകൊണ്ട് യാത്ര ചെയ്യുകയാണെന്ന് സ്വയം ബോധിപ്പിക്കുന്തോറും വിഷാദത്തിന്റെ മഞ്ഞ് മൂടി ഞാന്‍ ഒറ്റയാകും. എത്ര വലിയ സന്തോഷം കൊണ്ട് യാത്ര തുടങ്ങിയാലും നേരം കളയാതെ സീറ്റില്‍ കൂനിക്കൂടിയിരുന്ന് ഒട്ടകപ്പക്ഷിയെപ്പോലെ ഒറ്റയുടെ തുരുത്തിലേക്ക് ഞാന്‍ തലപൂഴ്ത്തും, ഇപ്പോഴും.&lt;br /&gt;&lt;br /&gt;2&lt;br /&gt;ട്രെയിനിന്റെ ഒരു സാദ്ധ്യത അത് മരണത്തിലേക്കുള്ള ഏറ്റവും ഭീകരമായ വഴിയൊരുക്കുന്നു എന്നതാണ്. ആത്മഹത്യകളില്‍ ഏറ്റവും തീവ്രമായത് തീവണ്ടിക്ക് ചാടല്‍ തന്നെയാണ്. തീവണ്ടി തട്ടി മരിച്ചു എന്ന വാര്‍ത്ത അറിയുമ്പോള്‍ മനസ്സില്‍ ട്രെയിനിലേക്ക് കാറ്റിന്റെ വേഗത പിടിച്ച് ചാടുന്ന ഒരു നിഴലും തീവണ്ടിയോളം ഒച്ചത്തിലുള്ള നിലവിളിയും ചിതറുന്ന ഉടലും കാഴ്ചയില്‍ തെളിയും. നിര്‍ത്തിയിട്ട തീവണ്ടിയുടെ ടോയ്‌ലറ്റില്‍ ഒരാള്‍ തൂങ്ങിമരിച്ചു എന്ന വാര്‍ത്ത കേട്ടപ്പോള്‍ പാവം തീവണ്ടി എന്ന് സുഹൃത്ത് സഹതാപം പറഞ്ഞു.&lt;br /&gt;&lt;br /&gt;3&lt;br /&gt;കോഴിക്കോട്ടേക്ക് സ്ലീപ്പറില്‍ വരും നേരം കുമ്പളങ്ങ നിറച്ച ചാക്കും കൊണ്ട് മാഹിയില്‍ നിന്ന് ഒരു സ്ത്രീ കയറിവന്നു. ജനറല്‍ കമ്പാര്‍ട്ടുമെന്റാണെന്ന് കരുതി വഴി തെറ്റി വന്നതായിരുന്നൂ അവര്‍. ടിടിആര്‍ പറഞ്ഞതോടെ സംഭ്രമത്തിന്റെ പിടികിട്ടായ്മയില്‍ അവരുടെ മനസ്സ് പിടച്ചു. കോഴിക്കോട് നിന്ന് മാറിക്കയറിയാല്‍ മതി എന്ന് ടിടിആര്‍ പറഞ്ഞപ്പോള്‍ അവര്‍ക്ക് കുറച്ച് സമാധാനമായി. സംസാരിച്ചപ്പോള്‍ തിരുവനന്തപുരത്തേക്ക് മകളുടെയടുത്തേക്ക് പോകുകയാണവര്‍. മകള്‍ അവിടുത്തെ ഒരു കശുവണ്ടിഫാക്ടറിയില്‍ ജോലി ചെയ്യുകയാണ്. ഒരു മാസമായില്ല ജോലിയില്‍ ചേര്‍ന്നിട്ട്. അപ്പോഴേക്കും ചിക്കന്‍ പോക്‌സ് പിടിപെട്ട് കിടക്കുകയാണ് മകള്‍. അവളെ കാണാന്‍ പോകുന്നതാണ്. ചിക്കന്‍ പോക്‌സിന് കുമ്പളങ്ങ വെള്ളം നല്ല മരുന്നാണ്. അതാണ് ചാക്കില്‍ കുമ്പളങ്ങ നിറച്ച് പോകുന്നത്. തിരുവനന്തപുരം പോയിട്ട് കണ്ണൂരിന്റെയപ്പുറം അവര്‍ പോയിട്ടില്ല. അതിന്റെ വലിയ വേവലാതി അവരുടെ ചലനങ്ങളില്‍ . ആവുംവിധം ഞാന്‍ തിരുവനന്തപുരത്തെ വിവരിച്ചുകൊടുത്തു, അവര്‍ തന്ന ഫോണ്‍നമ്പറില്‍ (മകളുടെ സുഹൃത്തിന്റെ ഫോണ്‍നമ്പറില്‍) വിളിച്ച് അവര്‍ പുറപ്പെട്ട കാര്യം അറിയിച്ചു. സൈഡ് സീറ്റില്‍ പുറത്തേക്ക് ശുന്യതയോടെ നോക്കിക്കൊണ്ടിരുന്ന അവരെ കണ്ട് നില്ക്കും നേരം സങ്കടം വന്നു. കോഴിക്കോട് സ്‌റ്റേഷനില്‍ എത്താറാവുമ്പോള്‍ കമ്പാര്‍ട്ടുമെന്റ് വരെ ചാക്കുമെടുത്ത് ഒന്ന് വരണേ എന്ന് പറഞ്ഞു. എന്തുപറയണമെന്ന് അറിയാതെ ആലോചിക്കും നേരം കോഴിക്കോടെത്തി. ആളുകള്‍ പുറത്തേക്ക് ധൃതി പിടിച്ചു. അവര്‍ എന്റെ കൈയ്യില്‍ ചാക്ക് പിടിപ്പിച്ചു. ഇറങ്ങിയ പാടെ ലേഡീസ് കമ്പാര്‍ട്ടുമെന്റിലേക്ക് അവര്‍ ആളുകളെ വകഞ്ഞ് ഓടിത്തുടങ്ങി. തലയില്‍ ചാക്കുമായി ഞാന്‍ പിറകിലും. ഇടംതോളില്‍ തൂങ്ങിനില്ക്കുന്ന ബാഗിനെ തിരക്ക് പിടിച്ച ആള്‍ക്കൂട്ടം പിറകിലേക്ക് വലിച്ചു. കാലുകള്‍ വേച്ചു. എവിടെ നോക്കിയാണെടോ നടക്കുന്നത്- എതിരെ പോയ ഇന്‍സൈഡ് ചെയ്ത ആരോഗ്യത്തിന്റെ ഒന്നാം ക്ലാസ്സ് പോലും പാസ്സാകാത്ത ഈര്‍ക്കില് പോലെ മെല്ലിച്ച മനുഷ്യന്റെ ആക്രോശത്തിന് എന്തൊരു മുഴക്കമാണ്!! ഒരു കുമ്പളങ്ങ ചാക്കില്‍ താഴെ വീണു. ഉരുണ്ടുരുണ്ട് പാളത്തിലേക്ക് നിപതിക്കും മുന്നേ ഫൗള് കളിക്കുന്ന ആള്‍ക്കാര്‍ക്കിടയില്‍ നിന്ന് തെന്നിമാറി 1983-ലെ മാറാഡോണയെപ്പോലെ ഞാന്‍ കുമ്പളങ്ങ കാല് കൊണ്ട് തടുത്ത് നിര്‍ത്തുകയും കൈയ്യിലേക്ക് എടുക്കുകയും ചെയ്തു. ഇപ്പോള്‍ തോളില്‍ നിന്നൂര്‍ന്ന് വന്ന് ബാഗ് ഇടംകൈത്തണ്ടയിലെത്തി. തലയില്‍ കുമ്പളങ്ങച്ചാക്ക്. വലംകൈയ്യില്‍ നര പിടിച്ച കുറ്റിത്താടിയുള്ള കുമ്പളങ്ങയും. തൃപ്തിയായി മകനേ..തൃപ്തിയായി... ഞാന്‍ വിയര്‍ത്തു. അവര്‍ ശരം വിട്ട പോലെ ലേഡീസ് കമ്പാര്‍ട്ടുമെന്റിലേക്ക് ചോദിച്ച് ചോദിച്ച് മുന്നോട്ടായുകയാണ്. എന്നെ ഒന്ന് തിരിഞ്ഞ് നോക്കുന്നത് പോലുമില്ല. ആരെങ്കിലും കാണുമോ. ഞാന്‍ അറിയപ്പെടുന്ന എഴുത്തുകാരനാണ് എന്ന് വിഷ്ണുപ്രസാദ് എഴുതിയ പോലെ തോന്നിയില്ലെങ്കിലും പരിചയുമുള്ള എതെങ്കിലും പെണ്‍തരികള്‍ കാണുമോ എന്നുള്ള അവിവാഹിതഭയം എന്നെ തീണ്ടാതിരുന്നില്ല എന്നത് സത്യമാണ്. ലേഡീസ് കമ്പാര്‍ട്ട്‌മെന്റിലേക്ക് അവര്‍ കയറിക്കൂടിയിരിക്കുന്നു. വാതില്‍ക്കല്‍ ഞാന്‍ ഒന്ന് സംശയിച്ചുനിന്നു. ഇനി രക്ഷയില്ല, കുമ്പളങ്ങയുമെടുത്ത് ഞാന്‍ അകത്ത് കയറി. അവര്‍ പറഞ്ഞ സ്ഥലത്തേക്ക് കുമ്പളങ്ങ വെച്ച് ചാക്ക് തിരുകികയറ്റുമ്പോള്‍ ലിപ്സ്റ്റിക് ഇട്ട പൗഡര്‍ ഇട്ട തരുണിമണികളുടെ മുഖത്ത് നവരസങ്ങളില്‍ നിന്ന് പുച്ഛം ഉന്തിനില്കുന്ന പല്ലുകളായി പുറത്തുവന്നു. ഞാന്‍ ഒരു കമ്മ്യൂണിസ്റ്റാണ് എന്നൊക്കെ പറഞ്ഞ് മനസമാധാനം വരുത്താമെങ്കിലും കൗമാരഇമേജ് പോയതിന്റെ സങ്കടത്തോടെ ലേഡിസ് കമ്പാര്‍ട്ട്‌മെന്റ് ഇറങ്ങവേ അവര്‍ എന്നെ ജനലിലൂടെ കൈകൊട്ടിവിളിച്ചു. വണ്ടി നീങ്ങിത്തുടങ്ങിയിരുന്നു. ഇതാ..ഇത്രേയേയുള്ളൂട്ട്വോ.. അവര്‍ എനിക്ക് നേരെ കൈ നീട്ടി. മുദ്രാവാക്യത്തിന് മുഷ്ടി ചുരുട്ടി തഴക്കം വന്ന എന്റെ ഇടംകൈ യന്ത്രം പോല നിവര്‍ന്നു. അഞ്ച് രൂപയുടെ ചില്ലറ നാണയം എന്റെ കൈയ്യിലേക്ക് ഭണ്ഡാരപ്പെട്ടിയായി. കുപ്പിവളകള്‍ പൊട്ടിച്ചിതറും പോലെ ചിരികള്‍ ഉയരുന്നുണ്ടായിരുന്നു. അന്തംസ്തംബ്ധനായി (ഈയൊരു വാക്ക് മാത്രമേ ഇവിടെ അനുയോജ്യമാകുകയുള്ളൂ.) നിന്നുപോയി. ഇരുട്ട് എന്റെ കണ്ണിന് കുത്തി.&lt;br /&gt;&lt;br /&gt;4&lt;br /&gt;തീവണ്ടിയില്‍ യാത്ര ചെയ്യും നേരം മഴ പെയ്യാന്‍ ആഗ്രഹിക്കാറുണ്ട് എപ്പോഴും. മരണവണ്ടിയില്‍ നിന്ന് പ്രണയവണ്ടിയായി തീവണ്ടിയുടെ നിര്‍വ്വചനം മാറും മഴ പെയ്യുമ്പോള്‍ എന്നില്‍. പ്രണയം മഴയായി പെയ്യുന്നത് അനുഭവിക്കണെമെങ്കില്‍ തീവണ്ടിയില്‍ യാത്ര ചെയ്യുക തന്നെ വേണം. പ്രണയത്തിന്റേയും തുടര്‍ച്ചയായ കാമത്തിന്റേയും സാക്ഷ്യങ്ങള്‍ കണ്ട് കണ്ട് പക്വത വന്ന മനസ്സുണ്ടിപ്പോള്‍. സന്തോഷമേയുള്ളൂ കാണുമ്പോള്‍, കണ്ടാസ്വദിക്കുമ്പോള്‍,അതില്‍ വെള്ളം കുറേചേര്‍ത്ത് പറയുമ്പോള്‍.. അസൂയ ഒട്ടും തോന്നിയിട്ടില്ല. നാട്ടിലെ ഒരു പെണ്‍കുട്ടി കോഴിക്കോട് ഇറങ്ങിയതും എനിക്കപരിചിതനായ ഒരുവനൊത്ത് ലോഡ്ജിന്റെ പടവുകള്‍ കയറിപ്പോകുന്നത് കണ്ടതും പക്ഷേ ഞാന്‍ ആരോടും പറഞ്ഞില്ല. തീവണ്ടിസിനിമകളില്‍ നിന്ന് ഏറെ ഇഷ്ടപ്പെടുത്തുന്നത് പാളങ്ങള്‍ ആണ്. കാമത്തിന്റേയും പ്രണയത്തിന്റെ കത്തല്‍ പാളങ്ങളില്‍ പിടഞ്ഞ് വീഴുന്നത് കണ്ടപ്പോള്‍ ടെന്‍ഷന്‍ വന്നു. സെറീന വഹാബിന്റെ കത്തുന്ന കണ്ണുകളില്‍ നിന്നാണ് നെടുമുടി വേണുവും ഭരത് ഗോപിയും ബീഡി വലിക്കുന്നത് എന്ന് തോന്നിപ്പോയി.&lt;br /&gt;&lt;br /&gt;5&lt;br /&gt;ഒരിക്കല്‍ തീവണ്ടിയിലെ ചെറിയ ഉറക്കത്തിനിടയില്‍ കാലം എന്നിലേക്ക് മനുഷ്യരൂപത്തില്‍ വന്നു. ഭ്രമാത്മകമായി എന്തോക്കെയോ നരച്ച ശബ്ദത്തില്‍ എന്നോട് സംസാരിച്ചു. തീവണ്ടി കാറ്റിലകപ്പെട്ട കപ്പല്‍ പോലെ ഇളകി. എനിക്ക് ഒന്നും മനസ്സിലായില്ല. കാലം ഒരു മനുഷ്യനായി വരുന്നു, സംസാരിക്കുന്നു എന്നതിന്റെ അവാസ്തവികതയ്ക്കപ്പുറം നരിമടയിലകപ്പെട്ട ഒരു വേട്ടമഗത്തിന്റെ ഭീതി എന്നെ പിടികൂടിയിരുന്നൂ ഉറക്കമുണര്‍ന്നപ്പോള്‍. രാവിനെയും വലിച്ച് പോകുന്ന തീവണ്ടി അതിന് കുഴലൂതി. പിന്നീട് കെ.പി.അപ്പന്റെ സമയപ്രവാഹവും സാഹിത്യകലയും എന്ന പുസ്തകം വായിച്ചുകഴിഞ്ഞപ്പോള്‍ അതിലെ&lt;br /&gt;'ആ മനോഹരമായ രാജധാനിയും&lt;br /&gt;ആ മഹാനായ രാജാവും&lt;br /&gt;അദ്ദേഹത്തിന്റെ കീഴിലുള്ള സാമാന്തരരാജാക്കന്മാരും&lt;br /&gt;അദ്ദേഹത്തിന്റെ ചുറ്റുമുണ്ടായിരുന്ന ആ പണ്ഡിതസദസ്സും&lt;br /&gt;ആ സുന്ദരിമാരും&lt;br /&gt;മദന്മത്തരായ ആ രാജപുത്രന്മാരും&lt;br /&gt;ആ സ്തുതിപാഠകരും&lt;br /&gt;അവര്‍ പാടിയിരുന്ന ആ കഥകളും&lt;br /&gt;എല്ലാം തന്നെ ആരുടെ പ്രഭാവം കൊണ്ട് നശിച്ചുവോ&lt;br /&gt;ആ കാലത്തിന് നമസ്‌കാരം.' എന്ന ഭര്‍ത്തൃഹരിയുടെ വരികള്‍ വായിച്ചുതീര്‍ത്തപ്പോള്‍ ആ ഭയം എന്നില്‍ കൂടുതലായി. ഇപ്പോഴും അത് ആവര്‍ത്തിക്കുന്നൂ ഇടയ്ക്കിടെ.&lt;br /&gt;&lt;br /&gt;6&lt;br /&gt;കോഴിക്കോട് നിന്ന് 3 മണിയുടെ രാത്രി ഡ്യൂട്ടി കഴിഞ്ഞ് മാവേലിക്ക് വരുന്ന വരവായിരുന്നൂ എന്നിലെ എന്നെ ഏറ്റവും കൂടുതല്‍ ബാധിച്ചത്. പുലര്‍ച്ചയുടെ നീണ്ട് മെലിഞ്ഞ ഇരുട്ടില്‍ ജോലി കൊണ്ട് പോയ ഉറക്കത്തിന്റെ ക്ഷീണത്തില്‍ ശ്വാസത്തെ കയറിപ്പിടിക്കുന്ന മാവേലിയുടെ തിരക്കില്‍ എവിടെയെങ്കിലും ഇരുന്ന് മൊബൈലില്‍ ചെറിയ താളത്തില്‍ പാട്ട് വെച്ച് ഉള്ള ഇരുത്തമുണ്ട്. ട്രെയിന്‍ ഒന്നടങ്കം ഉറക്കത്തിലാവുന്ന നേരം കമ്പാര്‍ട്ടുമെന്റിലെ മുഖങ്ങളിലേക്ക് ഞാന്‍ മാറിമാറിനോക്കാറുണ്ട്. പല തരം ജീവിതങ്ങളുടെ ഒരുമിച്ചുള്ള ഉറക്കം കാണുമ്പോള്‍ സങ്കടം വരും. തീവണ്ടിയുടെ കുലുക്കങ്ങളില്‍ അവരുടെ ശിരസുകള്‍ പുഴയിലെ ഓളങ്ങള്‍ പോലെ ഉലയുന്നത് കാണുമ്പോള്‍ ഉറക്കത്തില്‍ മനുഷ്യര്‍ എത്ര പാവമാണ് എന്ന് തോന്നല്‍ മനസ്സില്‍ പെയ്യും.&lt;br /&gt;&lt;br /&gt;7&lt;br /&gt;തീവണ്ടി തരുന്ന ചില കാഴ്ചകളുടേയും കാര്യങ്ങളുടേയും വല്ലാത്ത അമ്പരപ്പുണ്ട്. എറണാകുളത്ത് നിന്ന് മഴയും തിരക്കും നിറഞ്ഞ ഒരു രാത്രിയില്‍ ഞാനും സുഹൃത്ത് പ്രശോഭും ലഹരിയുടെ പെരുമഴയില്‍ മാവേലിയുടെ ടോയ്‌ലറ്റിനരികിലായി, മഴ തീര്‍ത്ത ചളിയില്‍ കുത്തിയിരിക്കനെ കവി അയ്യപ്പന്‍ ബോധത്തെ മദ്യത്തില്‍ കലര്‍ത്തി ഒരു കുഞ്ഞിനെ പ്പോലെ കിടന്നുറങ്ങത് കണ്ടു. പിന്നിട് കണ്ട അയ്യപ്പനൊന്നും ഇത്ര തിളക്കം കിട്ടിയില്ല. ഉറക്കം കുത്തുവോളം അയ്യപ്പനെ നോക്കി. ആളുകള്‍ ടോയ്‌ലറ്റിലേക്ക് ഞങ്ങളെ കടന്നുവെച്ച് പോവുന്നുണ്ടായിരുന്നു. അയപ്പന്‍ മരിച്ചപ്പോള്‍ ഓര്‍ത്തുപോയത് കവിതകളായിരുന്നില്ല, കുഞ്ഞിനെപ്പോലെയുള്ള ആ ചെരിഞ്ഞുറക്കമായിരുന്നു.&lt;br /&gt;&lt;br /&gt;മൂന്ന് മണിയുടെ ഡ്യൂട്ടികഴിഞ്ഞ് ഇടവഴിയിലൂടെ റെയില്‍വേസ്റ്റേഷനിലേക്ക് കിതക്കുമ്പോള്‍ ഓവര്‍ബ്രിഡ്ജിന് കീഴെ രണ്ട് പേര്‍ സംഭോഗത്തിലേര്‍പ്പെടുന്നത് കണ്ട് അന്തം വിട്ടുനിന്ന ഒരു രാത്രി. സ്ത്രീയുടെ തെറിവിളി വക വെയ്ക്കാതെ പുരുഷന്‍ അവളിലേക്ക് കത്തിപ്പടരുകയായിരുന്നു, പെയ്ത മഴ അവരുടെ ഒച്ചയെ മുക്കിക്കളഞ്ഞു. ശിരസ്സ് താഴ്ത്തി അവരെ മറികടക്കും നേരം വാ,മോനേ..വാടാ.. എന്ന സ്ത്രീയുടെ വിളി കേട്ട് ഉടുതുണിയഴിഞ്ഞത് പോലെ ഞാന്‍ ലജ്ജിതനായി.&lt;br /&gt;&lt;br /&gt;8&lt;br /&gt;ഒരു വേനലില്‍ കോഴിക്കോട്ടേക്ക് പോകും വഴി ഉറക്കം തൊട്ടപ്പോള്‍ സീറ്റില്‍ മലര്‍ന്ന് കിടന്നു. വിഭ്രമാത്മകമായ സ്വപ്‌നങ്ങളുടെ പെയ്ത്ത്. എത്ര നേരമെന്നറിയില്ല. ഉണരുമ്പോള്‍ എനിക്കനങ്ങാന്‍ കഴിയുന്നില്ല. എതിര്‍വശത്തിരിക്കുന്നയാളെ വിളിക്കാന്‍ ശ്രമിച്ചു, വാക്കുകളുയരുന്നില്ല. ദേ,ഇങ്ങോട്ടൊന്ന് നോക്കൂ, എന്റെ ശരീരമനങ്ങുന്നില്ല... എന്നയാളെ നോക്കിപ്പറയാന്‍ ഞാന്‍ ആവതും ശ്രമിച്ചു. കഴിയുന്നില്ല. ദേ,ഇങ്ങോട്ടൊന്ന് നോക്കൂ, ഒന്ന് നോക്കൂ...- മനസ്സ് ഉച്ചത്തിലുച്ചത്തില്‍ പറഞ്ഞു. ഞാന്‍ മാത്രം കേട്ടു. ആരും കേട്ടില്ല. അതിവേഗതയില്‍ തീവണ്ടി സ്റ്റോപ്പുകള്‍ മുറിച്ചുകടന്നു. ഈശ്വരാ,കോഴിക്കോട് എത്താറായിരിക്കുന്നൂ... ഡ്യൂട്ടിക്ക് ആരുമില്ല, ഞാന്‍ കയറിയില്ലെങ്കില്‍ എല്ലാം അവതാളത്തിലാവുമല്ലോ... ഞാന്‍ നിങ്ങളെ കാല്‍ പിടിക്കാം. ഒന്ന് ഇങ്ങോട്ട് നോക്കൂ...അയാള്‍ കൈയ്യിലെ പത്രത്തില്‍ മുങ്ങി. കണ്ണുകള്‍ നിറഞ്ഞു. കാഴ്ച അവ്യക്തമായി. ആരും എന്നെ കാണില്ലേ.. ഇങ്ങനെ കിടന്നാല്‍ മരിച്ചുപോവുമല്ലോ.. എഴുന്നേല്ക്കാന്‍ ആവുംവിധം ശ്രമിച്ചു. മഞ്ഞുഗര്‍ത്തത്തില്‍ ഉടല്‍ പൂഴ്ന്നത് പോലെ നിശ്ചലനായി ഞാന്‍. ദൈവമേ,ഇതെന്തൊരു വിധിയാണ്.
